Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

"ഭാര്യയുടെ ചിലവിൽ കഴിയുന്ന കഴിയുന്ന പെൺകോന്തൻ" ബിഗ്‌ ബോസ്സിലെ കുലസ്ത്രീകൾ പവനെതിരെ തിരിയുന്നു....പവൻ രജിത്ത് കുമാർ കൂട്ടുകെട്ടിന് പിടിച്ചു നില്കാനാകുമോ...ബിഗ് ബോസ്സിലെ മാറ്റമില്ലാത്ത ചിന്താഗതികൾ വിരൽ ചൂണ്ടുന്നത് എന്തിലേക്കെന്ന അമ്പരപ്പിൽ പ്രേക്ഷകർ

13 FEBRUARY 2020 11:45 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് വീട് കളിചിരികളും തമാശകളും ഒക്കെയായി രസകരമായി തുടരുമ്പോഴും പല പരാമർശങ്ങളും പരിഹാസങ്ങളും ഒക്കെ പലപ്പോഴും അതിരു കടക്കുന്നതായും പ്രേക്ഷകർ കാണാറുണ്ട്. ഇതിൽ പലപ്പോഴും പ്രത്യക്ഷമായും അപ്രത്യക്ഷമായും പുറത്തേക്കുവരുന്നത് ഇന്നും നില നിലനിൽക്കുന്ന കുലസ്ത്രീ ചിന്താഗതികളും ആൺ മേല്കോയ്മയും ഒക്കെയായാണ്. പലപ്പോഴും പല മത്സരാർത്ഥികളും ആവശ്യത്തിനും അനാവശ്യത്തിനും ഇത്തരം പ്രയോഗങ്ങൾ ഇടക്കിടെ പുറത്തെടുക്കാറുമുണ്ട്. കഴിഞ്ഞ എപ്പിസോഡും അതിനൊരുദാഹരണമായിരുന്നു.

കഴിഞ്ഞ ദിവസം ബിഗ് ബോസ് നൽകിയ ഒരു ടാസ്‌ക്കാണ് കുലസ്ത്രീ ചിന്തകൾ പുറത്തേക്കൊഴുകാൻ കാരണമായത്. ഏറ്റവും കൂടുതൽ കോയിൻ ശേഖരിക്കുന്നയാൾ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടും എന്ന ടാസ്‌കാണ് ബിഗ് ബോസ് നൽകിയത്. ഇതിൽ ഏറ്റവും കൂടുതൽ കോയിൻ ശേഖരിച്ച് ഒന്നാമനായി എത്തിയത് പവൻ ആയിരുന്നു. ഇതിൽ ഏറ്റവും രസകരമായത് പവനും രജിത്ത് കുമാറും ഒരുമിച്ചു നിന്നായിരുന്നു ടാസ്ക്കിൽ മത്‌സരിച്ചത്. ടീം വർക്ക് വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ ബിഗ് ബോസ് നൽകിയ മറ്റൊരു നിർദേശം വീണ്ടും കാര്യങ്ങൾ മാറ്റിമറിച്ചു. ഏതുവിധേനയും കോയിൻ സ്വന്തമാക്കാം എന്ന നിർദേശമായിരുന്നു ബിഗ് ബോസ് നൽകിയത്. ഇതേതുടർന്ന് ആര്യ ജസ്ല സൂരജ് മഞ്ജു എന്നിവരുടെ നേതൃത്വത്തിൽ മറ്റുള്ളവർ കൂടിച്ചേർന്ന് പദ്ധതി തയ്യാറാക്കുകയും ഇതുപ്രകാരം പവനും രജിത്ത് കുമാറും കണ്ണ് പരിശോധിക്കാൻ പോയ സമയം മറ്റുള്ളവർ ചേർന്ന് രജിത്ത് കുമാറിന്റെയും പവന്റെയും കോയിനുകൾ മോഷ്ടിച്ചു. ഇതിനു ശേഷം ബിഗ് ബോസ് ഹൗസിൽ നടന്നത് വലിയൊരു യുദ്ധം തന്നെയായിരുന്നു. അവസാനം വാക്കുതർക്കം രൂക്ഷമാകുകയും പലരും നിലവിട്ട് പെരുമാറുകയും ചെയ്തു. ഇതിൽ ഏറ്റവും കൂടുതൽ ഉയർന്നു വന്ന പ്രയോഗം പവൻ ഭാര്യയുടെ ചിലവിൽ ജീവിക്കുന്നു എന്നായിരുന്നു. വാക്കുതർക്കത്തിനും അടിപിടികൾക്കും ശേഷം മഞ്ജു വീണ ആര്യ സൂരജ് എന്നിവരുടെ നേതൃത്വത്തിൽ പവനെതിരെ ചർച്ചകളും രൂക്ഷമായ ആരോപണങ്ങളും ഉന്നയിക്കുയും ചെയ്തു.

ബിഗ് ബോസ്സിലെ കുലസ്ത്രീ ചിന്താഗതിയാണ് വീണ്ടും പുറത്തുവന്നത്. പുരുഷന്മാർ ആണ് സ്ത്രീകൾക്ക് ചിലവിനു കൊടുക്കേണ്ടതെന്നും മറിച്ചായാൽ പുരുഷൻന്മാർ പെൺകോന്തന്മാർ ആണ് എന്നുമാണ് ബിഗ് ബോസ്സിലെ സ്ത്രീകൾ സ്ഥാപിച്ചത്. ഭാര്യ ആണ് ചിലവ് നോക്കുന്നതെങ്കിൽ പിന്നെ പുരുഷൻ നാണമില്ലാത്തവൻ എന്ന് മുദ്രകുത്തപ്പെടും. പവന് ഭാര്യയോട് യാതൊരു സ്നേഹമില്ല എന്നുപോലും ആര്യയും സ്ഥാപിക്കുന്നു. ഇത്തരം പ്രയോഗങ്ങൾക്ക് സ്ത്രീ പുരുഷ തുല്യതക്ക് വേണ്ടി അലമുറയിടുന്ന ജസ്ല പോലും ശെരിവെക്കുകയും ചെയുന്നു. പ്രദീപ് ഷാജി സൂരജ് എന്നിവരും ഈ പ്രയോഗങ്ങളിൽ പങ്കുചേരുകയാണ് ചെയ്യുന്നതും. ഇവരുടെ ഉള്ളിലെ സ്ത്രീവിരുദ്ധതയാണ് ഇതിലൂടെ പുറത്തുവരുന്നതും. മാത്രമല്ല പവന്റെ ഭാര്യയോട് ഏവരും സഹതാപം പ്രകടിപ്പിക്കുകയും ചെയുന്നു. എന്നാൽ പവന്റെ സിനിമ മോഹം യാഥാർഥ്യമാക്കാൻ സഹായിക്കുന്ന ഭാര്യ ആണ് പവന്റെത് എന്ന് ചിന്തിക്കാൻ ആരും തയാറാകുന്നില്ല മാത്രമല്ല പവന്റെ ഭാര്യക്ക് ഉപദേശവും മറ്റുള്ളവർ നൽകുന്നു. മുൻപുള്ള ഒരു എപ്പിസോഡിൽ സ്ത്രീ പുരുഷ തുല്യതയുടെയും വിശ്വാസത്തിന്റെയും സ്ത്രീയെ സമത്വത്തിന്റെയും ഒക്കെപേരിൽ വീണയും ജസ്ലയും തമ്മിൽ രൂക്ഷ വാദപ്രതിവാദങ്ങൾ നടന്നിരുന്നു. എന്നാൽ പവന്റെ കാര്യത്തിൽ ഇരുവരും ഒറ്റക്കെട്ടാകുന്നതാണ് പ്രേക്ഷകർ കഴിഞ്ഞ എപ്പിസോഡിൽ കണ്ടത്.

ഏതായലും സമൂഹത്തിൽ എത്ര ഉയരങ്ങളിൽ നിൽക്കുന്നവർ ആയാലും ചിന്താഗതികൾ ഇപ്പോഴും പഴയതുതന്നെ എന്നതിനുള്ള തെളിവാണ് ബിഗ് ബോസ്സിലെ കുലസ്ത്രീകൾ നൽകുന്നതും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (2 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (3 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (4 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (4 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (5 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (5 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (5 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (6 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (6 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (6 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (6 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (6 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (6 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (8 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (8 hours ago)

Malayali Vartha Recommends