Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഇന്ത്യ നടത്തിയ നീക്കം ഇതായിരുന്നു... മിണ്ടാത്ത കുട്ടി ദുർഗയായി മാറി... ആകാശവാണിയിലൂടെ യുദ്ധ പ്രഖ്യാപനവും... 45 മിനിട്ട്, ആറ് വിമാനങ്ങൾ പാഞ്ഞു...

16 DECEMBER 2021 10:59 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

കൊല്ലം സുധിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനൊരുങ്ങി നാട്; മൃതദേഹം പള്ളി ഓഡിറ്റോറിയത്തിലേയ്ക്ക് എത്തിച്ചു; കണ്ണീരോടെ പ്രിയ കലാകാരന് വിട നൽകി നാട്

എനിക്ക് കൊച്ചിനെ വേണ്ട! സൗദിയിൽ നിന്ന് നാട്ടിലെത്തിയ യുവതി ഭർത്താവിനെയും, മകളെയും ഉപേക്ഷിച്ച് പോലീസ് കാമുകനൊപ്പം ഒളിച്ചോടി: ദൃശ്യങ്ങൾ പുറത്ത് വിട്ട് ഭർത്താവ്....

വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ മറവിൽ നടക്കാൻ പോകുന്നത് കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂമികച്ചവടം: കോഴിക്കോട് കോർപ്പറേഷൻ്റെ 12 ഏക്കറും സ്വകാര്യ കമ്പനിക്ക് തീറെഴുതി:- എല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി: ലക്ഷ്യം ഭൂമി പണയപ്പെടുത്തി വിദേശ ബാങ്കുകളിൽ നിന്നുള്ള വായ്പ; സ്വകാര്യ കമ്പനി വായ്പ തിരിച്ചടയ്ക്കൽ മുടക്കം വരുത്തിയാൽ ഭൂമി നഷ്ടപ്പെടുമെന്ന് ഉറപ്പ് | - മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

വഴിയോരവിശ്രമ കേന്ദ്രത്തിന് പുറമേ കൂടുതല്‍ പദ്ധതികളില്‍ സര്‍ക്കാരിന്റെ കണ്ണായ ഭൂമി, സ്വകാര്യ കമ്പനികളുടെ കയ്യിലേക്കെന്ന് രമേശ് ചെന്നിത്തല: കോഴിക്കോട് കോര്‍പ്പറേഷന്‍ ബ്രഹ്‌മപുരത്തെ വിവാധ കമ്പനിക്ക് മാലിന്യ പ്ലാന്റ് നിർമ്മിക്കാൻ ഇതേ രീതിയില്‍ കരാര്‍ നല്‍കി

വെറും 13 ദിവസംകൊണ്ട് പാകിസ്താനെ മുട്ടുകുത്തിച്ച് കിഴക്കന്‍ പാകിസ്താനെ സ്വതന്ത്ര ബംഗ്ലാദേശെന്നു പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യ ആര്‍പ്പു വിളിച്ചത് ഒരാള്‍ക്കുവേണ്ടി-ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റെ നെടും തൂണായിരുന്ന ഇന്ദിരാഗാന്ധിക്കു വേണ്ടി. രാജ്യം പാകിസ്ഥാനെതിരെയുള്ള വിജയം ആഘോഷിക്കുമ്പോൾ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ധൈര്യം ലോകം തിരിച്ചറിഞ്ഞ ദിനം കൂടിയായി വേണം ചേർത്തു വായിക്കാൻ.

1967-ല്‍ ഗൂംഗി ഗുഡിയ (മിണ്ടാട്ടമില്ലാത്ത പാവക്കുട്ടി) എന്നു വിളിച്ച് പരിഹസിച്ച ഇന്ദിരയെ പിന്നീട് ലോകം കണ്ടത് ഇന്ത്യയുടെ ദുര്‍ഗയായി. ഒമ്പതുമാസത്തെ കാത്തിരിപ്പിനും തയ്യാറെടുപ്പുകള്‍ക്കുമൊടുവില്‍ പഴുതടച്ച നയതന്ത്രനീക്കങ്ങളിലൂടെ ഇന്ദിരയെന്ന കൂര്‍മബുദ്ധിയായ പ്രധാനമന്ത്രി രാജ്യത്തിന്റെ സൈന്യത്തിന് വിജയ വഴിയൊരുക്കുകയായിരുന്നു.

ഇന്ത്യക്കെതിരേ പാകിസ്താന്‍- യു.എസ്. -ചൈന സഖ്യം രൂപപ്പെടുന്നെന്ന് മനസ്സിലാക്കിയ ഇന്ദിര ഒരു മാസത്തിനുള്ളില്‍ സോവിയറ്റ് യൂണിയനുമായി സൗഹൃദ ഉടമ്പടിയില്‍ ഒപ്പുവെച്ചായിരുന്നു മുന്നോട്ട് നീങ്ങിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ യു.എസ്. തങ്ങളുടെ കപ്പല്‍പ്പടയെ വിന്യസിച്ചപ്പോള്‍ വ്‌ലാഡിവൊസ്‌തോക്കില്‍ (Vladivostok) നിന്ന് സോവിയറ്റ് യൂണിയന്റെ അണ്വായുധ ശേഷിയുള്ള കപ്പല്‍വ്യൂഹത്തെ എത്തിച്ച് ചെറുക്കാനും മറുഭാഗത്ത് ചൈനയുടെ സൈനിക നീക്കം തടയാനും ഇന്ദിര ഉപയോഗിച്ചത് സോവിയറ്റു യൂണിയനുമായുണ്ടാക്കിയ ആ ഉടമ്പടിയാണ്.

ഡിസംബര്‍ മൂന്നിന് പാകിസ്താന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണം നടത്തുമ്പോള്‍ കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ദിര. ആക്രമണവിവരം ലഭിച്ചതോടെ ഡല്‍ഹിയിലേക്ക് മടങ്ങിയെത്തിയ ഇന്ദിരയ്ക്ക് സൈന്യം സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തിയിരുന്നു. അര്‍ധരാത്രിയോടെ മന്ത്രിസഭായോഗവും പ്രതിപക്ഷനേതാക്കളുടെ യോഗവും വിളിച്ച ഇന്ദിര അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. പാകിസ്താനെതിരേ യുദ്ധം ആരംഭിക്കുന്നെന്ന വിവരം അവര്‍ ആകാശവാണിയിലൂടെ ലോകത്തെ അറിയിച്ചു.

1971 ഡിസംബർ മാസത്തിൽ ഇന്ത്യൻ വ്യോമസേന നടപ്പിലാക്കിയ ഒരു ഓപ്പറേഷനാണ് യുദ്ധം വളരെ പെട്ടെന്ന് അവസാനിക്കുവാൻ കാരണമായി തീർന്നത്. ധാക്കയിൽ കിഴക്കൻ പാകിസ്ഥാൻ ഗവർണറുടെ ഔദ്യോഗിക ബംഗ്ലാവിൽ നടത്തിയ വ്യോമാക്രമണമായിരുന്നു അത്.ഇന്ത്യ - പാക് യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ ഇന്ത്യൻ വ്യോമസേനയ്‌ക്ക് കിട്ടിയ രഹസ്യവിവരമാണ് ധാക്കയിലെ ഗവൺമെന്റ് ഹൗസ് ആക്രമിക്കുന്നതിലേക്ക് നയിച്ചത്.

കിഴക്കൻ പാകിസ്ഥാനിലെ ഗവർണർ ഡോ എ എം മാലിക് ഡിസംബർ 14ന് 12മണിക്ക് ഒരു രഹസ്യ മീറ്റിംഗ് ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തും എന്നായിരുന്നു വ്യോമസേനയ്‌ക്ക് ലഭിച്ച രഹസ്യ സന്ദേശം. മറ്റൊരു ആക്രമണ പദ്ധതി ചാർട്ട് ചെയ്‌ത് വിമാനങ്ങൾ സജ്ജമാക്കുന്ന തിരക്കിനിടെയാണ് ഈ നിർണായക വിവരം വ്യോമസേന അധികൃതർക്ക് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും ലഭിക്കുന്നത്.

മീറ്റിംഗിന് അവശേഷിക്കുന്നത് കേവലം 45 മിനിട്ടുകൾ മാത്രം, ഗവർണർ കൂടിക്കാഴ്ച നടത്തുന്ന കെട്ടിടത്തിന്റെ രൂപരേഖ പോലും കൈയിൽ ഇല്ലാത്ത അവസ്ഥ. ഒടുവിൽ ഒരു ടൂറിസ്റ്റ് മാപ്പ് നൽകി ആറ് മിഗ് 21 വിമാനങ്ങളെ തയ്യാറാക്കി ഞൊടിയിടകൊണ്ട് ആക്രമണം പ്ലാൻ ചെയ്‌തു. വിംഗ് കമാന്റർ ബിഷ്‌ണോയിയുടെ നേതൃത്വത്തിലാണ് ലക്ഷ്യം നടപ്പിലാക്കുവാൻ ഇന്ത്യൻ വ്യോമ സംഘം പുറപ്പെട്ടത്.

ഇന്ത്യൻ വ്യോമസേനയുടെ ഈ മിന്നാലാക്രമണം കിഴക്കൻ പാകിസ്ഥാനിലെ ഭരണാധികാരികളെ വല്ലാതെ ഭയപ്പെടുത്തി. പാകിസ്ഥാന്റെ തോൽവി മനസിലാക്കി രാജിവച്ച് ഒഴിയാൻ ഡോ മാലിക്കും മുഴുവൻ മന്ത്രിസഭയും തീരുമാനിച്ചത് തലയ്‌ക്ക് മുകളിൽ പതിച്ച ഇന്ത്യൻ റോക്കറ്റിന്റെ ശക്തി മനസിലാക്കിയാണ്.ഈ ആക്രമണത്തിന്റെ പിറ്റേ ദിവസം ഇന്ത്യ ധാക്ക നഗരത്തിൽ നിരവധി പ്രധാന കെട്ടിടങ്ങളിൽ ബോംബാക്രമണം നടത്തി. ഗവർണറുടെ വസതിയിൽ 40 ഓളം ആക്രമണങ്ങളാണ് നടത്തിയത്. ഇത് പാകിസ്ഥാനികളെ പൂർണ്ണമായും നിർവീര്യമാക്കി.

കരസേനയ്‌ക്കൊപ്പം നാവികസേനയും വ്യോമസേനയും യുദ്ധത്തില്‍ പങ്കെടുക്കുന്നതിനും ഇന്ദിര അനുമതി നല്‍കി. ഒടുവില്‍ രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകംകണ്ട ഏറ്റവും വലിയ കീഴടങ്ങലിലൂടെ പാകിസ്താനെ അടിയറവു പറയിച്ചു. ബംഗ്ലാദേശ് എന്ന പുതിയ രാജ്യം പിറന്നു. ഇന്ദിരയെ ആളുകള്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി. ഇന്ത്യയുടെ 'ദുര്‍ഗ'യെന്ന് പ്രതിപക്ഷനേതാവ് അടല്‍ ബിഹാരി വാജ്പേയി ഇന്ദിരയെ വിളിക്കുമ്പോള്‍ അത് പഴയ 'പാവക്കുട്ടി' എന്ന പരിഹാസത്തിന് കാലംകരുതിവെച്ച മറുപടിയായി.

1971 ഡിസംബർ മാസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസത്തിന്റെ ദിവസങ്ങളായിരുന്നു. പാകിസ്ഥാൻ എന്ന ശത്രു രാഷ്ട്രത്തിന്റെ ഒരു വശത്തെ എന്നേക്കുമായി ഒഴിവാക്കാൻ ഇന്ത്യയ്‌ക്കായി. ബംഗ്ലാദേശ് എന്ന പുതുരാഷ്ട്ര പിറവിക്കും അത് വഴിയൊരുക്കി. 50 വർഷത്തിന് മുൻപു നടന്ന ഈ വിജയത്തിന്റെ പ്രസക്തി ഇപ്പോഴും വളരെ വലുതാണ്, പ്രത്യേകിച്ച് പാകിസ്ഥാനും ചൈനയും ഒറ്റക്കെട്ടായി ഇന്ത്യയ്‌ക്കെതിരെ നിൽക്കുന്ന അവസരത്തിൽ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (54 minutes ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (1 hour ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (1 hour ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (1 hour ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (1 hour ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (1 hour ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (1 hour ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (1 hour ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (1 hour ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (7 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (8 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (8 hours ago)

Malayali Vartha Recommends