Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു


കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം


ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

വാലന്റൈന്‍സ് ഡേ തന്നെയാണ് മുന്നിലെ വിഷയം. കേരളത്തില്‍ ചുംബന സമരത്തിന് നേതൃത്വം നല്കിയ പാര്‍ട്ടിയാണ് ഇപ്പോള്‍ ഭരിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം തോന്നാല്‍ സാഹചര്യമില്ല. ചുംബന സമരത്തിന് ഈ നേതൃത്വവും കെടുക്കുകയും പ്രസ്താവന കൊണ്ട് എരിവ് പകരുകയും ചെയ്ത നേതാക്കളുടെ കുടുംബത്തിലുള്ള ആരും ഇത്തരം സമരങ്ങളില്‍ പങ്കെടുത്തില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

10 FEBRUARY 2023 11:17 AM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

കൊല്ലം സുധിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനൊരുങ്ങി നാട്; മൃതദേഹം പള്ളി ഓഡിറ്റോറിയത്തിലേയ്ക്ക് എത്തിച്ചു; കണ്ണീരോടെ പ്രിയ കലാകാരന് വിട നൽകി നാട്

എനിക്ക് കൊച്ചിനെ വേണ്ട! സൗദിയിൽ നിന്ന് നാട്ടിലെത്തിയ യുവതി ഭർത്താവിനെയും, മകളെയും ഉപേക്ഷിച്ച് പോലീസ് കാമുകനൊപ്പം ഒളിച്ചോടി: ദൃശ്യങ്ങൾ പുറത്ത് വിട്ട് ഭർത്താവ്....

വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ മറവിൽ നടക്കാൻ പോകുന്നത് കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂമികച്ചവടം: കോഴിക്കോട് കോർപ്പറേഷൻ്റെ 12 ഏക്കറും സ്വകാര്യ കമ്പനിക്ക് തീറെഴുതി:- എല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി: ലക്ഷ്യം ഭൂമി പണയപ്പെടുത്തി വിദേശ ബാങ്കുകളിൽ നിന്നുള്ള വായ്പ; സ്വകാര്യ കമ്പനി വായ്പ തിരിച്ചടയ്ക്കൽ മുടക്കം വരുത്തിയാൽ ഭൂമി നഷ്ടപ്പെടുമെന്ന് ഉറപ്പ് | - മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

വഴിയോരവിശ്രമ കേന്ദ്രത്തിന് പുറമേ കൂടുതല്‍ പദ്ധതികളില്‍ സര്‍ക്കാരിന്റെ കണ്ണായ ഭൂമി, സ്വകാര്യ കമ്പനികളുടെ കയ്യിലേക്കെന്ന് രമേശ് ചെന്നിത്തല: കോഴിക്കോട് കോര്‍പ്പറേഷന്‍ ബ്രഹ്‌മപുരത്തെ വിവാധ കമ്പനിക്ക് മാലിന്യ പ്ലാന്റ് നിർമ്മിക്കാൻ ഇതേ രീതിയില്‍ കരാര്‍ നല്‍കി

പ്രണയദിനത്തില്‍ കാമുകീകാമുകന്‍മാര്‍ എങ്ങനെ നടക്കണം, എങ്ങനെ ഇരിക്കണം എന്ന്  തീരുമാനിക്കാന്‍ അധികാര കേന്ദ്രങ്ങളുണ്ടാകുന്നത് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. പ്രണയ ചേഷ്ടകളെന്ന ഓമ്‌ന പേരിട്ട് അവയെ വിളിക്കാനും അധികൃതര്‍ മെനക്കെടുന്നു. കേന്ദ്രസര്‍ക്കാര്‍ പറയുന്നത് പ്രണയദിനത്തില്‍ കാമുകി കാമുകന്‍മാര്‍ പരസ്പരം കെട്ടിപിടിക്കുന്നതിന് പകരം പശുവിനെ പിണരുകയെന്നാണ്. ഗോമാതാവിനെ കാമുകിയായി കാണാനാകുമോയെന്ന സോഷ്യല്‍ മീഡിയ ചോദ്യത്തിന് മുന്നില്‍ പകച്ചു നില്ക്കുകയാണ് ഗോമാതാവിനെ കാമുകിയാക്കിയവരും. പുരുഷന്‍മാര്‍ പശുവിനെ കെട്ടി പിടിച്ച് മുത്തം നല്കുമ്പോള്‍ സ്ത്രീകള്‍ കാളയെ കെട്ടിപിടിക്കണമെന്ന് പറഞ്ഞിട്ടുമില്ല.

അപ്പോള്‍ അതിനെ പുരുഷാധിപത്യമെന്ന് പറഞ്ഞ് കളിയാക്കാനോ നിര്‍വ്വാഹമുള്ളൂ. ഇതിന്റെയെല്ലാം ചുവട് പിടിച്ചാകണം കേരളത്തില്‍ അഭിമാനാര്‍ഹമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് എന്‍ ഐ ടി പുറത്തിറക്കിയിരിക്കുന്ന സര്‍ക്കുലറും.  ക്യാപന്‌സില്‍ പരസ്യമായ സ്‌നേഹപ്രകടനങ്ങള്‍ പാടില്ലെന്ന കലാശാല ഡീനിന്റെ സര്‍ക്കുലാറാണിപ്പോള്‍ വിവാദമായിരിക്കുന്നത്. എന്‍.ഐ ടിയുടെ ചുവട് പിടിച്ച് മറ്റ് പല ക്യാമ്പസുകളും ഇത്തരത്തിലുള്ള സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കാന്‍ ഒരുങ്ങുകയാണ്.

കാരണം വാലന്റൈന്‍സ് ഡേ തന്നെയാണ് മുന്നിലെ വിഷയം. കേരളത്തില്‍ ചുംബന സമരത്തിന് നേതൃത്വം നല്കിയ പാര്‍ട്ടിയാണ് ഇപ്പോള്‍ ഭരിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം തോന്നാല്‍ സാഹചര്യമില്ല. ചുംബന സമരത്തിന് ഈ നേതൃത്വവും കെടുക്കുകയും പ്രസ്താവന കൊണ്ട് എരിവ് പകരുകയും ചെയ്ത നേതാക്കളുടെ കുടുംബത്തിലുള്ള ആരും ഇത്തരം സമരങ്ങളില്‍ പങ്കെടുത്തില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു തലമുറയെ വഴിതെറ്റിക്കാനായി പറഞ്ഞതും കാട്ടികൂട്ടിയതും അതിര് വിടുന്നുവെന്ന് അതിന് നേതൃത്വം കെടുത്തവര്‍ക്ക് തന്നെ ബോധ്യം വന്നിരിക്കുകയാണ്. അതാണ് ഇത്തരത്തിലുള്ള സര്‍ക്കുലറുകള്‍ എന്നു അനുമാനിക്കാം.

പരസ്യമായ സ്‌നേഹചേഷ്ടകള്‍ ക്യാംപസില്‍ പാടില്ലെന്ന നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) ഡീനിന്റെ സര്‍ക്കുലറിനെതിരെ വിദ്യാര്‍ഥികള്‍. കോളജ് അധികൃതര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കൃത്യമായി മനസ്സിലാകുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥി സംഘടനകളുമായി വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അവര്‍ ആരോപിച്ചു.

'സ്‌നേഹ പ്രകടനങ്ങള്‍ മൂലം പഠിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്നുമാണ് ഇ-മെയില്‍ വന്നത്. എന്നാല്‍ അങ്ങനെയൊരു വിദ്യാര്‍ഥി പറഞ്ഞിട്ടുണ്ട് എന്നത് സ്റ്റുഡന്റ് അഫേഴ്‌സ് കൗണ്‍സില്‍ എന്നു പറഞ്ഞ ഔദ്യോഗിക വിദ്യാര്‍ഥി സംഘടനയുടെ പരിധിയിലില്ല. നാളെ ഈ കോളജില്‍നിന്ന് പഠിച്ചിറങ്ങുമ്പോള്‍ പുറത്തു രണ്ടു പേര്‍ കൈ പിടിച്ചോ കെട്ടിപ്പിടിച്ചോ നില്‍ക്കുന്നത് കണ്ടാല്‍ 'ഇതെന്തു മോശമാണ്' എന്നു ചിന്തിക്കുന്ന രീതിയില്‍ വിദ്യാര്‍ഥികളെ എത്തിക്കുന്നതാണ് ഈ സര്‍ക്കുലര്‍. '- വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

വാലന്റൈന്‍സ് ഡേ വരുന്നതിന് മുന്നോടിയായാണ് ക്യാംപസില്‍ സ്‌നേഹ പ്രകടനങ്ങള്‍ പാടില്ലെന്ന് സ്റ്റുഡന്റ്‌സ് ഡീന്‍ ജി.കെ.രജനികാന്തിന്റെ പേരില്‍ സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. ക്യാംപസിലെ മറ്റു വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അലോസരമുണ്ടാക്കുന്നതും സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിനു കോട്ടം തട്ടിക്കുന്നതുമായ സ്വകാര്യ പ്രവൃത്തികള്‍ പാടില്ല. അവ സ്ഥാപനത്തിന്റെ നയങ്ങള്‍ക്കു വിരുദ്ധമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

ആണ്‍പെണ്‍ സൗഹൃദങ്ങള്‍ അതിര് വിട്ട ലീലാവിലാസങ്ങളായി മാറുന്നെന്ന് ചിലിയിടങ്ങളില്‍ നിന്നെങ്കിലും പരാതികള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇത്തരം പരാതികളെ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെന്ന് പറഞ്ഞ് ന്യായീകരിച്ച പിണറായി സര്‍ക്കാരിപ്പോള്‍ കുട്ടികളെ ന്ിയന്ത്രിക്കാന്‍ കഴിയാതെ നട്ടം തിരിയുകയാണ്. സ്‌കൂള്‍ കോളെജ് ക്യാമ്പസുകള്‍, ബസ് സ്റ്റാന്റുകള്‍ തുടങ്ങി എവിടെ വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടി നിന്നും ജോഡിയായും കാണിക്കുന്ന ചേഷ്ടകള്‍ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തിലേയ്ക്ക ്‌വളര്‍ന്നിരിക്കുകയാണ്. സിപിഎം പിന്‍തുണയില്‍ മാത്രം തഴച്ചു വളര്‍ന്ന ചുംബന സമരക്കാരുടെ പിന്‍മുറക്കാരാകാനുള്ള വ്യഗ്രതയിലാണ് സ്‌കൂള്‍ കുട്ടികള്‍ മുതല്‍. അന്ന സിപിഎം പിന്‍തുണയില്‍ നഗരങ്ങളില്‍ പര്‌സ്യമായി ചുംബന സമരം നടത്തിയവര്‍ക്ക് പിന്നീട് സംഭവിച്ചതെല്ലാം കേരളം കണ്ടതാണ്.

അതിന് നേതൃത്വം നല്കിയവരില്‍ പലരും സെക്‌സ് റാക്കറ്റിന്റെയും പെന്‍വാണിഭത്തിന്റെയും കണ്ണികളായിരുന്നെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. എന്നാല്‍ ഇത്തരം സമരങ്ങളും ചര്‍ച്ചകളും അതിന്റെ ആഘാതം ഏറ്റുവാങ്ങേണ്ടി വന്ന കുട്ടികളുമാണ് ഇന്ന് ഇത്തരം വിലക്കുകള്‍ക്ക് അടിമപ്പെടേണ്ടി വരുന്നത്. മിക്‌സഡ് സ്‌കൂളികള്‍ രക്ഷിതാക്കളും സമൂഹം അംഗീകരിക്കുന്നുണ്ട്. എന്നാല്‍ എല്ലാ സ്‌കൂളുകളിലും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്തി പഠിപ്പിക്കാനുള്ള തീരുമാനത്തെ എത്രകണ്ട് കേരള സമൂഹം ഉള്‍ക്കൊള്ളുമെന്ന് കണ്ടറിയണം. ജെന്‍ഡര്‍ യൂണിഫോം വാദത്തില്‍ മതസംഘടനകള്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ സമൂഹം അത് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുമായിരുന്നു.

മതത്തെ കൂട്ടി കെട്ടാന്‍ പ്രധാന രാഷ്ട്രീയ കക്ഷികള്‍ താല്പര്യം കാണിച്ചപ്പോള്‍ ഉയര്‍ന്നുവന്ന വാദങ്ങള്‍ പുതുതതലമുറയില്‍ വ്യത്യസ്തമായ മാനസിക തലങ്ങളാണുണ്ടാക്കിയത്. ആണ്‍കുട്ടിയോടൊപ്പം ചേര്‍ന്ന് നടക്കുകയോ, അവനെയൊന്ന് കെട്ടിപിടിക്കുകയോ , മടിയില്‍ തലചായ്ചുറങ്ങുകയോ ചെയ്താല്‍ ആകാശമൊന്നും ഇടിഞ്ഞു വീഴില്ലെന്ന ധാരണയിലേയ്ക്ക് കുട്ടി മനസുകള്‍ സഞ്ചരിച്ചു. അവരുടെ ചേഷ്ടകള്‍ അതിര് വിടുന്നു എന്ന് ആദ്യം തിരിച്ചറിഞ്ഞതും അധ്യാപകരാണ്. അധ്യാപകര്‍ക്ക് നിയന്ത്രിക്കാനും സാമാന്യ മര്യാദകള്‍ പറഞ്ഞു കൊടുക്കാനുമുള്ള സാഹചര്യമാണ് പിണറായി സര്‍ക്കാരും ഇടതുപക്ഷവും കേരളത്തിനോട് കാണിച്ചിരിക്കുന്നത്.

അത്രത്തോളം ലിംഗ വ്യത്യാസമില്ലായ്മയുടെ മാരക വിപത്തുക്കള്‍ അവര്‍ ഇവിടെ വിതറിയിരിക്കുകയാണ്. കേരളത്തില്‍ മാത്രമാണ് ഇത്രയധികം വിഷയം എന്നതും ശ്രദ്ധേയമാണ്. കുട്ടികളെ അവരുടെ കഴിവുകള്‍ പോലും വികസിപ്പിച്ചെടുക്കാന്‍ കഴിയാത്ത തരത്തില്‍ പ്രണയത്തിലും ചതിക്കുഴികളിലും കൊണ്ടെത്തിക്കാനേ ഇത്തരം വാദങ്ങള്‍ക്കായിട്ടുള്ളു എന്ന് ഏത് രക്ഷിതാവിനും എളുപ്പം മനസിലാക്കാന്‍ കഴിയും. ആണ്‍ പെണ്‍ വ്യത്യാസം മാറ്റി നിറുത്തിയ ലിംഗ നീതിയില്‍ കുട്ടികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറുന്ന എത്രയോ സാഹചര്യങ്ങള്‍ നിത്യവും വാര്‍ത്തകളില്‍ നിറയുന്നു. ലഹരിയുടെ വലയില്‍ മുന്‍പൊക്കെ ആണ്‍കുട്ടികളെ മാത്രം കണ്ടിരുന്ന മലയാളി സ്വന്തം വീട്ടിലെ കൗമാരക്കാരിയും അതിന്റെ അടിമയായി മാറുന്ന കാഴ്ച വളരെ ദയനീയതയോടെയാണ് അനുഭവിക്കുന്നത്.

മക്കളുടെ ഭാവിയെ ഓര്‍ത്ത് പലരും രാജ്യം വിടുന്നതും ഇത്തരം നീതികേടുകള്‍ ആവര്‍ക്കുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്. കേരളീയ വിദ്യാഭ്യാസ സമ്പ്രദായത്തിലുണ്ടായിരുന്ന സഭ്യത എന്നന്നേയ്ക്കുമായി അപ്രത്യക്ഷമായിരിക്കുന്നു. വഴി തെറ്റിയ ആട്ടിന്‍കൂട്ടികളെ പോലെ ഓരോ കുട്ടിയും പ്രതീക്ഷയറ്റ് നില്‍ക്കുകയാണ്. അവന്റെ സൗഭാഗ്യങ്ങള്‍ കുട്ടിക്കാലത്തും , കൗമാരകാലത്തും നഷ്ടപ്പെടുത്തി കളയുകയാണ്. ലിംഗ വിവേചനവും അതി്‌ന്റെ ഭാഗമായുള്ള വേര്‍തിരിവുകളും പരിഷ്‌കൃത സമൂഹത്തിന് അംഗീകിരിക്കാനാവില്ല. അതിന്റെ പേരില്‍ കുട്ടികളെ അനാവശ്യ ബന്ധങ്ങളിലേയ്ക്കും സഭ്യമല്ലാത്ത ചേഷ്ടകളിലേയ്ക്കും നയിച്ചതിന്റെ ഉത്തരവാദിത്വം കേരളത്തിലെ ഇടതു പക്ഷത്തിനും പിണറായി സര്‍ക്കാരിനുമാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല.

എന്നാല്‍ ഇപ്പോള്‍ എന്‍ ഐ ടി അത്തരത്തിലൊരു സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നില്‍ അസഹനീയമായ എന്തു നടന്നു എന്ന് വ്്യക്തമല്ല. എങ്കിലും ക്യാമ്പസുകളിലെ സ്‌നേഹ ചേഷ്ടകള്‍ ആരോഗ്യ പരമായോ നടക്കുന്നതെന്ന നമ്മള്‍ വിലയിരുത്തേണ്ട സമയമായിരിക്കുന്നു. എന്‍ ഐ ടി യെ പിന്‍തുണച്ച് മറ്റേതെങ്കിലു കലാശാലകള്‍ ഇത്തരത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടവിച്ചാല്‍ ആരൊക്കെ എതിര്‍ക്കും എന്ന വ്യക്തമല്ല. എന്‍ ഐ ടി യിലെ സര്‍ക്കുലര്‍ പുറത്തു വന്നിട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും കേരളത്തിലെ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനവും അതിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയത്ു കണ്ടില്ല. ഇനി കലാശാല സര്‍ക്കുലറിനെതിരെ കെട്ടിപിടി സമരം നടത്തി പ്രതിഷേധിക്കാന്‍ തയ്യാറെടുക്കുന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ട്.
കലാശാലകള്‍ സൗഹൃദത്തിന്റെയും പഠന ശാലകളാണ്. അവിടെ ആരോഗ്യകരമായ സൗഹൃദം കെട്ടിപടുക്കേണ്ടത് ഓരോ വിദ്യാര്‍ത്ഥിയുടെയും അതിന് നേതൃത്വം കൊടുക്കേണ്ടത് വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളുമാണ്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (20 minutes ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (25 minutes ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (36 minutes ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (40 minutes ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (46 minutes ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (50 minutes ago)

എഞ്ചിനില്‍ തീ  (1 hour ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (1 hour ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (10 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (10 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (10 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (10 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (10 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (11 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (11 hours ago)

Malayali Vartha Recommends