Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

പ്രതീക്ഷകള്‍ പാതിവഴിയില്‍ കൊഴിഞ്ഞത് 13 തവണ, 14-ാം തവണ അത്ഭുതശിശു!

02 JULY 2019 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

മക്കളെ കൊലപ്പെടുത്തുന്ന മാതാപിതാക്കളുടെ കഥകളും മറ്റും, ഒരു കോണില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, മറ്റൊരു വശത്ത് അമ്മയാകാനുള്ള ആശ സഫലമാകാന്‍ എന്ത് ബുദ്ധിമുട്ട് സഹിക്കാനും തയ്യാറാകുന്ന സ്ത്രീജന്മങ്ങളും ഉണ്ട് എന്നത് മാതൃത്വം ഒരു പുണ്യപദവി ആണെന്ന് കരുതുന്നവരുടെ വംശം അന്യം നിന്നു പോയിട്ടില്ല എന്നതിന്റെ ശൂഭസൂചനയായി കാണാം. ഇതാ, സന്താന സൗഭാഗ്യം നേടാന്‍ കൊതിച്ച ഒരു ഇംഗ്ലണ്ടുകാരി യുവതിയുടെ പരിശ്രമങ്ങളുടെ കഥ കേള്‍ക്കൂ!

ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡില്‍ടണ്‍ സ്വദേശികളാണ് ലൂറ-ഡേവിഡ് ദമ്പതികള്‍. ലൂറ വര്‍സ്ലി നാലുതവണ ഗര്‍ഭം ധരിച്ചു. നാലും അലസിപ്പോയി. ഗര്‍ഭത്തിന്റെ 17 മുതല്‍ 20 ആഴ്ചയ്ക്കുള്ളില്‍, അതായത് ഗര്‍ഭത്തിന്റെ നാലിനും അഞ്ചിനും മാസത്തിനിടയിലാണ് ഗര്‍ഭമലസലുകള്‍ എല്ലാം നടന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ലൂറയ്ക്ക് ഇങ്ങനെ സംഭവിക്കുന്നതെന്ന് മാത്രം ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

അതുകൊണ്ട് ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡില്‍ടണ്ണിലുള്ള പ്രഫസര്‍ സിയോബന്‍ ക്യൂന്‍ബേയുടെ, ബയോമെഡിക്കല്‍ റിസേര്‍ച്ച് റീപ്രൊഡക്ടീവ് ഹെല്‍ത്തിലേയ്ക്ക് ലൂറയെ റഫര്‍ ചെയ്തു. അവിടെ വച്ചാണ് ആന്റിഫോസ്ഫോള്‍ഡ് ലിപിഡ് എന്ന അവസ്ഥയും സ്റ്റിക്കി ബ്ലെഡ് സിന്‍ഡ്രോമും, ലൂറക്ക് ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഗര്‍ഭധാരണത്തിന് തടസമുണ്ടാക്കുന്നതാണ് ഈ രണ്ട് അവസ്ഥകളും.

ഇവ പരിഹരിക്കുന്നതിനുള്ള ചികിത്സകള്‍ തുടങ്ങി. ചികിത്സകള്‍ നടക്കുന്നതിനിടെ ലൂറ ഗര്‍ഭം ധരിച്ചു. ഒന്നും രണ്ടും തവണയല്ല, പിന്നീട് ഒന്‍പതു തവണ കൂടി ലൂറ ഗര്‍ഭം ധരിച്ചു. പക്‌ഷേ അതൊക്കെ, എപ്പോഴത്തേയും പോലെ പരാജയമായി മാറി. തന്റെ മുഖത്തേയ്ക്ക് നോക്കി 'അമ്മേ' എന്നു വിളിക്കാനുള്ള ആള്‍ ഇതാവും എന്ന് ഓരോ തവണ ഗര്‍ഭവതി ആകുമ്പോഴും ലൂറ പ്രതീക്ഷിച്ചു. പക്ഷേ ഏതാനും ആഴ്ചകളോളം മാത്രം വളരുന്ന ആ പ്രതീക്ഷകള്‍ അവള്‍ക്ക് കടുത്ത നിരാശ സമ്മാനിച്ചുകൊണ്ട് പാതിവഴിയില്‍ വച്ച് പൊലിഞ്ഞുപൊയ്‌ക്കൊണ്ടേയിരുന്നു!

പിന്നീട്, അമ്മയാവുക എന്ന സ്വപ്നത്തേ കുറിച്ച് ചിന്തിക്കാന്‍ തന്നെ മനസ്സിന് കരുത്തില്ലാതായി. ഒരു കൊച്ചുപ്രതീക്ഷ നാമ്പെടുക്കുന്നത് നിരാശയ്‌ലേയ്ക്ക്, തന്നെ തള്ളിയിടുവാന്‍ വേണ്ടി മാത്രമാണെന്ന് ലൂറയ്ക്ക് തോന്നിത്തുടങ്ങി.

അതുകൊണ്ട് 14-ാമത്തെ തവണ ഗര്‍ഭവതി ആയപ്പോള്‍ അവള്‍, ഒന്നും പ്രതീക്ഷി
ക്കാതിരിക്കാന്‍ മനസ്സിനെ പരിശീലിപ്പിക്കയായിരുന്നു. ഇതും പരാജയപ്പെടുന്നതിനപ്പുറം, എങ്ങനെ, എന്ത് എന്നൊന്നും ചിന്തിക്കാന്‍ അവള്‍ക്ക് വയ്യായിരുന്നു. എന്നാല്‍ അതിന്റെയൊന്നും ആവശ്യം ഉണ്ടായില്ല. അത്ഭുതമെന്ന പോലെ 14-ാം തവണ ലൂവയുടെയും ഡേവിഡിന്റെയും ശ്രമം വിജയം കണ്ടു. ഗര്‍ഭം ഏഴര മാസം വളര്‍ന്നപ്പോഴാണ് ലൂറയ്ക്ക് അടിയന്തര സിസേറിയന്‍ ആവശ്യമായി വന്നത്.

ലൂറ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. വെറും 750 ഗ്രാം മാത്രമായിരുന്നു ലിവ എന്ന് അവര്‍ പേരിട്ട ആ കുഞ്ഞിന്റെ ഭാരം. ബോധം തെളിഞ്ഞപ്പോള്‍ കുഞ്ഞ് ലിവയുടെ ചിത്രം ഡേവിഡ് ലൂറയ്ക്ക് കാണിച്ചു കൊടുത്തു. താന്‍ അമ്മയായി എന്ന സത്യം അവള്‍ക്ക് അപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിയോ നേറ്റല്‍ ഐസിയുവില്‍ 11 ആഴ്ചകള്‍ കിടന്ന ശേഷമാണ് ലിവ സാധാരണ കുട്ടികളുടെ ശരീരഭാരത്തിലേയ്ക്ക് എത്തിയത്.

13 ഗര്‍ഭമലസലുകള്‍ക്ക് ശേഷം ജനിച്ച തന്റെ മകള്‍ പോരാളിയായ ഒരു അത്ഭുതശിശുവാണെന്നാണ് ലൂറ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (13 minutes ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (21 minutes ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (29 minutes ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (37 minutes ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (48 minutes ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (1 hour ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (1 hour ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (8 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (8 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (8 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (9 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (9 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (9 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (12 hours ago)

Malayali Vartha Recommends