Widgets Magazine
13
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..


പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..


സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..

പൂന്തോട്ടത്തിലെ പുതിയ താരങ്ങളെ പരിചയപ്പെടാം

10 AUGUST 2017 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും രോഗകീട ആക്രമണം കുറവുള്ളതും കൂടുതല്‍ പരിചരണം ആവശ്യമില്ലാത്തതുമായ കുറച്ചു ചെടുകളെകുറിച്ചറിയാം. ഗ്രാമ്പുവിന്റെ കുടുംബത്തില്‍പെട്ട ഇലച്ചെടിയാണ് യുജീനിയ. ഇതിന്റെ തളിരിലകളുടെ ഓറഞ്ച് നിറമാണ് ഈ ചെടിയെ പൂന്തോട്ടങ്ങളുടെ അഭിഭാജ്യ ഘടകമാക്കുന്നത്. അഞ്ച്-ആറ് അടി ഉയരമുള്ള കുറ്റിച്ചെടി മുതല്‍ വലിയ മരമായിവരെ ഇതിനെ വളര്‍ത്തിയെടുക്കാം.

ഇടയ്ക്കിടെ പ്രൂണ്‍ ചെയ്യണമെന്നതാണ് ഈ ചെടിക്കു വേണ്ട ഏക പരിചരണം. തളിരിലകള്‍ എപ്പോഴും വേണം. കൂട്ടമായും ഒറ്റയ്ക്കും ഈ ചെടി വളര്‍ത്തിയെടുക്കാം. ഓറഞ്ച് തളിരുകളുള്ള ചെടിയാണ് ആദ്യം വിപണിയിലെത്തിയതെങ്കിലും പിന്നീട് കടും ഓറഞ്ച്, കറുപ്പ് നിറത്തില്‍ തളിരുകളുള്ള യുജീനിയയും വിപണിയില്‍ ലഭിക്കാന്‍ തുടങ്ങി. നല്ല വെയില്‍വേണം. നിലത്തു നടാം.

ചെമ്പരത്തിയുടെ കുടുംബത്തില്‍പെട്ട ചെടിയാണിത്. ഭംഗിയുള്ള പൂക്കള്‍ താഴേക്ക് വിടര്‍ന്നു നില്‍ക്കും. ഒറ്റയ്‌ക്കോ കൂട്ടമായോ നടാം. കമ്പു മുറിച്ചു നട്ടും പുതിയ ചെടികള്‍ സൃഷ്ടിക്കാം. പുതിയ ചെടിയായതിനാല്‍ വില അല്പം കൂടുതലാണ്. പുതിയ ചെടിയായതിനാല്‍ വില അല്പം കൂടുതലാണ്. വലിയ ചെടിക്ക് 500 രൂപ വരും. വെയില്‍ നന്നായി ലഭിച്ചാല്‍ നിറയെ പൂക്കളുണ്ടാകും.സാധാരണ ചെത്തിയുടെ പുതിയ പതിപ്പാണിത്. പൂക്കള്‍ തിങ്ങി നിറഞ്ഞ വലിയ പൂങ്കുലകളാണ് ഈ ചെടിയെ ആകര്‍ഷകമാക്കുന്നത്. പൂങ്കുലകള്‍ക്ക് തീക്ഷ്ണമായ ചുവന്ന നിറമാണ്.

പൊഴിയാതെ കൂടുതല്‍ കാലം നില്‍ക്കുകയും ചെയ്യും. രണ്ട്-മൂന്ന് അടി ഉയരം വരും. രോഗങ്ങളുടെയും കീടങ്ങളുടെയും ശല്യം താരതമ്യേന കുറവാണ്. പുല്‍ത്തകിടിക്ക് അരികിടാനും പുല്‍ത്തകിടിയുടെ നടുവില്‍ കൂട്ടമായി നടാനും അനുയോജ്യമാണ്. മഴക്കാലം ഉള്‍പ്പെടെ എല്ലാ കാലത്തും നല്ല രീതിയില്‍ പൂക്കള്‍ ലഭിക്കുമെന്നതും ഇതിനെ പ്രിയങ്കരമാക്കുന്നു. നല്ല വെയില്‍ ലഭിക്കണം. ചെടികള്‍ കൂട്ടമായി നടുന്നതാണു ഭംഗി. ഏകദേശം 60 രൂപയ്ക്ക് ചെറിയ തൈ ലഭിക്കും. വലുതിന് 250 രൂപ വരും. കമ്പുനട്ട് പുതിയ ചെടികള്‍ ഉല്‍പാദിപ്പിക്കാം. തേനീച്ചകളെ വളരെയധികം ആകര്‍ഷിക്കുന്ന ചെടിയാണിത്.

നിലത്തു കൂട്ടമായി നടാവുന്ന ചെടിയാണിത്. ഇടയ്ക്കിടെ കമ്പുകോതിക്കൊടുത്താല്‍ നന്നായി പൂക്കളുണ്ടാകും. െവയില്‍ നന്നായി കിട്ടണം. രോഗകീടബാധകള്‍ കുറവാണ്. വെള്ളം കെട്ടിക്കിടക്കാതെ നോക്കണം എന്നുമാത്രം. വയലറ്റ് നിറത്തിലുള്ള കതിരുപോലെയുള്ള ചെറിയ പൂക്കളാണിതിന്. ചെടിക്ക് ഒന്നിന് ഏകദേശം 50 രൂപ വിലവരും. കമ്പു മുറിച്ചു നട്ട് പുതിയ ചെടികള്‍ ഉല്‍പാദിപ്പിക്കാം. ഇലകളുടെ നിറത്താല്‍ ആകര്‍ഷകമാണ് ലാറോപെറ്റാലം.

ഏകദേശം രണ്ട് അടിപൊക്കം വയ്ക്കും. ഡീപ് പര്‍പ്പിള്‍ നിറമാണ് ഇതിന്റെ ഇലകള്‍ക്ക്. പിങ്ക് നിറമുള്ള പൂക്കളും ഉണ്ടാകും. നല്ല വെയില്‍ ലഭിച്ചാല്‍ ഇലകളുടെ ചന്തമേറും. തണലില്‍ വളര്‍ത്താന്‍ അനുയോജ്യമല്ല ഈ ചെടി. ലോണിന്റെ നടുവില്‍ ബോള്‍സ് ആയി വെട്ടിനിര്‍ത്താന്‍ അനുയോജ്യമായ ചെടിയാണ്. നാലോ അഞ്ചോ ചെടികള്‍ ഒരുമിച്ചു നട്ട്, ഒരുമിച്ച് ആകൃതി വരുത്തുകയുമാകാം. അല്പം വിലക്കൂടുതലുള്ള ചെടിയാണിത്. ഒരെണ്ണത്തിന് ഏകദേശം 300 രൂപ വരും. കമ്പുമുറിച്ചു നട്ടാല്‍ പിടിക്കുന്നുണ്ട്.

പൂന്തോട്ടത്തില്‍ വലിയ പൂക്കള്‍ വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ മെഡിനെല്ല അനുയോജ്യമായിരിക്കും. പിങ്ക് നിറത്തിലുള്ള കുലകളായി തൂങ്ങിക്കിടക്കുന്ന പൂക്കളാണ് മെഡിനെല്ലയുടേത്. കുറ്റിച്ചെടിയാണിത്. ചട്ടിയില്‍ നടാം. ഇരുണ്ട പച്ച നിറമുള്ള വലിയ ഇലകളാണ്. ഇടത്തരം വെയില്‍ ലഭിച്ചാല്‍ മതി. കാര്യമായ അസുഖങ്ങളൊന്നും ഇതിനെ ബാധിക്കാറില്ല. ഒറ്റയായോ കൂട്ടമായോ നടാം. ബാല്‍ക്കണിയില്‍ വയ്ക്കാനും യോജിക്കും തൂക്കിയിടുന്ന ചട്ടികളിലും വളര്‍ത്താം.

ഇഞ്ചിയുടെ കുടുംബത്തില്‍പെട്ട മറ്റൊരു ചെടിയാണിത്. ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കും. ഇടയ്ക്കിടെ വെട്ടിനിര്‍ത്തിയാല്‍ പുതിയ തളിരില്‍ നിന്ന് പൂക്കള്‍ ഉണ്ടാകും. സൂര്യപ്രകാശം ലഭിച്ചാല്‍ മതി. കത്തുന്ന വെയില്‍ വേണമെന്നില്ല. അതു കൊണ്ടു തന്നെ അധികം വെയില്‍ ലഭിക്കാത്ത ഇടങ്ങളിലും നടാം. വലിയ പരിചരണം ആവശ്യമില്ല. കമ്പു നട്ടും പ്രജനനം നടത്താം. കാന്‍ഡില്‍ ജിഞ്ചര്‍, സ്‌പൈറല്‍ ജിഞ്ചര്‍ എന്നീ വെറൈറ്റികളുണ്ട്. കാറ്റാടിയുടെ (ചൂളമരം) കുടുംബമാണ് കാഷ്വറീന.

 

ഏത് ആകൃതിയിലും വെട്ടി നിര്‍ത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഗുണം. ബോള്‍ പോലെയോ കോണ്‍ ആകൃതിയിലോ ഒക്കെ പൂന്തോട്ടത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റാം. ഈ ചെടിയെ ഒറ്റയ്ക്കാണ് നടുന്നത്. കാഷ്വറീനയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സവിശേഷ നിറമാണ്. പച്ച കൂടാതെ മഞ്ഞ, വെള്ള, പച്ചയും വെള്ളയും ഇടകലര്‍ന്നത് എന്നീ നിറങ്ങളിലെല്ലാം ലഭിക്കും. വില അല്പം കൂടുതലാണ്. 1500 രൂപ മുതല്‍ വരും. പരിചരണം കാര്യമായി ആവശ്യമില്ല. നനയുടെ ആവശ്യവുമില്ല. നല്ല വെയില്‍ ലഭിക്കണമെന്നതാണ് നടുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏകകാര്യം.

കണിക്കൊന്നയുടെ പൂപോലെ മഞ്ഞ നിറമുള്ള കുലകളായാണ് ഈ ചെടിയില്‍ പൂക്കള്‍ കാണപ്പെടുന്നത്. പൂക്കള്‍ താഴേക്ക് തൂങ്ങിക്കിടക്കും. ചെറുതായി വള്ളി പടരുന്ന സ്വഭാവം കാണിക്കുന്ന ഈ ചെടിചട്ടിയില്‍ വയ്ക്കാം. വലിയ വെയില്‍ വേണമെന്ന നിര്‍ബന്ധമില്ലാത്ത ചെടികൂടിയാണിത്. പോളി ഹൗസില്‍ വരെ വളര്‍ത്താം. ഒറ്റയ്‌ക്കോ കൂട്ടമായോ നടാം. കമ്പ് മുറിച്ചു നട്ട് കൂടുതല്‍ ചെടികള്‍ ഉല്‍പാദിപ്പിക്കാം.

വേനലില്‍ ധാരാളം പൂവിടും. ചീര എന്ന് പരക്കെ അറിയപ്പെടുന്ന ഇലചെടിയാ ണിത്. ചീരയുടെ നിറത്തിലും പച്ച നിറത്തിലും ധാരാളം ലഭിച്ചിരുന്ന ആള്‍ട്ടനാന്ത്രയുടെ വിവിധ വര്‍ണങ്ങള്‍ ഇപ്പോള്‍ ലഭിക്കും. ഇളംപച്ച, കടുംപച്ച, വെള്ള, ചുവപ്പിന്റെയും പര്‍പ്പിളിന്റെയും വിവിധ നിറഭേദങ്ങള്‍ ഇവയെല്ലാം ഇപ്പോള്‍ ലഭ്യമാണ്. ബോര്‍ഡറായും ബെഡ് ഇടാനും അനുയോജ്യമാണ്. നല്ല വെയില്‍വേണം. നനയും.

 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍  (28 minutes ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (35 minutes ago)

മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയില്‍ മുങ്ങിമരിച്ചു  (54 minutes ago)

മണിപ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി  (1 hour ago)

വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാകാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (1 hour ago)

സൈബര്‍ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടി റിനി ആന്‍ ജോര്‍ജ്  (1 hour ago)

കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ മരുമകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു  (1 hour ago)

ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു  (2 hours ago)

ലേണേഴ്‌സ് ടെസ്റ്റില്‍ പുതിയ പരിഷ്‌കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്  (2 hours ago)

മണിപ്പൂര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി  (2 hours ago)

42 ദിവസങ്ങൾക്കു മുൻപ് ജനിച്ച പെൺകുഞ്ഞ്; തന്നേക്കാൾ സ്നേഹം കുട്ടിയോട്; നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തി അമ്മ  (2 hours ago)

പണപ്പെരുപ്പത്തിലും തൊഴിലില്ലായ്മയിലും സാമ്പത്തിക പ്രതിസന്ധിയിലും കേരളം ഒന്നാം സ്ഥാനത്ത്; കേരളത്തിൻ്റെ കൊട്ടിഘോഷിക്കപ്പെട്ട വിദ്യാഭ്യാസ-ആരോഗ്യ ഫാബ്രിക്കേറ്റഡ് മോഡലുകളെല്ലാം തക‍ർന്നടിയുകയാണ് എന്ന് ബിജെ  (3 hours ago)

മാറുന്ന കാലത്തിനനുസരിച്ച് നാടിന്റെ ഭാവിയെ രൂപപ്പെടുത്താനായുള്ള ‘കേരള അര്‍ബന്‍ കോണ്‍ക്ലേവിലെ ആഗോള ദേശീയ പങ്കാളിത്തം ; സുസ്ഥിര വളര്‍ച്ച, സാമൂഹിക പുരോഗതി, നവ കേരളം എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നത  (3 hours ago)

ഗ്ലോബര്‍ കേപബിലിറ്റി സെന്റര്‍ നയം: ഈ വര്‍ഷം പുറത്തിറക്കും- മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

Malayali Vartha Recommends