Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യം പാകിസ്ഥാന്‍; വെളിപ്പെടുത്തലുമായി മുന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്

04 SEPTEMBER 2019 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യം പാകിസ്ഥാനാണെന്ന വെളിപ്പെടുത്തലുമായി മുന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്. തന്റെ ഇത്രയും കാലത്തെ ഔദ്യോഗിക ജീവിതത്തിനിടയിലും, ട്രംപിന്റെ മന്ത്രിസഭയില്‍ ജോലി ചെയ്തതിന്റേയും അനുഭവത്തിലാണ് താന്‍ ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ജിം മാറ്റിസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് പാകിസ്ഥാനെപ്പറ്റിയുള്ള പരാമർശം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധം സ്വന്തമാക്കികൊണ്ടിരിക്കുന്ന ഒരു രാജ്യം പാകിസ്ഥാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിന് സമാന്തരമായി ഭീകരവാദത്തിന്റെ വള്‍ച്ചയും പാകിസ്ഥാനിൽ വളരെ വേഗത്തിലാണെന്നും ജിം മാറ്റിസ് പറയുന്നു. മാറ്റിസ് തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘കാള്‍ സിന്‍ ചാവോസി’ലാണ് ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് ജിം മാറ്റിസ് യുഎസ് പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെച്ചത്. അമേരിക്കയുടെ അഫ്ഗാനിലെ മറൈന്‍ കമാന്‍ഡറായും, യുഎസ് പ്രതിരോധ സെക്രട്ടറിയായും മാറ്റിസ് ചുമതല വഹിച്ചിട്ടുണ്ട്.

ഭീകരവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമെതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ഏഷ്യ-പസഫിക് ഗ്രൂപ്പ് പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഈ ഇടയ്ക്കാണ്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്) ഏഷ്യാ പസഫിക് ഗ്രൂപ്പ് (എ.പി.ജി) ഭീകരവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും എത്തിരെ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തീരുന്ന 40 മാനദണ്ഡങ്ങളില്‍ 32ഉം പാകിസ്ഥാന്‍ പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നായിരുന്നു നടപടി.

ഓസ്ട്രേലിയയിലെ കാന്‍ബെറയില്‍ രണ്ട് ദിവസം നീണ്ടുനിന്ന എഫ്എടിഎഫ് എപിജി യോഗത്തിലാണ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് പാകിസ്ഥാനെ എന്‍ഹാന്‍സ്ഡ് എക്‌സ്‌പെഡിറ്റഡ് ഫോളോ അപ്പ് ലിസ്റ്റില്‍ (കരിമ്പട്ടിക) ഉള്‍പ്പെടുത്തിയത്.

41 അംഗ പ്ലീനറിക്ക് മുന്നില്‍ ഏതെങ്കിലും ഒരു മാനദണ്ഡം മെച്ചപെടുത്താന്‍കഴിയുമെന്ന് തെളിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞില്ല. അതേസമയം ഒക്ടോബറില്‍ കരിമ്പട്ടികയില്‍ പെടാതിരിക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍. നിലവിലുള്ള നിയമങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയ എല്ലാ മാറ്റങ്ങളും കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ഭീകരവാദ ഗ്രൂപ്പുകള്‍ക്കെതിരായ നടപടികളും വിശദീകരിക്കുന്ന 450 പേജുള്ള കംപ്ലയിന്‍സ് രേഖ ഇസ്ലാമാബാദ് സമര്‍പ്പിച്ചിരുന്നു.

ലഷ്‌കര്‍-ഇ-തായ്ബ / ജമാഅത്ത്-ഉദ്-ദാവ (ജുഡ്) മേധാവി ഹാഫിസ് സയീദിനെ തീവ്രവാദ ധനസഹായത്തിന് കുറ്റം ചുമത്തിയെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. ഭീകരതയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ജമാഅത്ത്-ഉദ്-ദാവിന്റെയും മറ്റ് യുഎന്‍എസ്സി നിരോധിത സംഘടനകളുടെയും എല്ലാ സ്വത്തുക്കളും ഈ വര്‍ഷം മരവിപ്പിച്ചു.

പാകിസ്ഥാൻ ഇപ്പോഴും ഭീകരവാദികളെ സഹായിക്കുന്ന രാജ്യമായത്കൊണ്ട് പാകിസ്ഥാനുമായി ഇനി ചർച്ചയില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർവ്യക്തമാക്കിയിരുന്നു. ഭീകരവാദം അവസാനിപ്പിക്കാതെ ഒരു ചർച്ചയുമില്ലെന്ന നിലപാടാണ് ഇന്ത്യയ്ക്ക്. അതിനു അണുവിട മാറ്റം ഉണ്ടാകില്ലന്നും ഭീകരവാദം ഇന്നും പാകിസ്ഥാനിൽ ഉണ്ടെന്നുമുള്ള കടുത്ത നിലപാടിലാണ് ഇന്ത്യ. വിയന്ന കരാറിന്റെ ലംഘനമാണ് പാകിസ്ഥാൻ നടത്തുന്നതെന്നും ഇന്ത്യ ആരോപിച്ചു .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (5 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (6 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (6 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (8 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (8 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (9 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (11 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (11 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (13 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (13 hours ago)

Malayali Vartha Recommends