അച്ഛന്റെ വെടിയേറ്റ ബാലൻ മരണത്തിന് കീഴടങ്ങി; അവയവം പകുത്തുനൽകി ജീവനായത് മൂന്നുപേർക്ക്

അവയവ ദാനത്തിന്‍റെ മഹത്വവുമായി അവയവദാനം മഹാദാനം എന്ന മുദ്രാവാക്യമുയര്‍ത്തി പ്രവാസികളുടെ മനസ്സിൽ ഇടംനേടിയ ബാലനാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്. മുയലുകളെ വേട്ടയാടുന്നതിനിടയിൽ പിതാവിന്റെ തോക്കിൽ നിന്നുള്ള വെടിയേറ്റ് ഒൻപതു വയസ്സുകാരനു ദാരുണ അന്ത്യം സംഭവിച്ചപ്പോൾ തകർന്നുപോയിരുന്നു. കുടുംബാംഗങ്ങളുമൊരുമിച്ചു താങ്ക്സ് ഗിവിങ്ങ് ദിനത്തിൽ സ്പ്രിങ് ഫീൽഡിൽ വേട്ടയാടുന്നതിനിടയിൽ ഉണ്ടായ ദയനീയ അപകടമാണിതെന്ന് സൗത്ത് കാരലൈന നാച്ച്വറൽ റിസോഴ്സസ് വക്താവ് റോബർട്ട് മെക്വള പറയുകയുണ്ടായി. അങ്ങനെ ആറു മുതിർന്നവരും രണ്ടു കുട്ടികളുമാണ് സംഘത്തിൽ അവൻ ഒറ്റയ്ക്ക് യാത്രയാക്കുകയായിരുന്നു. ദാരുണമായ ഈ സംഭവം നടക്കുമ്പോൾ ഇവർ ഫീൽഡിന് പുറത്തായിരുന്നു. ഇതേതുടർന്ന് പൊലീസ് വിദഗ്ദ്ധമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ വെടിയേറ്റു മരിച്ച ബാലൻ കോൾട്ടൻ വില്യംസ് നാലാം ഗ്രേഡ് വിദ്യാർഥിയായിരുന്നു. വേട്ടയാടുന്നതിൽ വളരെ താൽപര്യം പ്രകടിപ്പിച്ചിരുന്ന കുട്ടി പിതാവിനോടൊപ്പം ഫിഷിങ്ങിനു പോകുക പതിവാക്കിയിരുന്നു. ഇത്തരത്തിൽ ജീവിതത്തിൽ നല്ല ദിനങ്ങളും ചീത്ത ദിനങ്ങളും ഉണ്ട്. ഇന്നു ഞങ്ങളുടെ ചീത്ത ദിനമാണ് എന്നാണ് പിതാവ് വ്യക്തമാക്കിയത്. പക്ഷേ ആ ദിനത്തെ അവിസ്മരണീയമാക്കാനാണ് ഞങ്ങൾ തീരുമാനിച്ചത് തന്നെ എന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഞങ്ങളുടെ പ്രിയപ്പെട്ട മകൻ മരിച്ചുവെങ്കിലും മറ്റുള്ളവർക്കു അവനിലൂടെ പുതിയൊരു ജീവിതം കിട്ടുമെങ്കിൽ അതിൽ ഞങ്ങൾ സന്തോഷിക്കുന്നുവെന്നും മാതാപിതാക്കൾ വെളിപ്പെടുത്തുകയുണ്ടായി. അതുകൊണ്ടാണ് മൂന്നു കുട്ടികൾക്ക് ലിവർ, കിഡ്നി തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത് തന്നെ. അതേസമയം വിൽസൻ ബ്ലു ഡെവിൾസ് ജൂനിയർ ലീഗ് കളിക്കാരൻ കൂടിയാണ് വില്യം.
https://www.facebook.com/Malayalivartha