Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

'കേക്കിലെ മെഴുകുതിരി ഊതിക്കെടുത്താൻ എനിക്ക് ശ്വാസമെടുക്കാൻ പോലുംസാധിച്ചിരുന്നില്ല....'; കൊറോണ പിടിപെട്ട് മരിച്ചുപോകുമെന്ന് തോന്നിയ സാറ എന്ന യുവതി, എന്തും നേരിടാൻ മനസ്സിനെ പ്രാപ്തമാക്കിയിരുന്നു; അനുഭവം വൈറലാകുന്നു

31 MARCH 2020 12:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...

ഗവേഷകർ പെടാപ്പാട് പെട്ടു ; ഒടുവിൽ ഗാസയിലെ പുരാവസ്തുക്കൾ രക്‌ഷിച്ചെടുത്തു ;പലസ്തീനിലെ ക്രിസ്ത്യൻ ചരിത്രത്തിന്റെ ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു

എട്ടു ലക്ഷം പലസ്തീനികളോട് ഉടന്‍ നഗരം വിട്ടൊഴിയാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അന്ത്യശാസനം; ഇസ്രയേല്‍ കരസേന ഉടൻ ഗാസ നഗരം പൂര്‍ണമായി കീഴടക്കും

വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ഉപരോധിക്കുമെന്ന് ഖാലിസ്ഥാനി സംഘടന സിഖ്‌സ് ഫോർ ജസ്റ്റിസ് പ്രഖ്യാപിച്ചു

കൊറോണ വൈറസിന്റെ ഭീതിയിൽ അകപ്പെട്ടിരിക്കുകയാണ് ലോകം മുഴുവനും. എന്നിരുന്നാൽ തന്നെയും മരണസംഖ്യ ഉയരുന്നതായുള്ള വാർത്തകൾക്കിടയിലും രോഗം ഭേദമാകുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ടെന്ന വാർത്തകൾ ആശ്വാസം തന്നെയാണ്. അവരുടെ അനുഭവവും ലോകം ഏറെ ആകാംഷയോടെ തന്നെയാണ് കാതോർക്കുന്നത്. അത്തരത്തിൽ ലോകത്തോട് തന്റെ അനുഭവം പങ്കുവയ്ക്കുന്ന ഒരാളാണ് സാറ ഹാൾ. താൻ മരണത്തോട് മല്ലിട്ട ആ ദിനങ്ങളുടെ ഓർമ ലോകത്തോടു പങ്കുവയ്ക്കുകയാണ് സാറ.

അങ്ങനെ മാർച്ച് ആദ്യവാരത്തിലാണ് സാറയിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് എന്നാണ് സാറ വ്യക്തമാക്കുന്നത്. എന്നാൽ ശ്വാസകോശത്തിനും കരളിനുമെല്ലാം നേരത്തെ തന്നെ ചികിത്സ തേടുന്ന വ്യക്തിയായതിനാൽ അതിന്റെ അസ്വസ്ഥതകളായിരിക്കുമെന്ന് ആദ്യം കരുതിയിരുന്നു. ഇതേതുടർന്ന് ടീച്ചറായ സാറ സ്കൂളിൽ പോകാതെ വീട്ടില്‍ തന്നെ ഇരുന്ന് ജോലി ചെയ്യാൻ തുടങ്ങിയിരുന്നു.ഇത്തരത്തിൽ ചെറിയ രീതിയിലുള്ള ശ്വാസതടസമാണ് ആദ്യം അനുഭവപ്പെട്ടതെങ്കിലും ക്രമേണ ജലദോഷവും ബാധിക്കുകയുണ്ടായി. പിന്നെ ചെറിയ തോതിൽ ചുമയും. തുടർന്ന് സാധാരണയായി വരുന്ന ജലദോഷമായിരിക്കുമെന്നു കരുതി സാറ അത് കാര്യമാക്കിയിരുന്നില്ല. തുടർന്ന് വീട്ടില്‍ 14 ദിവസം ഐസൊലേഷനിൽ ഇരിക്കാൻ സാറ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ക്രമേണ നില വഷളാകുന്നതായി സാറയ്ക്ക് ‌തോന്നുകയുണ്ടായി.

ഇതേതുടർന്ന് എൻഎച്ച്എസിൽ വിളിച്ച് തന്റെ അവസ്ഥ വിവരിക്കുകയുണ്ടായി. ശ്വസിക്കാന്‍ എനിക്ക് വളരെ പ്രയാസമായിരുന്നവെന്നും ഒപ്പം നിരന്തരം തലചുറ്റൽ അനുഭവപ്പെട്ടു എന്നുമൊക്കെ. മറ്റ് അസ്വസ്ഥതകൾ ഒന്നും അപ്പോൾ അനുഭവപ്പെടാത്തതുകൊണ്ട് എനിക്ക് ഭയം തോന്നിയിരുന്നില്ല. ഞാൻ വളരെ ശാന്തമായിരുന്നു. ധാരാളം വെള്ളം കുടിച്ചുവെന്നും സാറ പറഞ്ഞു. ധാരാളം വെള്ളം കുടിച്ചപ്പോൾ നല്ല ആശ്വാസം തോന്നിയിരുന്നു. എന്നാൽ, ആ ആശ്വാസത്തിന് അധികം ആയുസുണ്ടായിരുന്നില്ല എന്നതരത്തിലാണ് പിന്നെയുള്ളതെല്ലാം സംഭവിച്ചത്.

ശേഷം രണ്ടു ദിവസത്തിനു ശേഷം ജലദോഷം കൂടി. ശക്തമായ ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടു തുടങ്ങി. മാത്രമല്ല, ഛർദിയും തുടങ്ങിയിരുന്നു. ആശുപത്രിയിൽ പോകണോ എന്നകാര്യത്തിൽ സംശയിച്ച് എൻഎച്ച്എസിലേക്ക് വിളിക്കുകയും ചെയ്തു. അവർ വന്ന് പരിശോധിച്ച് രോഗം സ്ഥിരീകരിക്കുമെന്ന് കരുതിയിരുന്നു. എന്നാൽ, മൂന്ന് തവണ വിളിച്ച ശേഷം മണിക്കൂറുകൾക്ക് ശേഷമാണ് ആംബുലൻസ് എത്തിയത് തന്നെ. എന്നാൽ ഇതിനിടെ തന്റെ അവസ്ഥ സുഹൃത്തിനെ അറിയിച്ചു. തുടർന്ന് അദ്ദേഹം എത്തിയാണ് ആശുപത്രിയിലെത്തിച്ചതെന്നും സാറ പറയുകയുണ്ടായി. തുടർന്ന് കൊറോണ ടെസ്റ്റ് നടത്തിയപ്പോൾ പോസിറ്റീവായിരുന്നു ഫലം.

അങ്ങനെ ദിവസങ്ങൾ നീണ്ട ആശുപത്രിവാസത്തിനു ശേഷം സാറ ഇപ്പോൾ വീട്ടിൽ വിശ്രമിക്കുകയാണ്. ഓർക്കണം കേക്കിലെ മെഴുകുതിരി ഊതിക്കെടുത്താൻ ശ്വാസമെടുക്കാൻ പോലുംസാധിച്ചിരുന്നില്ല. ആ ദിവസങ്ങളിൽ മരിച്ചു പോകുമെന്നു വരെ തോന്നി എന്നും എന്തും നേരിടാൻ മനസ്സിനെ പ്രാപ്തമാക്കിയിരുന്നതായും സാറ വെളിപ്പെടുത്തുകയുണ്ടായി. അതുകൊണ്ട് തന്നെ പരമാവധി വീട്ടിൽ തന്നെ കഴിയണമെന്നും സാറ അഭ്യർഥിക്കുകയുണ്ടായി.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (11 minutes ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (1 hour ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (2 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (2 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (2 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (3 hours ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (3 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (4 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (4 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (4 hours ago)

ഗാസ ചാരക്കൂമ്പാരം  (4 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (4 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (4 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (5 hours ago)

Malayali Vartha Recommends