Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

വാക്‌സിനുവേണ്ടി മത്സരിച്ച് അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും; ഞങ്ങള്‍ അടുത്തെത്തി എന്ന് അമേരിക്ക; ആ ശുഭ വാര്‍ത്തയുമായി ട്രംപും;

25 APRIL 2020 12:15 AM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

കൊവിഡിനെ പിടിച്ചുകെട്ടാന്‍ മത്സരിക്കുകയാണ് ലോകരാജ്യങ്ങള്‍ ബ്രിട്ടണും ഫ്രാന്‍സും അമേരിക്കയുമാണ് ഈ പരീക്ഷണങ്ങള്‍ക്കു മുന്നില്‍. ഈ സാഹചര്യത്തില്‍ ആത്മവിശ്യാസം പകരുന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് തൊട്ടരികില്‍ അമേരിക്ക എത്തിയെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരിക്കുന്നത്. വൈറ്റ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.'നിര്‍ഭാഗ്യവശാല്‍ ഇത് ഉപയോഗിച്ചു നോക്കാനുള്ള സമയമായിട്ടില്ല. പരീക്ഷണം തുടങ്ങിയാല്‍ കുറച്ചേറെ സമയമെടുക്കും. പക്ഷെ നമ്മളത് പൂര്‍ത്തിയാക്കുമെന്നും.' ട്രംപ് പറഞ്ഞു.

രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു. ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച എല്ലാ മേഖലകളിലും പോസിറ്റീവ് കേസുകള്‍ കുറഞ്ഞു. മേഖലകള്‍ സാധാരണനിലയിലേക്ക് തിരിച്ചുവരികയാണ്. 23 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുറഞ്ഞുവെന്നും ട്രംപ് വിശദീകരിച്ചു. മെയ് ഒന്നു വരെ ജനങ്ങളോട് സാമൂഹിക അകലം പാലിച്ച് വീടുകളില്‍ കഴിയാനാണ് ഭരണകൂടം ആവശ്യപ്പെട്ടത്. ഇത് ഒരു പക്ഷെ നീട്ടിയേക്കും. പക്ഷെ ഘട്ടം ഘട്ടമായി സേവനങ്ങളും വിപണികളും തുറന്ന് അമേരിക്ക പൂര്‍വ്വ സ്ഥിതിയിലേക്കെത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതുപോലെതന്നെ ഒരു പരീക്ഷണം കൂടി പ്രതീക്ഷ നല്‍കുന്നുണ്ട് അത് ബ്രിട്ടണിലെ പരീക്ഷണമാണ്. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും. രണ്ടു പേരില്‍ വാക്‌സിന്‍ കുത്തിവെച്ചു. 800 ഓളം പേരിലാണ് പരീക്ഷണം നടത്താന്‍ പോവുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിനോളജി പ്രൊഫസറായ സാറാ ഗില്‍ബെര്‍ട്ട് ആണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.

ഈ വാക്സിന് തനിക്ക് 80 ശതമാനം പ്രതീക്ഷയുണ്ടെന്നാണ് വാക്‌സിനോളജി പ്രൊഫസറായ സാറാ പറഞ്ഞത് പക്ഷേ ഇപ്പോള്‍ അത്തരത്തിലുള്ള പ്രവചനങ്ങള്‍ നടത്തുന്നില്ലെന്നും ശുഭാപ്തി വിശ്വാസമുണ്ടെന്നും സാറ പറയുന്നത്.

'ഞാനൊരു ശാസ്ത്രജ്ഞയാണ് അതിനാല്‍ ശാസ്ത്ര പ്രവര്‍ത്തനങ്ങളെ കഴിയുന്നിടത്തെല്ലാം പിന്തുണയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' വാക്‌സിന്‍ കുത്തിവെച്ച രണ്ടു പേരില്‍ ഒരാളായ എലിസ ഗ്രനറ്റൊ പറഞ്ഞു. ചിമ്പാന്‍സികളില്‍ നിന്നും എടുത്ത ഒരു സാധാരണ വൈറസിന്റെ ദുര്‍ബലമായ പതിപ്പില്‍ നിന്നാണ് വാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നത്. മറ്റൊരു വിഭാഗം കൊറോണ വൈറസില്‍ നിന്നും വരുന്ന മെര്‍സ് രോഗത്തിന് നിലവില്‍ ഓക്‌സ്‌ഫോഡ് വാക്‌സിന്‍ വികസിപ്പിച്ചിട്ടുണ്ട്. ഇത് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ അനുകൂല സൂചനയാണ് നല്‍കിയതെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതുപോലെതന്നെ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ പരീക്ഷണങ്ങളില്‍നിന്ന് നേരിയ വെത്യാസത്തോടെ ഫ്രാന്‍സിലും പരീക്ഷണങ്ങള്‍ നടന്നുവരികയാണ്. ഫൈയ്ക്ക് കൊറോണ വൈറസുകളെ ശരീരത്തില്‍ കുത്തിവച്ച് പ്രതിരോധത്തിനുവേണ്ട ആന്റീ ബോഡി സ്വയം ശരീരത്തില്‍ ഉത്പാദിപ്പിച്ച് കൊറേണ വൈറസ് ശരീരത്തിലെത്തുമ്പോള്‍ തന്നെ അതിനെ പ്രതിരോധിക്കുന്ന രീതിയാണിത്.


അതേസമയം ട്രംപിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന റെംഡെസിവിര്‍ ചൈനയില്‍ പരാചയപ്പെട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മരുന്നിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ ട്രയല്‍ പരാജയമെന്ന് റിപ്പോര്‍ട്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന് കരുതിയിരുന്ന ' റെംഡെസിവിര്‍ ' എന്ന മരുന്നിന്റെ പരീക്ഷണം പരാജയപ്പെട്ടതായാണ് വാര്‍ത്ത വന്നത്. മരുന്ന് രോഗിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാക്കുന്നില്ലെന്നും വൈറസിന്റെ സാന്നിദ്ധ്യം ഇല്ലാതാക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു എന്നായിരുന്നു ആ വാര്‍ത്ത. യു.എസ് കമ്പനിയായ ഗിലെയ്ഡ് സയന്‍സസ് ആണ് മരുന്നിന്റെ നിര്‍മാതാക്കള്‍.

ലോകാരോഗ്യ സംഘടന തങ്ങളുടെ വെബ്സൈറ്റിലെ ക്ലിനിക്കല്‍ ട്രയല്‍സ് ഡേറ്റാബേസിലൂടെയാണ് മരുന്നിന്റെ ട്രയല്‍ പരാജയപ്പെട്ടതായുള്ള വിവരം ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാല്‍ അധികം വൈകാതെ തന്നെ ലോകാരോഗ്യ സംഘടന ഇത് വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തു. മരുന്നിനെ പറ്റിയുള്ള വിവരം തങ്ങള്‍ തെറ്റായി അപ്ലോഡ് ചെയ്തതാണെന്നും വിശദമായ റിപ്പോര്‍ട്ട് പിന്നീട് പുറത്തുവിടുമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം. ചൈനയില്‍ നടത്തിയ റെംഡെസിവിര്‍ പരീക്ഷണമാണ് വിജയം കാണാതെ പോയത്. 237 പേരിലാണ് പരീക്ഷണം നടന്നത്. ഇതില്‍ 158 പേര്‍ക്ക് റെംഡെസിവിര്‍ നല്‍കിയും ബാക്കി 79 പേര്‍ക്ക് സാധാരണ മരുന്നു നല്‍കിയും മാറ്റങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. എന്നാല്‍ ഒരു മാസത്തിന് ശേഷം റെംഡെസിവിര്‍ സ്വീകരിച്ച 13.9 ശതമാനം പേരും മരിച്ചു. അതേ സമയം താത്കാലിക മരുന്ന് ലഭിച്ചവരില്‍ 12.8 ശതമാനം മരണത്തിന് കീഴടങ്ങി. ചിലരില്‍ പാര്‍ശ്വഫലവും കണ്ടെത്തിയിരുന്നു. അധികം വൈകാതെ തന്നെ മരുന്നിന്റെ പരീക്ഷണം നിറുത്തകായിരുന്നു. റെംഡെസിവിറിന് കൊറോണ വൈറസിനെ പ്രതിരോധിക്കാനാവില്ലെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട ലേഖനത്തില്‍ പറഞ്ഞിരുന്നത്. അതേസമയം, മരുന്ന് ഫലപ്രദമാണോ എന്നറിയാന്‍ ഇനിയും ഗവേഷണങ്ങള്‍ വേണ്ടി വരുമെന്നും തുടക്കത്തില്‍ ചികിത്സിച്ച രോഗികളില്‍ മരുന്ന് ഗുണം ചെയ്തെന്നുമാണ് റെംഡെസിവിറിന്റെ നിര്‍മാതാക്കളായ ഗിലെയ്ഡ് പ്രതികരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (1 hour ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (1 hour ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (2 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (2 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (2 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (2 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (2 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (2 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (2 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (2 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (2 hours ago)

ഓണ തിരക്കിന് ആശ്വാസം  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (2 hours ago)

Malayali Vartha Recommends