Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

കൊറോണക്കിടയില്‍ ആ നീക്കം ? ജര്‍മ്മനി തങ്ങളുടെ രണ്ട് ആണവനിലയങ്ങള്‍ തകര്‍ത്തു

17 MAY 2020 02:57 PM IST
മലയാളി വാര്‍ത്ത

More Stories...

സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം

ജര്‍മ്മനി തങ്ങളുടെ രണ്ട് ആണവനിലയങ്ങള്‍ തകര്‍ത്തു. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ജര്‍മനിയുടെ തെക്കുപടിഞ്ഞാറന്‍ കാള്‍സ്റൂഹിനടുത്തുള്ള ഫിലിപ്സ്ബര്‍ഗ് പ്ലാന്റിലെ രണ്ട് ആണവ കൂളിങ് ടവറുകള്‍ ജര്‍മ്മനി പൊളിച്ചു കളഞ്ഞത്. കൊറോണ വൈറസ് മഹാമാരി സമയത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടാതിരിക്കാന്‍ പ്രത്യേക ക്രമീകരണങ്ങളോടെയാണ് കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്‌ഫോടനം നടത്തിയത്.

2022 ഓടെ ന്യൂക്ലിയര്‍ പവര്‍പ്ലാന്റുകള്‍ ഉപേക്ഷിക്കാനുള്ള ജര്‍മ്മനിയുടെ ഊര്‍ജ്ജനയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. നിയന്ത്രിത വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് പൊളിക്കല്‍ നടന്നത്. സൈറ്റിന്റെ ഓപ്പറേറ്റര്‍ എന്‍ബിഡബ്ല്യു പൊളിച്ചുമാറ്റുന്ന ദൃശ്യങ്ങള്‍ ഒന്നിലധികം ക്യാമറകള്‍ ഉപയോഗിച്ച് പകര്‍ത്തിയിരുന്നു. ആണവോര്‍ജ്ജം ഉപേക്ഷിക്കാനുള്ള ജര്‍മനിയുടെ പദ്ധതിയുടെ ഭാഗമായി 2011 ലും 2019 ലും പ്ലാന്റിന്റെ രണ്ട് റിയാക്ടറുകള്‍ അടച്ചു. ജര്‍മനിയുടെ അവസാനത്തെ ആണവ റിയാക്ടര്‍ 2022 അവസാനത്തോടെ സ്വിച്ച് ഓഫ് ചെയ്യും.

രണ്ട് ടവറുകള്‍ ഒരിക്കല്‍ നിലനിന്നിരുന്ന സൈറ്റില്‍ ഒരു പുനരുപയോഗ ഊര്‍ജ്ജ ട്രാന്‍സ്‌ഫോര്‍മര്‍ സ്റ്റേഷന്‍ നിര്‍മിക്കും. 2010 ല്‍ ജര്‍മനിയിലെ ഊര്‍ജ്ജമേഖലയില്‍ 22.4 ശതമാനമായിരുന്നു ആണവ വൈദ്യുതനിലയങ്ങളുടെ സംഭാവന. എന്നാല്‍, 2017 ല്‍ ഇത് 11.63 ശതമാനമായി.

ഒരു ഹുക്കുഷിമ നമ്മുടെ മുന്നിലുണ്ട്, ഉദാഹരണമായി. ജപ്പാനില്‍ മാത്രം 54 എണ്ണം പൂട്ടി. ലോകരാജ്യങ്ങള്‍ ആണവനിലയങ്ങള്‍ അടച്ചുപൂട്ടുന്നു. പകരം സംവിധാനങ്ങള്‍ കണ്ടെത്തുന്നു. ജര്‍മ്മനി പൂര്‍ണ്ണമായും ആണവ നിലയങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു.അമേരിക്കയില്‍ 78ന് ശേഷം ആണവ നിലയങ്ങള്‍ വന്നിട്ടില്ല. ഒരു വികസിത രാജ്യവും ആണവനിലയങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറാകുന്നില്ല. പക്ഷേ ഇന്ത്യാ ഗവണ്‍മെന്റ് ഇതൊന്നും കാണുന്നില്ല.

ഈ കാലഘട്ടത്തില്‍ ആണവ നിലയങ്ങളുടെ ആവശ്യമില്ല എന്നതാണ് യാത്ഥാര്‍ത്ഥ്യം. സൗരോര്‍ജമുള്‍പ്പെടെ നിര്‍മ്മാണ ചിലവ് ഏറ്റവും കുറഞ്ഞ മാര്‍ഗങ്ങള്‍ മുന്നിലുള്ളപ്പോള്‍ വളരെ അപകടം നിറഞ്ഞ വഴികളിലേക്കാണ് ഭരണകൂടം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത്രയും ആണവനിലയങ്ങള്‍ക്ക് ഒറ്റയടിക്ക് അനുമതി നല്‍കേണ്ട ആവശ്യവുമില്ല. ശക്തമായ പ്രതിഷേധം അതിനെതിരെ ഉണ്ടാകേണ്ടതുണ്ട്. സാധരണനിലയില്‍ മലിനീകരണം കുറഞ്ഞ പദ്ധതികളാണ് ആണവനിലയങ്ങള്‍ എന്ന് തെറ്റിദ്ധാരണ പരത്തുകായണ്. പത്തുകൊല്ലം കൊണ്ട് മൊത്തം ലോകത്തിനാവശ്യമുള്ളതിന്റെ അമ്പത് ശതമാനം എനര്‍ജിയും സോളാറില്‍ നിന്ന് ലഭിക്കുമെന്ന ബോധ്യം വന്നുകഴിഞ്ഞു. ഏറ്റവും ചിലവ് കുറഞ്ഞും പരിസ്ഥിതിക്ക് ദോഷം വരാത്തതും മലിനീകരണമില്ലാത്തതുമായ സംവിധാനം ഉണ്ടായിട്ടും ഭരണകൂടത്തിന്റെ ചിന്ത എങ്ങനെ മനുഷ്യനേയും പരിസ്ഥിതിയേയും ദുരിതത്തിലാക്കാം എന്നുള്ളതാണ്. ഒഴിവാക്കാന്‍ കഴിയാത്തതാണെങ്കില്‍ സമ്മതിച്ചുകൊടുക്കാം.പക്ഷേ, തീര്‍ച്ചയായും പകരം സംവിധാനമുള്ളപ്പോള്‍ ഇത്രയും അപകടം നിറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് എന്തിന്? പ്രത്യേകിച്ച ഇന്ത്യ സൗരോര്‍ജത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടിയിരിക്കുന്ന ഈ സമയത്ത്. ആണവ വ്യവസായത്തില്‍ പണം മുടക്കിയ നിരവധിപേരുണ്ട്,അവരെ സഹായിക്കാന്‍ വേണ്ടിമാത്രമാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കാന്‍ പോക്കുന്നത്. അല്ലാതെ രാജ്യതാത്പര്യത്തിന് വേണ്ടിയോ രാജ്യ നന്‍മയ്ക്ക് വേണ്ടിയോ അല്ല എന്ന കാര്യം നൂറ് ശതമാനം ഉറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (6 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (6 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (7 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (8 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (9 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (10 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (10 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (11 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (11 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (11 hours ago)

Malayali Vartha Recommends