Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

ഇന്ത്യ പറയും ചൈന കേള്‍ക്കും...ഏതു വീട്ടുവീഴ്ചയ്ക്കും തയ്യാറായി നില്ക്കാന്‍ ജിങ് പിംഗ് റെഡി, തൊണ്ണൂറ്റിമൂന്നിലെ കരാര്‍ ഓര്‍മ്മയുണ്ടോ?

29 MAY 2020 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

സങ്കടക്കാഴ്ചയായി... ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോയ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം

പുതുവർഷത്തലേന്ന് ജപ്പാനിലെ നോഡ നഗരത്തിൽ ഭൂകമ്പം; തീവ്രത 6 രേഖപ്പെടുത്തി; വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ താന്‍ മധ്യസ്ഥത വഹിക്കാം എന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തിന് ഉചിതമായ മറുപടിയാണ് ഇന്ത്യ മുന്നോട്ട് വച്ചത് അതായത് ഞങ്ങള്‍ക്ക് പ്രശ്‌നം പരിഹരിക്കാനുള്ള ആവതുണ്ട് .പറ്റിയില്ലെങ്കില്‍ മാത്രം പുറത്തു നിന്ന് സഹായം തേടാം .ഇതാണ് പക്വതയുള്ള ഒരു ഭരണാധികാരി എടുക്കേണ്ട ഉചിതമായ തീരുമാനം.
ചൈനയുടെ മുന്നില്‍ ഇന്ത്യ വെയ്ക്കുന്ന എല്ലാ ഉപാധികളും ന്യായമായും അംഗീകരിക്കേണ്ട ബാധ്യസ്ഥതയുണ്ട് .അത് വഴി ചൈനയ്ക്ക് നയാ പൈസയുടെ നഷ്ടം പോലും ഉണ്ടാകില്ല എന്നത് വ്യക്തമാണ്.

ചൈനീസ് ഭരണകൂടം ഇന്ത്യയെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോകില്ല എന്നത് അവര്‍ മനസ്സിലാക്കിയത് നല്ലതാണ് .ചിലപ്പോഴൊക്കെ വൈകി വരുന്ന വിവേകം കൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതെ പോകും .അമേരിക്കയ്ക്ക് ചൈനയോടുള്ള അടങ്ങാത്ത രോഷം ഈ സംഭവവുമായി കോര്‍ത്തിണക്കാന്‍ ഇന്ത്യ അനുവദിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും .അതിനാല്‍ തന്നെ ചൈനയുടെ
അനധികൃത നടപടികള്‍ എല്ലാം വെച്ചാവസാനിപ്പിച്ച് നിരുപാധികം പിന്‍വാങ്ങുന്നത് തന്നെയാണ് ഏറ്റവും ഉചിതമായ നടപടി .ഇന്ത്യയെ നിരന്തരം പഞ്ചശീലം ഓര്‍മിപ്പിക്കുന്ന ചൈനീസ് പ്രതിനിധിയായ സാങ് വെങ് ഡോങ് ഇടക്കൊക്കെ ജിങ് പിങിനോട് ദുശീലങ്ങള്‍ വെടിയാന്‍ പറയുന്നത് നല്ലതായിരിക്കും .

നിലവിലെ അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതില്‍ 1993 ഇല്‍ ഇരുരാജ്യങ്ങളും ഒപ്പിട്ട അഞ്ചിനം പദ്ധിതികള്‍ അതെ പടി ചൈന പാലിക്കുക എന്നത് മാത്രമാണ് ഇന്ത്യയുടെ ആവശ്യം അല്ലാതെ പുതിയ ഒരു കാര്യവും ഇന്ത്യ ആവശ്യപെട്ടിട്ടില്ല .ഇന്ത്യയും ചൈനയും തമ്മിലെ സംഘര്‍ഷം ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്രസഭ വരെ പറഞ്ഞിരിക്കുകയാണ് . മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളുമാണ് തീരുമാനമെടുക്കേണ്ടത്. ഇക്കാര്യത്തില്‍ സഭയ്ക്ക് അഭിപ്രായങ്ങളൊന്നും ഇല്ല. സാഹചര്യം നിരീക്ഷിച്ചുവരികയാണ്. കൂടുതല്‍ കടുത്ത നടപടികളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും സെക്രട്ടറി ജനറലിന്റെ വക്താവ് പറഞ്ഞു.

അതിര്‍ത്തിയിലെ പുതിയ താവളങ്ങളില്‍ നിന്നു ചൈനീസ് സൈന്യം പിന്മാറാതെ സംഘര്‍ഷം പരിഹരിക്കാനാവില്ലെന്ന് ഇന്ത്യ നേരത്ത തന്നെ വ്യക്തമാക്കിയിരുന്നു. കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ അധ്യക്ഷതയില്‍ കമാന്‍ഡര്‍മാരുടെ സമ്മേളനത്തില്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു. ഗല്‍വാന്‍ താഴ്വര, പാങ്‌ഗോങ് തടാകത്തിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളില്‍ സൈന്യത്തെ ദീര്‍ഘനാള്‍ നിലനിര്‍ത്താന്‍ ചൈന ശ്രമിക്കുന്നത് കടന്നു കയറ്റം ലക്ഷ്യമിട്ടാണെന്ന് ഇന്ത്യന്‍ സേന വിലയിരുത്തുന്നു.

ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തില്‍ നടത്തുന്ന അനൗദ്യോഗിക ചര്‍ച്ചകള്‍ പ്രശ്‌നപരിഹാരത്തിനു വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണു സേനാ നേതൃത്വം. ജാഗ്രത തുടരുന്നതിനൊപ്പം സംയമനം പാലിക്കാനും അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ജവാന്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

ലോകജനതയുടെ നാല്‍പതു ശതമാനത്തോളം പേര്‍ അധിവസിക്കുന്ന രണ്ട് രാജ്യങ്ങള്‍ യുദ്ധസമാനമായ അന്തരീക്ഷം തുടര്‍ന്നാല്‍ അത് ലോകമഹായുദ്ധമായി മാറുമെന്നതിനാല്‍ തന്നെയാണ് ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭ അഭ്യര്‍ത്ഥിച്ചിരിക്കുന്നത് .

ഇന്ത്യന്‍ കരഭൂമി ലക്ഷ്യം വച്ച് ചൈനയുടെ പട്ടാളത്തെ ഉത്തേജിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ ലക്ഷ്യമിടുകയാണെങ്കില്‍ അത് ലോകവ്യവസ്ഥിതിയെ തന്നെ തകിടം മറിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തപ്പെടുമെന്നു ഇന്ത്യ ആവര്‍ത്തിച്ചു പറയുകയാണ് .പ്രകോപനം ഉണ്ടാക്കലല്ല അന്നും ഇന്നും ഇന്ത്യ ലക്ഷ്യമിടുന്നത് മറിച്ച് സമാധാനം നിലനിര്‍ത്തുക എന്നതിനാണ് അന്നും ഇന്നും ജനാധിപത്യ രാജ്യമായ ഭാരതം ഊന്നല്‍ നല്‍കുന്നത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (2 minutes ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (10 minutes ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (22 minutes ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (25 minutes ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (36 minutes ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (1 hour ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (1 hour ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (1 hour ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (1 hour ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (2 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (2 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (2 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (2 hours ago)

മന്നത്ത് പത്‌മനാഭൻ എന്ന സാമൂഹിക പരിഷ്‌കർത്താവ്  (3 hours ago)

ബിരുദ വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കും പ്രൊഫസര്‍ക്കുമെതിരെ റാഗിംഗിനും ലൈംഗികാതിക്രമത്തിനും കേസ്  (3 hours ago)

Malayali Vartha Recommends