Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചുമതലക്കാര്‍ക്ക് വിസ നിഷേധിച്ച് അമേരിക്ക: നടപടി ഹോങ്കോംഗ് വിഷയത്തില്‍

27 JUNE 2020 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം

ചൈനക്കെതിരെ ഹോങ്കോംഗ് വിഷയത്തില്‍ പ്രത്യക്ഷ നടപടികളുമായി അമേരിക്ക... ദേശീയ സുരക്ഷാ നിയമത്തിന്റെ പേരില്‍ ഹോങ്കോംഗിന്റെ മനുഷ്യാവകാശം കവരുന്ന ചൈനക്കെതിരെ കടുത്ത വിസ നിയമം അമേരിക്ക കൊണ്ടു വരുന്നു.

ചൈനക്കെതിരെ ഹോങ്കോംഗ് വിഷയത്തില്‍ പ്രത്യക്ഷ നടപടികളുമായി അമേരിക്ക. ദേശീയ സുരക്ഷാ നിയമത്തിന്റെ പേരില്‍ ഹോങ്കോംഗിന്റെ മനുഷ്യാവകാശം കവരുന്ന ചൈനക്കെതിരെ കടുത്ത വിസ നിയമം അമേരിക്ക കൊണ്ടുവരുകയാണ്. നിലവില്‍ ചൈന കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിസയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. ഇന്നലെ നടന്ന പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ചൈനക്കെതിരായ നടപടി പ്രഖ്യാപിച്ചത്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചുമതലക്കാരായിട്ടുള്ള നിലവിലുള്ളവര്‍ക്കും മുന്നേ ചുമതലയുള്ളവര്‍ക്കും വിസ നിയന്ത്രണം ബാധകമാണെന്നും പോംപിയോ വ്യക്തമാക്കി. ഹോങ്കോംഗിനുള്ള അന്താരാഷ്ട്ര സ്വീകാര്യത മുഴുവന്‍ ഇല്ലാതാക്കുന്ന ചൈനയുടെ നടപടിക്കെതിരെ ശക്തമായ നടപടി വേണമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ശക്തമായ ആവശ്യത്തിന്റെ ഭാഗമായാണ് ആദ്യ നടപടിയെന്നും പോംപിയോ പറഞ്ഞു. ചൈന നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ ഹോങ്കോംഗിന് നല്‍കിവരുന്ന എല്ലാ വാണിജ്യ വ്യാപാര പരിഗണനകളും പിന്‍വലിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.


അമേരിക്കയുടെ നടപടി തികച്ചും തെറ്റാണെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് ബീജിംഗ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. ചൈനയുടെ പാര്‍ലമെന്റ് ചേരുന്നതിന് തൊട്ടുമുമ്പാണ് അമേരിക്കയുടെ നടപടിയെക്കുറിച്ച് ചൈനയ്ക്ക് വിവരം ലഭിച്ചതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. ഹോങ്കോംഗിലെ പൗരന്മാരുടെ എല്ലാ നിയമനടപടികളും ബീജിംഗ് ഭരണകൂടത്തിന് കീഴിലാക്കുകയാണ. ദേശീയ സുരക്ഷാ നിയമം എന്നാണ് ചൈന നിരന്തരം ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അതിസമ്പന്നമായി മാറിയ ഹോങ്കോംഗിന്റെ നിലവിലെ അന്താരാഷ്ട്ര സ്വീകാര്യതയാണ് ചൈനയെ ചൊടിപ്പിക്കുന്നത്. തങ്ങളെ ധിക്കരിക്കുന്നതിലുള്ള അമര്‍ഷമാണ് കമ്യൂണിസ്റ്റ് ചൈനയെ പിടിച്ചെടുക്കല്‍ തീരുമാനത്തിലേക്ക് എത്തിച്ചത്. എന്നാല്‍ ബ്രിട്ടനുമായുള്ള കരാര്‍ 2043 വരെ നിലനില്‍ക്കുന്നതിന്റെ കടുത്ത ലംഘനമാണ് ചൈന നടത്തുന്നതെന്ന നിലപാടിലാണ് അമേരിക്കയും ബ്രിട്ടണും മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളും.ബ്രിട്ടന്റെ കോളനിയായിരുന്ന ഹോങ്കോംഗിനെ 1997ലാണ് ഉഭയകക്ഷി സമ്മതത്തോടെ സ്വതന്ത്രഭരണ പ്രദേശമായി പ്രഖ്യാപിച്ചത്. ഇതില്‍ 50 വര്‍ഷത്തേക്ക് ചൈനയുടെ ഒരു തരത്തിലുള്ള ഭരണപരമോ സൈനിക പരമോ ആയ നിയന്ത്രണം പാടില്ലെന്നും എടുത്ത ഉഭയകക്ഷി തീരുമാനം ലംഘിക്കാനാണ് ചൈനയുടെ നീക്കം. മുന്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗിനെ സ്വതന്ത്രഭരണം നല്‍കാതെ തങ്ങളുടെ അധീനതയിലാക്കിയ ചൈനയുടെ പ്രവര്‍ത്തനങ്ങളെ അമേരിക്ക മുമ്പും എതിര്‍ത്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഹോങ്കോംഗില്‍ നടന്നു വരുന്ന ചൈന വിരുദ്ധ പ്രക്ഷോഭത്തില്‍ അമേരിക്കയും ബ്രിട്ടണും പരോക്ഷമായ പിന്തുണയാണ് നല്‍കുന്നത്. പ്രക്ഷോഭകാരികള്‍ക്കെതിരെ ക്രൂരമായ അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കാന്‍ ചൈന കമ്യൂണിസ്റ്റ് പാര്‍ട്ടിവാര്‍ഷിക യോഗത്തില്‍ അനുമതി നല്‍കിയിരുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (20 minutes ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (41 minutes ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (1 hour ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (1 hour ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (1 hour ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (2 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (3 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (4 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (4 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (4 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (5 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (5 hours ago)

Malayali Vartha Recommends