Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

കള്ളക്കടത്ത് സംശയത്തിന്റെ പേരിൽ 20 ചൈനീസ് പൗരന്മാരെയും മൂന്ന് വിയറ്റ്നാമീസ് ഡ്രൈവർമാരെയും പിടികൂടി; ഈ പ്രദേശങ്ങളിൽ നിന്നുള്ള ചൈനീസ് ജനസംഖ്യ നിയമവിരുദ്ധമായി വിയറ്റ്നാമിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന ഒരു പ്രവണത, സംശയങ്ങൾ നീളുന്നത് എവിടേക്ക്..?

02 NOVEMBER 2020 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

സങ്കടക്കാഴ്ചയായി... ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോയ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം

പുതുവർഷത്തലേന്ന് ജപ്പാനിലെ നോഡ നഗരത്തിൽ ഭൂകമ്പം; തീവ്രത 6 രേഖപ്പെടുത്തി; വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല

അമേരിക്കൻ സ്പോൺസേഡ് മാധ്യമം ആയ "റേഡിയോ ഫ്രീ ഏഷ്യ" റിപ്പോർട്ട് അനുസരിച്ച്, വടക്കൻ വിയറ്റ്നാമിലെ ലാംഗ് സോണിന്റെ അതിർത്തി പ്രദേശങ്ങളിലെ പോലീസ് കള്ളക്കടത്ത് സംശയത്തിന്റെ പേരിൽ 20 ചൈനീസ് പൗരന്മാരെയും മൂന്ന് വിയറ്റ്നാമീസ് ഡ്രൈവർമാരെയും അറസ്റ്റ് ചെയ്തു. ഈ പ്രദേശം ചൈനീസ് ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശത്തിന്റെ അതിർത്തിയാണ്, അസാധാരണമായ സംഭവ വികാസങ്ങളിലൂടെ ഈ പ്രദേശങ്ങളിൽ നിന്നുള്ള ചൈനീസ് ജനസംഖ്യ നിയമവിരുദ്ധമായി വിയറ്റ്നാമിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന ഒരു പ്രവണത അടുത്ത കാലത്തായി കണ്ടു വരുന്നുണ്ട് എന്ന് വിയറ്റ്നാം അധികൃതർ വ്യക്തമാക്കിയതായി മാധ്യമം റിപ്പോർട്ട് ചെയ്തു.

അനവധി ചോദ്യങ്ങളും സംശയങ്ങളും ആണ് ഈ ഒരു പ്രവണത ഉയർത്തുന്നത്. കമ്മ്യൂണിസ്റ്റ് ഭരണ കൂടത്തിൽ നിന്നും രക്ഷപെടാൻ വേണ്ടിയാണോ അതോ തൊഴിലില്ലായ്മ മൂലം ആണോ അതോ കോവിഡ് കാരണം ആണോ ഇത്തരത്തിലുള്ള കുടിയേറ്റങ്ങൾ എന്ന് വ്യക്തമല്ല. ഇതേ തുടർന്ന് മുഖം രക്ഷിക്കാനായി വിയറ്റ്നാം അതിർത്തിയിൽ മതിൽ നിർമ്മിക്കാൻ ഒരുങ്ങുകയാണ് ചൈന എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. മുൻ പ്രവണതകൾക്ക് വിപരീതമായി അയൽരാജ്യമായ ചൈനയിൽ നിന്ന് അനധികൃതമായി വിയറ്റ്നാമിലേക്ക് അതിർത്തി കടന്നു വരുന്ന ചൈനീസ് അഭയാർഥികളുടെ എണ്ണം വർധിച്ചു വരികയാണെന്ന് വിയറ്റ്നാമീസ് അധികൃതർ വ്യക്തമാക്കി . വിയറ്റ്നാം പബ്ലിക് സെക്യൂരിറ്റി ബോർഡർ ബ്യൂറോ ചൈനീസ് അതിർത്തിക്കടുത്തുള്ള ഗുവാങ്‌സി പ്രദേശത്ത് നിന്ന് നൂറിലധികം ഒളിച്ചു കടക്കുന്നവരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .

ഈ കുടിയേറ്റക്കാർക്ക് തെക്കൻ ചൈനീസ് പ്രവിശ്യയായ ഗുവാങ്‌ഡോങ്ങിലെ ഫാക്ടറികളിൽ ജോലി നഷ്ടപെട്ടവരാണ് , ഇതിനെ തുടർന്ന് ഇവർക്ക് വിയറ്റ്നാമിൽ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് വിയറ്റ്നാം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു കേസിൽ, വടക്കൻ വിയറ്റ്നാമീസ് പ്രവിശ്യയായ ലാവോ കായിലെ അതിർത്തി പട്രോളിംഗിൽ 76 കള്ളക്കടത്തുകാരെ ചൈനയിൽ നിന്ന് നിയമ വിരുദ്ധമായി കടത്തിയതായി കണ്ടെത്തി. വേറൊരു 25 ചൈനീസ് പൗരന്മാരെ ഹ ഗിയാങ് പ്രവിശ്യയിലും പോലീസ് കണ്ടെത്തിയിരുന്നു . ഈ കഴിഞ്ഞ ഒക്ടോബർ 20 ന് വിയറ്റ്നാമിൽ ജോലി തേടി തയാറായ ആയിരത്തോളം ചൈനീസ് കുടിയേറ്റ തൊഴിലാളികൾ ഗ്വാങ്‌സിയിലെ അതിർത്തി ചെക്ക് പോയിന്റിനടുത്ത് തടിച്ചുകൂടിയതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിന്നു.

ചെൻ എന്ന കുടുംബപ്പേരുള്ള ഗ്വാങ്‌സി ആസ്ഥാനമായുള്ള ഒരു ബിസിനസുകാരൻ ഇപ്രകാരം പറഞ്ഞു പറഞ്ഞു, ശക്തമായ സാമ്പത്തിക വളർച്ചയും വിയറ്റ്നാമിലെ കൂടുതൽ സ്വാതന്ത്ര്യമുള്ള ജീവിത രീതിയിലും ആകൃഷ്ടർ ആയിട്ടാണ് പലരും ഇപ്പോൾ വിയറ്റ്നാമിലേക്ക് വരുന്നത്. ഇപ്പോൾ, വിയറ്റ്നാമിന്റെ സാമ്പത്തിക വികസനം പഴയ കാലത്തേ ഷെൻ‌ഷെൻ പോലെയാണ്, "ചെൻ പറഞ്ഞു." ഇത് ചൈനയിലെ പ്രധാന പ്രദേശങ്ങളേക്കാൾ ശക്തമാണ്. അതാണ് അടിസ്ഥാനപരമായി വിയറ്റ്നാമിലേക്കുള്ള തൊഴിലാളി നീക്കത്തിന് പിന്നിലുള്ളത്. അവിടെ ശമ്പളവും വ്യവസ്ഥകളും മികച്ചതാണ്, പ്രത്യേകിച്ച് വിദഗ്ധ തൊഴിലാളികൾക്ക്, അതിനാൽ ധാരാളം ആളുകൾ പോകുന്നു. എന്റെ ഒരു സുഹൃത്തും പോയി . അദ്ദേഹം പറഞ്ഞു.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി സി ജിൻപിങ്ങിന്റെ ഭരണത്തിൻ കീഴിൽ ജീവിക്കുന്നവർക്ക് പുനർ വിചിന്തനത്തിനുള്ള അവസരമാണ് ഈ വിപരീത പ്രവണതയെന്ന് ബീജിംഗ് നിവാസിയായ സൺ യുചെൻ റേഡിയോ ഫ്രീ ഏഷ്യ യോട് പറഞ്ഞു. വിയറ്റ്നാമിലേക്കുള്ള അനധികൃത കുടിയേറ്റം ഏറ്റവും കുറഞ്ഞത് ചൈനയിൽ അവർ പറയുന്നത് പോലെ അതിനും മാത്രം അവസരങ്ങളൊന്നും ഇല്ലെന്ന് കാണിക്കുന്നു, ചൈനയിലെ പ്രധാന ഭൂപ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്നും ഇത് സൂചിപ്പിക്കുന്നു. "സൺ പറഞ്ഞു."

കചൈനീസ് തൊഴിലാളികളുടെ ബാഹ്യപ്രവാഹം തടയുന്നതിനായി ചൈന വിയറ്റ്നാമുമായുള്ള അതിർത്തിയിൽ ഒരു മതിൽ പണിയുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.അതിർത്തി പ്രദേശങ്ങളിൽ രണ്ട് മീറ്റർ ഉയരമുള്ള കോൺക്രീറ്റ് മതിൽ നിർമ്മിച്ചതായി വീഡിയോ ഫൂട്ടേജ് അടുത്തിടെ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു.സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ചില കമെന്റുകൾ ഇതിനെ സ്ഥിരീകരിക്കുന്നതും ആയിരിന്നു , റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്തു. ചൈന-വിയറ്റ്നാമീസ് അതിർത്തിയിൽ ഒരു മതിൽ പണിയാൻ അവർ അത്ര തിടുക്കം കാട്ടുന്നതിൽ അതിശയിക്കാനൊന്നുമില്ല , ”ഒരു ഗ്വാങ്‌സി നിവാസിവ്യക്തമാക്കി “ അവരുടെ ഭാഷയിൽ ചൈനീസ് പൗരന്മാർ വഴിതെറ്റിപ്പോകുന്നതും സ്വാതന്ത്ര്യവും ജനാധിപത്യവും കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നതും കഷ്ടപ്പെടുന്നതും തടയുന്നതിനാണിത്.

2015 ൽ, വിയറ്റ്നാമിൽ നിന്ന് ചൈനയിലേക്കുള്ള അനധികൃത കുടിയേറ്റ തൊഴിലാളികളുടെ ഒഴുക്ക് തടയാൻ ബീജിംഗ് താല്പര്യം പ്രകടിപ്പിച്ചപ്പോൾ, അതിർത്തി കടന്നുള്ള "കള്ളക്കടത്ത്" തടയാൻ സർക്കാർ ഗ്വാങ്‌സിയിൽ എട്ട് കിലോമീറ്റർ വേലി പണിയുമെന്നായിരുന്നു ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ ഇന്ന് സാഹചര്യങ്ങൾ വിപരീതമായിരിക്കുകയാണ്. സ്വാതന്ത്രത്തിനും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും വേണ്ടി തങ്ങളുടെ പൗരന്മാർ വിയറ്റ്നാമിലേക്ക് കടക്കാതിരിക്കാൻ അതിർത്തിയിൽ മതില് കെട്ടേണ്ട അവസ്ഥയാണ് ചൈനക്ക്. ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്ന് തന്നെയാണ് ചൈന. എന്നാൽ അവരുടെ മുന്നോട്ട് പോക്ക് അത്ര സുഖകരം ആയിരിക്കില്ലെന്നും, ഭാവി അത്ര ശോഭനം അല്ലെന്നും വ്യക്തമാക്കുന്നതാണ് അമേരിക്കൻ സ്പോൺസേഡ് മാധ്യമം ആയ റേഡിയോ ഫ്രീ ഏഷ്യ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന വാർത്ത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (6 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (6 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (7 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (7 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (7 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (7 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (7 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (8 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (8 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (8 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (8 hours ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (9 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (9 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (9 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (9 hours ago)

Malayali Vartha Recommends