Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആൻജിയോഗ്രാമിന് വിധേയനാക്കും; തുടർചികിത്സയുടെ കാര്യത്തിൽ തീരുമാനമെടുക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

ആഗോള സമുദ്ര നിരപ്പ് രണ്ടടി വരെ ഉയരുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്; അന്റാർട്ടിക്കയിലെ ഹിമാനികൾ അതിവേഗത്തിൽ ഉരുകുന്നു

11 APRIL 2021 11:16 AM IST
മലയാളി വാര്‍ത്ത

More Stories...

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ

കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ സംഘർഷം.. രണ്ട് വനിതാ ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി.. 12 ഓളം നഗരങ്ങളെയും പട്ടണങ്ങളെയും ഒരേസമയം ലക്ഷ്യമിട്ടുള്ള ആക്രമണം..

വീണ്ടും ഇസ്രയേലിന്റെ സംഹാരതാണ്ഡവം.. ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 32 മരണം;..വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം ഏറ്റവുമധികം പേര്‍ കൊല്ലപ്പെട്ട ആക്രമണം

ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..

പല രാജ്യങ്ങൾക്കും വൻ ഭീഷണി ഉയർത്തി പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ തൈറ്റ്വസ് ഹിമാനികൾ മുമ്പ് ഉള്ളതിനേക്കാൾ വേഗത്തിൽ ചൂടാകുകയും ഉരുകുകയും ചെയ്യുന്നതായി റിപ്പോർട്ട്. ‘ഡൂംസ്ഡേ ഗ്ലേസിയർ’ എന്ന് വിളിക്കപ്പെടുന്ന തൈറ്റ്വസ്,

വിചാരിച്ചതിനേക്കാൾ വേഗത്തിലാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഇത് ആഗോള സമുദ്ര ജലം രണ്ടടി വരെ ഉയർത്തുമെന്നും മിക്ക രാജ്യങ്ങൾക്കും വൻ ഭീഷണി ഉയർത്തുമെന്നുമാണ് ഗവേഷകരുടെ പഠനം സൂചന നൽകിയിരിക്കുന്നത്.

 

 

പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ തൈറ്റ്വസ് അപകടകരമായ തോതിൽ ഉരുകുന്നു. അത് തകർന്നാൽ എകദേശം രണ്ട് അടി (65 സി.മീ) സമുദ്ര നിരപ്പിൽ വർദ്ധനവുണ്ടാക്കാൻ സാധ്യതയുണ്ട്. ഇതിനകം തന്നെ ലോക സമുദ്ര നിരപ്പിൽ 4 % ഓരോ വർഷവും ഉയരുന്നുണ്ട്.

ഹിമാനിയുടെ ചുവടെയുള്ള ജലത്തിന്റെ താപനില, ശക്തി, ലവണാംശം ഓക്സിജന്റെ അളവ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതിനെ തുടർന്നാണ് ഇത്തരമൊരു കണ്ടെത്തൽ.

 

 

 

 

 

 

 

 

 

 

 

 

തൈറ്റ്വസ് ഹിമാനിയുടെ അടിയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ഗവേഷണം നടത്തുന്നതും പുതിയ അളവുകൾ കണ്ടെത്തുന്നതും. വെള്ളത്തിനടിയിലുള്ള ഭൂപ്രദേശത്തെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ ധാരണകൾ ഇത് മാറ്റി മറിച്ചു.

2019 ഫെബ്രുവരി മുതൽ മാർച്ച് വരെ വിന്യസിച്ച റോബോർട്ടിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകർക്ക് ഇവിടുത്തെ ഭൂപ്രകൃതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്.

 

 

പടിഞ്ഞാറൻ അന്റാർട്ടിക്ക് ഐസ് ഷീറ്റിന്റെ മധ്യഭാഗത്ത് ഒരു കീസ്‌റ്റോൺ പോലെ ഇരിക്കുന്നതിനാൽ തൈറ്റ്വസുകളെ ഡൂംസ്ഡേ ഹിമാനികൾ എന്ന് വിളിക്കുന്നു. ഈ വിശാലമായ തടത്തിൽ മൂന്ന് മീറ്ററിലധികം സമുദ്ര നിരപ്പ് ഉയരുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഈ പഠനം ഇന്നേവരെയുള്ള ഹിമാനിയുടെ ഏറ്റവും വിശദമായ സർവേയാണ്.

 

തൈറ്റ്വസ് ഹിമാനിയുടെ ചലനം മനസിലാക്കാൻആവശ്യമായ വിവരങ്ങൾ ഞങ്ങൾ ഇപ്പോൾ ശേഖരിക്കുന്നു. ഭാവിയിൽ ഐസ് ഉരുകുന്നത് കൃത്യമായി കണക്കാക്കാൻ ഇത് ഞങ്ങളെ സഹായിക്കും. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മോഡലുകൾ മെച്ചപ്പെടുത്താനും ആഗോള സമുദ്ര നിരപ്പിൽ നിന്നുള്ള വ്യതിയാനങ്ങളിൽ ഇപ്പോൾ നിലനിൽക്കുന്ന വലിയ അനിശ്ചിതത്വം കുറയ്ക്കാനും കഴിയും.

 

 

 

 

 

 

 

 

 

 

 

 

 

തൈറ്റ്വസ് ഹിമാനികൾ യുകെ യുടെ മൊത്തം വലുപ്പത്തേക്കാൾ അല്പം ചെറുതാണ്. വാഷിങ്ടൺ സ്റ്റേറ്റിന്റെ ഏതാണ്ട് അതേ വലുപ്പമാണ് ഇതിനുള്ളത്. 4000 മീറ്റർ വരെ ഉയരമുള്ള ഇത് ആഗോള സമുദ്ര നിരപ്പ് ഉയരുമെന്ന് പ്രവചിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്നും പ്രൊഫസർ വഹ്‌ലിൻ പറയുകയുണ്ടായി.

ചൂടാകുന്ന സമുദ്രത്തിന് മുൻപിൽ ഹിമാനികൾ പിന്നോട്ട് പൊയ്കൊണ്ടിരിക്കുന്നു. ഇത് സമുദ്ര നിരപ്പിൽ നിന്ന് രണ്ട് കിലോമീറ്റർ താഴെയായി സ്ഥിതി ചെയ്യുന്നു. അതേസമയം, തീരത്ത് ഹിമാനിയുടെ അടിഭാഗം അത്രയ്ക്ക് ആഴമില്ലാത്തതാണ്.

 

 

തൈറ്റ്വസ് ഹിമാനികൾക്ക് 1970 കൾ മുതൽ ഗണ്യമായ ഫ്‌ലോ ആക്സിലറേഷൻ അനുഭവപ്പെട്ടതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. 1992 മുതൽ 2011 വരെ തൈറ്റ്വസ് ഗ്രൗണ്ടിങ് ലൈനിന്റെ കേന്ദ്രം 14 കിലോമീറ്റർ പിന്നോട്ട് പോയിരുന്നു. ഈ പ്രദേശത്ത് നിന്നുള്ള വാർഷിക ഐസ് ഡിസ്‌ചാർജ് 1973 ന് ശേഷം 77 % വരെ വർദ്ധിച്ചു.

 

 

 

 

 

 

 

 

 

 

\

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ  (3 hours ago)

ഗോവയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ യുവാവിന് 3 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും  (3 hours ago)

സിപിഎമ്മിനെതിരെ സംസാരിച്ച് കൃത്രിമക്കാലുകള്‍ ഊരിയെടുത്ത് രാജ്യസഭയിലെ ഡെസ്‌കില്‍ വച്ച് സദാനന്ദന്‍  (3 hours ago)

സി.ജെ.റോയുടെ ഡയറിയിലെ കുറിപ്പില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ  (3 hours ago)

അപകടാവസ്ഥയിലായ പാലം പെയിന്റ് അടിച്ച് നേരെയാക്കി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  (3 hours ago)

പൃഥ്വിരാജ് തന്ന സമ്മാനമെന്ന് തന്നെ വിസ്മയിപ്പിച്ചതെന്ന് സിദ്ധു പനയ്ക്കല്‍  (3 hours ago)

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി  (3 hours ago)

25 കാരിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 23 കിലോ ഗ്രാം ഭാരമുള്ള മുഴ  (4 hours ago)

ആലപ്പുഴയില്‍ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലില്‍ ചാടി ജീവനൊടുക്കി  (4 hours ago)

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം  (4 hours ago)

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലായി  (5 hours ago)

സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവര്‍ അല്ല കോണ്‍ഗ്രസുകാര്‍; വിശദീകരണവുമായി ഷിയാസ്  (5 hours ago)

ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസ്; പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും  (5 hours ago)

സംസ്ഥാനത്ത് ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു  (7 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു  (7 hours ago)

Malayali Vartha Recommends