Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അണ്ടര്‍ 19 ഏകദിന ലോകകപ്പ് .. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ


അഗ്നി-3 പരീക്ഷണം വിജയകരം.... ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന

ആഗോള സമുദ്ര നിരപ്പ് രണ്ടടി വരെ ഉയരുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്; അന്റാർട്ടിക്കയിലെ ഹിമാനികൾ അതിവേഗത്തിൽ ഉരുകുന്നു

11 APRIL 2021 11:16 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിയുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ പശ്ചിമേഷ്യയില്‍ നിന്നും തിരിച്ചുവരാന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം

ഇസ്‌ലാമാബാദില്‍ ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ ഷിയ പള്ളിയിൽ ചാവേറാക്രമണം; 31 മരണം, 160 പേർക്ക് പരിക്ക് .പള്ളിയുടെ കവാടത്തില്‍ ചാവേറുകളെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞെങ്കിലും ഇവിടെവച്ച് പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. വന്‍ സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് വരെ കേടുപാടുണ്ടായി

24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..

മേഘാലയില്‍ കല്‍ക്കരി ഖനിയിലെ സ്‌ഫോടനത്തില്‍ 10 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

പല രാജ്യങ്ങൾക്കും വൻ ഭീഷണി ഉയർത്തി പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ തൈറ്റ്വസ് ഹിമാനികൾ മുമ്പ് ഉള്ളതിനേക്കാൾ വേഗത്തിൽ ചൂടാകുകയും ഉരുകുകയും ചെയ്യുന്നതായി റിപ്പോർട്ട്. ‘ഡൂംസ്ഡേ ഗ്ലേസിയർ’ എന്ന് വിളിക്കപ്പെടുന്ന തൈറ്റ്വസ്,

വിചാരിച്ചതിനേക്കാൾ വേഗത്തിലാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഇത് ആഗോള സമുദ്ര ജലം രണ്ടടി വരെ ഉയർത്തുമെന്നും മിക്ക രാജ്യങ്ങൾക്കും വൻ ഭീഷണി ഉയർത്തുമെന്നുമാണ് ഗവേഷകരുടെ പഠനം സൂചന നൽകിയിരിക്കുന്നത്.

 

 

പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ തൈറ്റ്വസ് അപകടകരമായ തോതിൽ ഉരുകുന്നു. അത് തകർന്നാൽ എകദേശം രണ്ട് അടി (65 സി.മീ) സമുദ്ര നിരപ്പിൽ വർദ്ധനവുണ്ടാക്കാൻ സാധ്യതയുണ്ട്. ഇതിനകം തന്നെ ലോക സമുദ്ര നിരപ്പിൽ 4 % ഓരോ വർഷവും ഉയരുന്നുണ്ട്.

ഹിമാനിയുടെ ചുവടെയുള്ള ജലത്തിന്റെ താപനില, ശക്തി, ലവണാംശം ഓക്സിജന്റെ അളവ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതിനെ തുടർന്നാണ് ഇത്തരമൊരു കണ്ടെത്തൽ.

 

 

 

 

 

 

 

 

 

 

 

 

തൈറ്റ്വസ് ഹിമാനിയുടെ അടിയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ഗവേഷണം നടത്തുന്നതും പുതിയ അളവുകൾ കണ്ടെത്തുന്നതും. വെള്ളത്തിനടിയിലുള്ള ഭൂപ്രദേശത്തെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ ധാരണകൾ ഇത് മാറ്റി മറിച്ചു.

2019 ഫെബ്രുവരി മുതൽ മാർച്ച് വരെ വിന്യസിച്ച റോബോർട്ടിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകർക്ക് ഇവിടുത്തെ ഭൂപ്രകൃതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്.

 

 

പടിഞ്ഞാറൻ അന്റാർട്ടിക്ക് ഐസ് ഷീറ്റിന്റെ മധ്യഭാഗത്ത് ഒരു കീസ്‌റ്റോൺ പോലെ ഇരിക്കുന്നതിനാൽ തൈറ്റ്വസുകളെ ഡൂംസ്ഡേ ഹിമാനികൾ എന്ന് വിളിക്കുന്നു. ഈ വിശാലമായ തടത്തിൽ മൂന്ന് മീറ്ററിലധികം സമുദ്ര നിരപ്പ് ഉയരുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഈ പഠനം ഇന്നേവരെയുള്ള ഹിമാനിയുടെ ഏറ്റവും വിശദമായ സർവേയാണ്.

 

തൈറ്റ്വസ് ഹിമാനിയുടെ ചലനം മനസിലാക്കാൻആവശ്യമായ വിവരങ്ങൾ ഞങ്ങൾ ഇപ്പോൾ ശേഖരിക്കുന്നു. ഭാവിയിൽ ഐസ് ഉരുകുന്നത് കൃത്യമായി കണക്കാക്കാൻ ഇത് ഞങ്ങളെ സഹായിക്കും. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മോഡലുകൾ മെച്ചപ്പെടുത്താനും ആഗോള സമുദ്ര നിരപ്പിൽ നിന്നുള്ള വ്യതിയാനങ്ങളിൽ ഇപ്പോൾ നിലനിൽക്കുന്ന വലിയ അനിശ്ചിതത്വം കുറയ്ക്കാനും കഴിയും.

 

 

 

 

 

 

 

 

 

 

 

 

 

തൈറ്റ്വസ് ഹിമാനികൾ യുകെ യുടെ മൊത്തം വലുപ്പത്തേക്കാൾ അല്പം ചെറുതാണ്. വാഷിങ്ടൺ സ്റ്റേറ്റിന്റെ ഏതാണ്ട് അതേ വലുപ്പമാണ് ഇതിനുള്ളത്. 4000 മീറ്റർ വരെ ഉയരമുള്ള ഇത് ആഗോള സമുദ്ര നിരപ്പ് ഉയരുമെന്ന് പ്രവചിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്നും പ്രൊഫസർ വഹ്‌ലിൻ പറയുകയുണ്ടായി.

ചൂടാകുന്ന സമുദ്രത്തിന് മുൻപിൽ ഹിമാനികൾ പിന്നോട്ട് പൊയ്കൊണ്ടിരിക്കുന്നു. ഇത് സമുദ്ര നിരപ്പിൽ നിന്ന് രണ്ട് കിലോമീറ്റർ താഴെയായി സ്ഥിതി ചെയ്യുന്നു. അതേസമയം, തീരത്ത് ഹിമാനിയുടെ അടിഭാഗം അത്രയ്ക്ക് ആഴമില്ലാത്തതാണ്.

 

 

തൈറ്റ്വസ് ഹിമാനികൾക്ക് 1970 കൾ മുതൽ ഗണ്യമായ ഫ്‌ലോ ആക്സിലറേഷൻ അനുഭവപ്പെട്ടതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. 1992 മുതൽ 2011 വരെ തൈറ്റ്വസ് ഗ്രൗണ്ടിങ് ലൈനിന്റെ കേന്ദ്രം 14 കിലോമീറ്റർ പിന്നോട്ട് പോയിരുന്നു. ഈ പ്രദേശത്ത് നിന്നുള്ള വാർഷിക ഐസ് ഡിസ്‌ചാർജ് 1973 ന് ശേഷം 77 % വരെ വർദ്ധിച്ചു.

 

 

 

 

 

 

 

 

 

 

\

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറാം കിരീടമുയര്‍ത്തി ഇന്ത്യ....  (2 minutes ago)

ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...  (11 minutes ago)

പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎമ്മും വിഎസിന്റെ കുടുംബവും  (6 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത് കുഴിയിലേക്ക് വീണ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം  (6 hours ago)

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം  (6 hours ago)

കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍  (6 hours ago)

സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം പീഡിപ്പിച്ച കേസ്: അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി  (7 hours ago)

ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി  (7 hours ago)

ബിജെപി മാത്രമുള്ള ഒരു കാലം കേരളത്തില്‍ വരുമെന്ന് നിതിന്‍ നിബിന്‍  (7 hours ago)

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ്  (7 hours ago)

വിവാഹഭ്യര്‍ഥനയുമായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ വ്യക്തിക്കെതിരെ പരാതി നല്‍കി ആദിലയും നൂറയും  (8 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി  (9 hours ago)

ഗണേഷ് പാർട്ടി വിടുന്നു..? പിണറായിയോട് പിണങ്ങി സഭയിലിട്ട് വലിച്ച് കീറിയ കലിപ്പ് മുഖ്യന്,ഉടൻ തീരുമാനം  (9 hours ago)

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി  (9 hours ago)

Malayali Vartha Recommends