Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

റഷ്യ തുടങ്ങി; കീവില്‍ ആറ് ഇടങ്ങളില്‍ ഉഗ്ര സ്‌ഫോടനം, തീ തുപ്പി യുദ്ധവിമാനങ്ങള്‍; ആയുധമെടുത്ത് ഉക്രൈനും;എല്ലാം കൈവിട്ട് ഉക്രൈന്‍ ജനത

24 FEBRUARY 2022 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

യുക്രെയ്നെതിരെ റഷ്യയുടെ യുദ്ധപ്രഖ്യാപനം. യുക്രെയ്നിന്റെ ഭൂവിഭാഗത്തിലേക്ക് സൈനിക നീക്കം അനിവാര്യമെന്ന് ഔദ്യോഗിക പ്രഖ്യാപനമാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിട്ടുള്ളത്.



യുദ്ധ പ്രഖ്യാപനത്തോടെ റഷ്യയുടെ രണ്ടു ലക്ഷം സൈനികരെ യുക്രെയ്ന്‍ അതിര്‍ത്തി കടന്ന് നീങ്ങാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യുക്രെയ്ന്റെ വിമത മേഖലയിലേക്ക് ടാങ്കുകളെ രണ്ടുദിവസമായി റഷ്യ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോണിയാസ്‌ക്-ലാഹോസ്‌ക് മേഖലകളില്‍ റഷ്യ വിമത സൈന്യത്തിന് സഹായവം നല്‍കിയിരിക്കുകയാണ്.

ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ അടിയന്തിര യോഗം നടക്കുന്നകതിനിടെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുടിന്‍ യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. റഷ്യക്കെതിരെ സൈനിക പ്രതിരോധം നടത്തുമെന്ന് പ്രഖ്യാപിച്ച നാറ്റോ-അമേരിക്കന്‍ സൈന്യത്തിന്‍രെ നടപടിയില്‍ തീര്‍ത്തും അവ്യക്തതയാണ് നിലവിലുള്ളത്. ലോകരാഷ്ട്രങ്ങള്‍ സാമ്പത്തിക ഉപരോധം മാത്രമാണ് നിലവില്‍ റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നാറ്റോ വിപുലീകരണത്തിന് യുക്രെയ്‌നെ പങ്കാളിയാക്കുന്നത് അംഗീകരിക്കില്ല. യുക്രെയ്‌നില്‍ സൈനിക നടപടി അനിവാര്യമാണ്. റഷ്യന്‍ നീക്കത്തിനെതിരെ ബാഹ്യ ശക്തികള്‍ ഇടപെട്ടാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും പുടിന്‍ പറഞ്ഞു.

ഉക്രെയിന് 20 കിലോമീറ്റര്‍ അകലെ റഷ്യ സൈനികവിന്യാസം നടത്തുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തു വന്നിരുന്നു കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള സൈനികവിന്യാസത്തിന്റെ ചിത്രങ്ങള്‍ യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്സര്‍ ടെക്‌നോളജീസാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ഉക്രെയിനിലേക്ക് പടയൊരുക്കത്തിന് റഷന്യന്‍ പ്രസിഡന്റ് വ്ളാടിമര്‍ പുട്ടിന്‍ ഉത്തരവിട്ടത്. ഉക്രൈന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് തെക്കന്‍ ബെലാറസിലെയും പടിഞ്ഞാറന്‍ റഷ്യയിലെയും വിവിധ പ്രദേശങ്ങളിലാണ് സൈനികവിന്യാസം. ഇവിടേക്ക് റഷ്യന്‍ സൈന്യം ഉടന്‍ ഇരച്ചു കയറും.

ഉക്രെയിനെ പിടിച്ചടുക്കല്‍ അല്ല ലക്ഷ്യമെന്നും അവിടെ നിരായുധീകരണമാണ് ഉദ്ദേശമെന്നും പുട്ടിന്‍ പറയുന്നു. ഉക്രെയിന്‍ സൈന്യത്തോട് ആയുധം വച്ച് കീഴടങ്ങണമെന്നാണ് നിര്‍ദ്ദേശം. ലോക രാജ്യങ്ങളുടെ ഉപരോധ ഭീഷണിയേയും റഷ്യ കാര്യമാക്കുന്നില്ല. രാജ്യത്തെ അഭിസംബോധന ചെയ്താണ് പുട്ടിന്‍ യുദ്ധ പ്രഖ്യാപനം നടത്തിയത്. റഷ്യയുടെ അതിര്‍ത്തി സുരക്ഷിതമാക്കാന്‍ ഈ നീക്കം അനിവാര്യമാണെന്ന് പുട്ടിന്‍ വിശദീകരിക്കുന്നു. പുട്ടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഉക്രെയിന്‍ നഗരമായ കീവില്‍ പൊട്ടിത്തെറിയും ഉണ്ടായി. പല ഇടത്തും സംഘര്‍ഷം തുടങ്ങിയെന്നും സൂചനയുണ്ട്. ഉക്രെയിന് മേല്‍ വ്യോമാക്രമണം റഷ്യ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

സ്ഫോടനങ്ങളുടെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ തെക്കുപടിഞ്ഞാറന്‍ ബെലാറസിലെ ബെല്‍ഗോറോദിലെ സൈനികപാളയത്തില്‍ ആശുപത്രിയുള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടുതല്‍ സൈനികരും ആയുധങ്ങളും ഇവിടെ വിന്യസിച്ചിട്ടുണ്ടെന്നും ചിത്രങ്ങള്‍ തെളിയിക്കുന്നു. തെക്കന്‍ ബെലാറസിലെ മസിറിലെ വ്യോമപരിധിയില്‍ നൂറിലേറെ വാഹനങ്ങളും ഒട്ടേറെ സൈനിക ടെന്റുകളും കണ്ടെത്തിയിട്ടുണ്ട്. യുക്രൈന്‍ അതിര്‍ത്തിയില്‍നിന്ന് 40 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഇവിടേക്കുള്ളത്. പടിഞ്ഞാറന്‍ റഷ്യയിലെ പോചെപ്പില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നതിനായി വലിയൊരു പ്രദേശവും സജ്ജമാക്കിയിട്ടുണ്ട്.



ടാങ്കുകളും വലിയ ആയുധങ്ങളും വഹിക്കുന്നതിനു ഉപയോഗിക്കുന്ന സൈനികവാഹനങ്ങള്‍ ഉക്രെയിന് 40 കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള ഉക്രെയിന്‍ ശ്രമങ്ങളെ അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങള്‍ പിന്തുണച്ചാല്‍ അത് മൂന്നാം ലോക മഹായുദ്ധത്തിന് സാഹചര്യമൊരുക്കും. കിഴക്കന്‍ ഉുക്രെയ്ന്‍ മേഖലയിലെ വ്യോമാതിര്‍ത്തി അടച്ച് റഷ്യ മുന്‍ കരുതല്‍ എടുക്കുന്നു.

മേഖലയില്‍ സിവിലിയന്‍ വിമാനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ റഷ്യ യുക്രെയ്നില്‍ ആക്രമണം നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. അതേ സമയം, സമാധാനത്തിനായി അപേക്ഷിച്ച് യുക്രെയ്ന്‍ പ്രസിഡന്റ്. ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങളോട് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎന്നിനോട് അദ്ദേഹം സഹായം അഭ്യര്‍ത്ഥിച്ചു. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാ സമിതി ചേര്‍ന്നു. റഷ്യയെ പ്രതിരോധിക്കാനാണ് തീരുമാനം. അതിനിടെ റഷ്യയുമായുള്ള നയതന്ത്രബന്ധം പൂര്‍ണമായി വിഛേദിച്ച ഉക്രെയ്ന്‍, രാജ്യത്ത് 30 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യയിലുള്ള പൗരന്മാരോട് ഉടന്‍ നാട്ടിലേക്കു മടങ്ങാനും നിര്‍ദേശിച്ചു.

സ്വതന്ത്രരാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ച യുക്രെയ്നിലെ കിഴക്കന്‍ വിമത മേഖലകളായ ഡൊനെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് എന്നിവിടങ്ങളിലേക്ക് സൈന്യത്തെ അയയ്ക്കുന്നതിന് റഷ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. ഉക്രെയ്ന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള തെക്കന്‍ ബെലാറൂസ്, പടിഞ്ഞാറന്‍ റഷ്യയുടെ വിവിധ മേഖലകള്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറിനിടെ വന്‍തോതില്‍ സൈനികനീക്കം നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് യുഎസ് ഉപഗ്രഹ ഇമേജിങ് കമ്പനി പുറത്തുവിട്ട ചിത്രങ്ങളിലുള്ളത്. തെക്കന്‍ ബെലാറൂസിലെ മൊസൈറില്‍ നൂറുകണക്കിന് സൈനിക വാഹനങ്ങളും ടെന്റുകളും ദൃശ്യമാണ്. ഒന്നര ലക്ഷത്തോളം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്.

അതേസമയം ഉക്രെനിലെ റഷ്യന്‍ അധിനിവേശത്തിന് ഉപരോധത്തിലൂടെയാണ് രാജ്യങ്ങള്‍ മറുപടി നല്‍കുന്നത്. കൂടുതല്‍ രാജ്യങ്ങള്‍ ഉപരോധവുമായി രംഗത്തെത്തി. ജപ്പാന്‍, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് പുതുതായി ഉപരോധം ഏര്‍പ്പെടുത്തിയത്. റഷ്യയ്ക്കും ഡോണ്‍ട്സ്‌ക്, ലുഹാന്‍സ്‌ക് വിമത മേഖലകള്‍ക്കുമെതിരേ ജപ്പാന്‍ ഉപരോധം പ്രഖ്യാപിച്ചു. റഷ്യന്‍ സര്‍ക്കാരിന്റെ ബോണ്ടുകളുടെ കൊടുക്കലിനും വാങ്ങലിനും ജപ്പാനില്‍ വിലക്കേര്‍പ്പെടുത്തി. വിമത മേഖലകളുമായുള്ള വ്യാപാരബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയതായും ജപ്പാന്‍ പ്രധാനമന്ത്രി ഫൂമിയോ കിഷിഡ പറഞ്ഞു.

കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്നും റഷ്യക്കെതിരേ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കാനഡ വ്യക്തമാക്കി. നാറ്റോയുടെ സൈനികശക്തി വര്‍ധിപ്പിക്കാന്‍ ലാത്വിയക്കു സമീപം 460 സൈനികരെക്കൂടി വിന്യസിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. റഷ്യന്‍ സുരക്ഷാ കൗണ്‍സിലിലെ എട്ടു അംഗങ്ങള്‍ക്ക് ഓസ്ട്രേലിയ ഉപരോധവും യാത്രാവിലക്കും ഏര്‍പ്പെടുത്തി.

പ്രശ്നപരിഹാരത്തിന് ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് റഷ്യന്‍ സ്ഥാനപതി ജോര്‍ജി സുയേവിനെ വിളിച്ചുവരുത്തി ന്യൂസീലന്‍ഡ് ആവശ്യപ്പെട്ടു. അതേസമയം, ഉപരോധങ്ങളെ എതിര്‍ത്ത് ചൈന രംഗത്തെത്തി. ഉപരോധം പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗമല്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹുവാ ചുന്‍ യിങ് പറഞ്ഞു. റഷ്യന്‍ അതിര്‍ത്തിക്കു സമീപം സൈന്യത്തെ വിന്യസിച്ച നാറ്റോയുടെയും യു.എസിന്റെയും നടപടിയെ അവര്‍ വിമര്‍ശിച്ചു.

അതിനിടെ പ്രശ്നത്തില്‍ നയതന്ത്രപരിഹാരത്തിനായി ചര്‍ച്ചകള്‍ക്കു തയ്യാറാണെന്ന് ആവര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ് രംഗത്തു വന്നു. എന്നാല്‍ റഷ്യന്‍ താത്പര്യങ്ങളില്‍ വിലപേശലുകള്‍ക്കില്ലെന്നും പുട്ടിന്‍ വ്യക്തമാക്കി.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (3 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (3 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (3 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (3 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (3 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (4 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (5 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (6 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (6 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (6 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends