Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഇസ്രയേലിനെ പണിഞ്ഞത് ഇറാന്‍ തന്നെ;ബെയ്‌റൂട്ടില്‍ മാസങ്ങല്‍ നീണ്ട ചര്‍ച്ച നടന്നു,ഇറാന്റെ ആയുധ സാമ്പത്തിക സഹായങ്ങള്‍ ഹമാസിന് ലഭിച്ചു,എല്ലാം ചൂഴ്‌ന്നെടുത്ത് മൊസാദ്,കലിയിളകി നെതന്യാഹു ഇറാന് നേരെ വാളെടുക്കുന്നു

09 OCTOBER 2023 07:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഇറാന്റെ പക്കാ പ്ലാന്‍. മാസങ്ങളായുള്ള ആസൂത്രണമാണ് നടപ്പായത്. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഹമാസും ഇറാന്‍ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുള്ളയും യോഗം ചേര്‍ന്നിരുന്നു,. ഈ യോഗത്തിലാണ് ആക്രമണത്തിന് തീരുമാനമായതെന്ന് റിപ്പോര്‍ട്ട് പുറത്ത് വരുന്നു. ഇറാന്റെ ആയുധ സാമ്പത്തിക സഹായങ്ങള്‍ ഹമാസിന് ലഭിച്ചു. ആക്രമണത്തിന് ഹമാസിന് ഇറാന്റെ ആയുധ പരിശീലവും ലഭിച്ചുവെന്നും വിവരങ്ങള്‍.

ഇറാന്റെ പ്രത്യേക സായുധ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തന്നെ ഇസ്രയേലിനെതിരായ കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയുമുള്ള ബഹുമുഖ ആക്രമണത്തിന്റെ പണിപ്പുരയിലായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഐ.ആര്‍.ജി.സി. ഉദ്യോഗസ്ഥരും ഹമാസ്, ഹിസ്ബുള്ള, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ലിബനന്‍, പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് എന്നീ ഇറാന്‍ പിന്തുണയുള്ള നാല് സായുധസംഘടനകളുടെ പ്രതിനിധികളും ബെയ്‌റൂട്ടില്‍ വെച്ച് നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഇറാനിയന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളെയ്ന്‍ രണ്ടു യോഗങ്ങളിലെങ്കിലും പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യു.എസ്. ഇടനിലയില്‍ സൗദിഇസ്രയേല്‍ ബന്ധം സാധാരണഗതിയിലാക്കാനുള്ള ശ്രമം തങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തിയേക്കാമെന്ന സാധ്യത മുന്നില്‍ കണ്ടാണ് ഇറാന്‍ ഇത്തരമൊരു നീക്കത്തിലേക്ക് കടന്നതെന്ന സൂചനകളാണുയരുന്നത്. ബെഞ്ചമിന്‍ നെതനാഹ്യുവിന്റെ ഭരണത്തില്‍ ഇസ്രയേലില്‍ രൂപപ്പെട്ട ആഭ്യന്തര രാഷ്ട്രീയ സംഘര്‍ഷങ്ങളിലേക്ക് ജനശ്രദ്ധ തിരിയുന്നതിനിടയ്ക്കായിരുന്നു ആക്രമണം ആസൂത്രണം ചെയ്യുന്നത്.

ഇസ്രയേലിനെ ആക്രമിക്കാനുള്ള ഹമാസിന്റെ തീരുമാനത്തിന് പിന്തുണ നല്‍കിയെങ്കിലും ആസൂത്രണത്തില്‍ പങ്കില്ലെന്നാണ് യുഎന്നിലെ ഇറാന്റെ വക്താവ് നല്‍കുന്ന വിശദീകരണം. പക്ഷെ ആക്രമണത്തില്‍ ഇറാന്റെ കൈയ്യുണ്ടെന്നതിനുള്ള തെളിവുകള്‍ ഇസ്രയേലിന് ലഭിച്ചുവെന്നാണ് സൂചനകള്‍. ഇറാന് ഇസ്രയേലിനോട് തീര്‍ത്താല്‍ തീരാത്ത പകയുണ്ട്. ഇറാന്റെ സൈനിക മേധാവികളില്‍ ഒരാളായിരുന്ന കാസിം സുലൈമാനിയെ വധിക്കാന്‍ കൂട്ടുനിന്നത് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ആണെന്ന് ഇറാന്‍ ഭരണകൂടം വാദിച്ചിരുന്നു. ഇതിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലിഖമേനി വെല്ലുവിളിച്ചിരുന്നു. ഇതുമാത്രമല്ല ഇറാന്റെ ആണവ ശാസ്ത്രജ്ഞരെയൊക്കെ വധിച്ചത് മൊസാദാണ്. ഇറാനിലും സഖ്യകക്ഷികളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഇസ്രായേല്‍ മേഖലയില്‍ കൊലപാതക പരമ്പരയാണ് നടത്തുന്നതെന്ന് ആയത്തുള്ള പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ ആണവ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ ശാസ്ത്രജ്ഞര്‍ പ്രത്യേകം ലക്ഷ്യമിടുന്നു.

2010 മുതല്‍ 2012 വരെ ഇറാനില്‍ നടന്ന ഭീകരാക്രമണത്തില്‍ നാല് ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടിരുന്നു. വിദേശയാത്രയ്ക്കിടെ ഇറാനിയന്‍ ശാസ്ത്രജ്ഞരെ തട്ടിക്കൊണ്ടുപോകുകയോ അനധികൃതമായി തടങ്കലില്‍ വയ്ക്കുകയോ ചെയ്യുന്നത് പതിവായിരുന്നു. നതാന്‍സിലുള്ള ഇറാന്റെ ആണവ ഗവേഷണ കേന്ദ്രം ഇസ്രായേലും യുഎസും ലക്ഷ്യമാക്കി 'സ്റ്റക്‌സ്‌നെറ്റ്' വൈറസ് ആക്രമണം നടത്തി, അതിലെ കേന്ദ്രങ്ങളെ പ്രവര്‍ത്തനരഹിതമാക്കി. ഇറാന്റെ മറ്റ് ആണവകേന്ദ്രങ്ങളിലും തുടര്‍ച്ചയായ് ദുരൂഹമായ സ്‌ഫോടനങ്ങളുണ്ടായി. ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് ഇസ്രായേലുമായി സഹകരിച്ച് ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ നിരവധി അട്ടിമറി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുവെന്നും തിരിച്ചടി ഉണ്ടാകുമെന്നും ഇറാന്‍ ഭരണകൂടം വെല്ലുവിളിച്ചത്. ട്രംപിന് നേരെ വധഭീഷണിയും മുഴക്കിയിരുന്നു. ഇപ്പോള്‍ കിട്ടിയ അവസരം ഇറാന്‍ ഹമാസിനെ വെച്ച് നടപ്പാക്കി.

ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച് വിഭാഗത്തിന്റെ തലവനായ മൊഹ്‌സെന്‍ ഫക്രിസാദേ എന്ന ഉയര്‍ന്ന റാങ്കിലുള്ള ന്യൂക്ലിയര്‍ ഫിസിസ്റ്റിനെ 2020 നവംബര്‍ 27 ന് ടെഹ്‌റാന്‍ പ്രാന്തപ്രദേശത്ത് വച്ച് വധിച്ചിരുന്നു. ഇറാന്റെ ആണവപരീക്ഷണങ്ങളെ ഇത് തകിടംമറിച്ചിരുന്നു. ഇസ്രയേലിയുടെയും യുഎസിന്റെയും ഹിറ്റ് ലിസ്റ്റില്‍ കുറച്ചുകാലമായി ഫക്രിസാദെ ഉണ്ടായിരുന്നു. യുഎസ്ഇസ്രായേല്‍ ഹിറ്റ് ലിസ്റ്റില്‍ ഒന്നാമതായി അറിയപ്പെട്ടിരുന്നതിനാല്‍ രാജ്യത്തെ ഏറ്റവും സംരക്ഷിത വ്യക്തികളില്‍ ഒരാളായിരുന്നു ഫക്രിസാദെ. നെതന്യാഹുവിന് ട്രംപ് ഭരണകൂടത്തില്‍ നിന്ന് ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചതിന് ശേഷം ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം സംഘടിപ്പിച്ച ഹിറ്റ് ജോബ് ആയിരുന്നു ഫക്രിസാദെയുടെ കൊലപാതകം. ഇത് ഇറാനെ ചൊടിച്ചിപ്പിച്ചു. അങ്ങനെ ഇസ്രയേലുമായി കനത്ത പോരിലായിരുന്നു ഇറാന്‍. മൊസാദിന്റെ തലതകര്‍ക്കുമെന്ന് ഇറാന്‍ ഭരണകൂടം വെല്ലുവിളിച്ചിട്ടുമുണ്ട്. ഇസ്രയേലിനോടുള്ള പകവീട്ടാന്‍ ഇറാന്‍ ഹമാസിനെ ചാവേറുകളാക്കി. ആയുധപരിശീലനവും ആള്‍ബലവും നല്‍കി ഇസ്രയേലിലേക്ക് ഭീകരരെ അയച്ചതിന് പിന്നില്‍ ഇറാന്റെ കരങ്ങളുണ്ടെന്ന് വ്യക്തമായി കഴിഞ്ഞു. വന്‍തോതിലാണ് ഹമാസ് റോക്കറ്റാക്രമണം നടത്തിയത്. ഇത് ഇസ്രയേല്‍ സേനയെ ഞെട്ടിച്ചു. ഹമാസിന് ആരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്ന് ഇതോടെ വ്യക്തമായിരുന്നു. എന്നാല്‍ ആര് ആ ചോദ്യമാണ് ഉയര്‍ന്നത്. ഇപ്പോള്‍ അതിനുള്ള ഉത്തരം പുറത്ത് വന്നു. ഹമാസിനെ പിന്നില്‍ നിന്ന് സഹായിക്കുന്നത് ഇറാന്‍ തന്നെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (36 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (48 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (4 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (4 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (5 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (6 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (6 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (6 hours ago)

Malayali Vartha Recommends