Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

നെതന്യാഹുവിനെ കൊലയാളിയെന്ന് വിളിച്ച് തുര്‍ക്കി പ്രസിഡന്റ്;ഹമാസിന് വേണ്ടി എര്‍ദൊഗാന്റെ രോദനം,ഇസ്രയേല്‍ ഭീകര രാഷ്ട്രമെന്ന് ആക്ഷേപിച്ചിരുന്നു എര്‍ദൊഗാന്‍,ഭീകരരെ സഹായിക്കുന്ന തുര്‍ക്കിയുടെമേല്‍ മൊസാദിന്റെ കണ്ണ്,എര്‍ദൊഗാന്‍ ഇരന്നുവാങ്ങാന്‍ ചെന്നുകേറി കൊടുക്കുകയാണ്

30 NOVEMBER 2023 09:06 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഗാസയിലെ കശാപ്പുകാരന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയെ കൊലയാളിയെന്ന് പൊതുമധ്യത്തില്‍ വിളിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. യുദ്ധക്കലിയില്‍ നില്‍ക്കുന്ന ബെഞ്ചമിന്‍ നെതന്യാഹു തുര്‍ക്കിയുടെ സര്‍വ്വനാശം കുറിക്കുമോയെന്ന് ഭയപ്പെട്ട് ലോകരാജ്യങ്ങള്‍. ഹമാസിന് സര്‍വ്വനാശം വരുത്തിയതോടെ നെതന്യാഹവിനോട് രോഷത്തിലാണ് എര്‍ദൊഗാന്‍. ഇസ്രയേല്‍ ഭീകര രാഷ്ടമെന്ന് അടുത്തിടെ തുര്‍ക്കി പ്രസിഡന്റ് പറഞ്ഞത്. ഹമാസിന് ഒളിഞ്ഞും തെളിഞ്ഞും സഹായം നല്‍കുന്ന തുര്‍ക്കി ഇപ്പോള്‍ നെതന്യാഹുവിനെ കൊലയാളിയെന്ന് വിളിച്ചിരിക്കുന്നത്. സ്വന്തം കുഴി തോണ്ടുകയാണ് എര്‍ദൊഗാനെന്ന് ഇസ്രയേല്‍ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.

നെതന്യാഹുവിനെ 'ഗാസയിലെ കശാപ്പുകാരാണെന്നായിരുന്നു' തുര്‍ക്കി പ്രസിഡന്റ് വിമര്‍ശിച്ചത്. ഗാസയില്‍ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൂരതകളിലൊന്ന് ചെയ്ത നെതന്യാഹു, കശാപ്പുകാരന്‍ എന്ന് ചരിത്രത്തില്‍ ഇതിനകം തന്നെ തന്റെ പേര് എഴുതിക്കഴിഞ്ഞു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഗാസയില്‍ ഹമാസിന് നേരെ ഇസ്രയേല്‍ നടത്തുന്ന യുദ്ധമാണ് തുര്‍ക്കിയെ ചൊടിപ്പിക്കുന്നത്. ഗാസയില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യുകയും അന്താരാഷ്ട്ര നിയമം ലംഘിക്കുകയും ചെയ്യുന്ന ഇസ്രായേല്‍ ഒരു ഭീകര രാഷ്ട്രമാണെന്ന് എര്‍ദോഗന്‍ പറഞ്ഞിരുന്നു. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായേല്‍ നേതാക്കളെ യുദ്ധക്കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്യണം ഹമാസ് ഒരു തീവ്രവാദ സംഘടനയല്ലെന്നും മുന്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും എര്‍ദൊഗാന്‍ വാദിച്ചിരുന്നു. ബ്രിട്ടനും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചില അറബ് രാജ്യങ്ങളും തുര്‍ക്കിയില്‍ നിന്ന് വ്യത്യസ്തമായി ഹമാസിനെ ഒരു ഭീകരസംഘടനയായി കണക്കാക്കുന്നു. എന്നാല്‍ ഹമാസ് പോരാളികളാണ്. ഗാസയില്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണ്...എര്‍ദോഗന്‍ ഇസ്രായേലിനെക്കുറിച്ച് പറഞ്ഞു. 'ഇസ്രായേല്‍ ഒരു ഭീകര രാഷ്ട്രമാണെന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നു. അധിനിവേശ നയങ്ങള്‍ക്ക് മുന്നില്‍ ഹമാസ് അംഗങ്ങള്‍ അവരുടെ ഭൂമിയും ബഹുമാനവും ജീവിതവും സംരക്ഷിക്കുന്ന ചെറുത്തുനില്‍പ്പ് പോരാളികളാണെന്ന സത്യം പറയാന്‍ ഞങ്ങള്‍ ഒരിക്കലും മടിക്കില്ലെന്നും ഹമാസിനെ പിന്തുണച്ച് എര്‍ദൊഗാന്‍ പറഞ്ഞത്.

ഇപ്പോള്‍ എര്‍ദൊഗാന്‍ വീണ്ടും ഇസ്രയേലിനെ വെല്ലുവിളിച്ചിരിക്കുകയാണ്. ഇറാനെ പോലെ തുര്‍ക്കിക്കും ഹമാസിനെ ആവശ്യമാണ്. ഇറാന്‍ പരസ്യമായ് തന്നെ ഹമാസിനെ പിന്തുണയ്ക്കാറുണ്ട്. എന്നാല്‍ തുര്‍ക്കി പലപ്പോഴും ഒളിഞ്ഞ് പതുങ്ങിയുമാണ് ഹമാസിനെ പിന്തുണച്ചിട്ടുള്ളത്. എന്നാല്‍ ഇത്തവണ ഇസ്രയേല്‍ യുദ്ധം കടുപ്പിച്ചപ്പോഴാണ് ഹമാസിന് പരസ്യ പിന്തുണയുമായ് എര്‍ദൊഗാന്‍ രംഗത്ത് വന്നത്. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആദ്യ ആക്രമണത്തെ തുടര്‍ന്ന് അന്നേദിവസം തന്നെ ഹമാസിന്റെ പ്രതിനിധികളോട് രാജ്യം വിട്ടുപോവണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിനെ ഭയപ്പെട്ടായിരുന്നു ഈ നടപടി. ഹമാസിന്റെ ലക്ഷ്യം സാധാരണക്കാരാണോ അതോ ഇസ്രയേല്‍ അധിനിവേശത്തെ എതിര്‍ക്കുകയാണോ എന്ന കാര്യത്തില്‍ പിഴവുണ്ടായിയെന്നും അത് അങ്കാറയില്‍ ആശങ്കയുണ്ടാക്കിയെന്നും തുര്‍ക്കി പറഞ്ഞത്. ഹമാസിന്റെ നേതാക്കളായ ഖാലിദ് മെഷാലും സലേഹ് അല്‍അറൂറിയും തുര്‍ക്കിയില്‍ ഇടക്ക് സന്ദര്‍ശനം നടത്താറുണ്ട്. തുര്‍ക്കിയിലെ ഹമാസ് നേതാക്കളുടെ സാന്നിധ്യം തുര്‍ക്കിക്ക് മേല്‍ ഇസ്രയേലിന് രോക്ഷത്തിന് കാരണമായി. ഹമാസ് ഉദ്യോഗസ്ഥര്‍ തുര്‍ക്കിയില്‍ നിന്ന് രാജ്യം വിട്ടോയെന്ന് പരിശോധിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇസ്രയേല്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇങ്ങനെ തുര്‍ക്കിയുടെമേല്‍ മൊസാദിന്റെ കണ്ണുണ്ട് അപ്പോഴാണ് നെതന്യാഹുവിനെ ചൊടിപ്പിച്ച് എര്‍ദൊഗാന്റെ പ്രസ്താവനകള്‍.

ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസ മുനമ്പില്‍ ശാശ്വതമായ ഉടമ്പടി സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തുര്‍ക്കിയെ ശക്തമാക്കുമെന്ന് എര്‍ദുഗാന്‍ പറഞ്ഞു. ബന്ദികളെ മോചിപ്പിക്കുന്നതിനും വെടിനിര്‍ത്തല്‍ ശാശ്വതമാക്കുന്നതിനും ഞങ്ങള്‍ ഞങ്ങളുടെ ബന്ധങ്ങള്‍ ത്വരിതപ്പെടുത്തും,' പലസ്തീന്‍ ജനതയുമായുള്ള അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ ദിനത്തോടനുബന്ധിച്ച് എക്‌സില്‍ എര്‍ദോഗന്‍ പറഞ്ഞു. ഭാവിയില്‍ ഞങ്ങളുടെ സംരംഭങ്ങള്‍ ബഹുമുഖമായ രീതിയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു. തുര്‍ക്കി സര്‍ക്കാര്‍ ഗാസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം അയക്കുന്നത് തുടരുകയാണ്, ഇതുവരെ 12 ദുരിതാശ്വാസ വിമാനങ്ങളും ഒരു കപ്പലും ഈജിപ്തിലേക്ക് അയച്ചിട്ടുണ്ട്, എര്‍ദോഗന്‍ പറഞ്ഞു. 1,500 ടണ്‍ മാനുഷിക സഹായവുമായി രണ്ടാമത്തെ കപ്പല്‍ ബുധനാഴ്ച നേരത്തെ പുറപ്പെട്ടു. പരിക്കേറ്റവരെ, പ്രത്യേകിച്ച് കാന്‍സര്‍ രോഗികളെയും കുട്ടികളെയും തുര്‍ക്കിയില്‍ എത്തിച്ച് ഞങ്ങള്‍ ചികിത്സിക്കുന്നു. ഗാസയില്‍ ഞങ്ങള്‍ സ്ഥാപിക്കുന്ന ഫീല്‍ഡ് ഹോസ്പിറ്റലുകളുടെ ലൊക്കേഷനുകള്‍ക്കായുള്ള പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ ചികിത്സയ്ക്കായി ഗാസയില്‍ നിന്ന് 23 രോഗികളേയും അവരുടെ 21 കൂട്ടാളികളേയും കൊണ്ടുവന്നു. അങ്കാറയിലെ എടൈംസ്ഗട്ട് വിമാനത്താവളത്തില്‍ അവരെ സ്വാഗതം ചെയ്ത തുര്‍ക്കി ആരോഗ്യ മന്ത്രി ഫഹ്‌റെറ്റിന്‍ കോക്ക പറഞ്ഞു, തുര്‍ക്കിയെ ഇതുവരെ ഗാസയില്‍ നിന്ന് 114 രോഗികളും 86 കൂട്ടാളികളും ഉള്‍പ്പെടെ ആകെ 200 പേരെ സ്വീകരിച്ചിട്ടുണ്ട്.

ഇതിനിടെ ഗാസയില്‍ വെടിനിര്‍ത്തല്‍ ഒരു ദിവസം കൂടി നീട്ടാന്‍ തീരുമാനം. വെടിനിര്‍ത്തല്‍ സമയപരിധി നീട്ടുന്നത് സംബന്ധിച്ച് നടന്ന മധ്യസ്ഥ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഏഴാം ദിവസം വെടിനിര്‍ത്തല്‍ തുടരാന്‍ തീരുമാനമായതായി ഹമാസും വ്യക്തമാക്കി. ഗസയില്‍ ആറുദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ സമയപരിധി പ്രാദേശിക സമയം 7 മണിക്കാണ് അവസാനിച്ചത്. ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ തുടരുന്നത് സംബന്ധിച്ച് നടന്ന മധ്യസ്ഥ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി വെടിനിര്‍ത്തല്‍ തുടരും', സൈന്യം അറിയിച്ചു. എന്നാല്‍ സൈന്യം സമയപരിധി വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്ചയായിരുന്നു നാല് ദിവസത്തെ വെടിനിര്‍ത്തല്‍ സമയപരിധി അവസാനിച്ചത്. തുടര്‍ന്ന് ഇസ്രായേലിന്റേയും ഹമാസിന്റേയും ഉഭയകക്ഷിസമ്മതത്തോടെ തീരുമാനം രണ്ട് ദിവസത്തേക്ക് കൂടി നീട്ടുകായിരുന്നു. കൂടുതല്‍ ബന്ദികളെ വിട്ടയക്കാന്‍ ലക്ഷ്യം വെച്ചായിരുന്നു തീരുമാനം. വെടി നിര്‍ത്തല്‍ നീട്ടായി ഖത്തറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. സി ഐ എ ഡയറക്ടര്‍ വില്യം ബേണ്‍സുമായും ഖത്തറിലെ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ക്കായി മൊസാദ് ചാര ഏജന്‍സി മേധാവി ഡേവിഡ് ബാര്‍ണിയ കഴിഞ്ഞ ദിവസം ദോഹയില്‍ എത്തിയിരുന്നു. ജി7 രാജ്യങ്ങളുടെ വിദേശമന്ത്രിമാരും സംയുക്തപ്രസ്താവനയിലൂടെ വെടിനിര്‍ത്തല്‍ നീട്ടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാല് ദിവസം കൂടി വെടിനിര്‍ത്തല്‍ തുടരാന്‍ സന്നദ്ധമാണെന്ന നിലപാടാണ് കഴിഞ്ഞ ദിവസം ഹമാസ് ഖത്തറിനെ അറിയിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (7 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (7 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (7 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (7 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (7 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (7 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (9 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (9 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (9 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (9 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (10 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (10 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (10 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (11 hours ago)

Malayali Vartha Recommends