Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..


തർക്കത്തിനൊടുവിൽ...എസി വാങ്ങുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

ഇറാഖിലെ മൊസാദ് കേന്ദ്രം ആക്രമിച്ചത് തീക്കളി;ടെഹ്‌റാന് മുകളില്‍ വട്ടമിട്ട് പറക്കുകയാണ് മൊസാദ്,ആണവ ശാസ്ത്രജ്ഞരെ ഒളിപ്പിക്കാന്‍ നെട്ടോട്ടമോടി ഇറാന്‍ ഭരണകൂടം,തലകള്‍ കൊയ്യാന്‍ കച്ചകെട്ടി ഇറങ്ങിയെന്ന് മൊസാദ് തലവന്‍,ഇസ്ലാമിക് റെവല്യൂഷ്ണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ അടിവേര് തോണ്ടും ഇസ്രയേല്‍ ചാരസംഘടന

16 JANUARY 2024 07:45 PM IST
മലയാളി വാര്‍ത്ത

More Stories...

മുറിയെടുത്ത് താമസിച്ചു ! ട്രംപിനെ കാത്തിരുന്നു ! സീക്രട്ട് സർവീസിനെ ഞെട്ടിച്ചു! അക്രമിയാര്?

ട്രംപിന്റെ തല ചിതറിക്കാൻ ഇറാന്റെ ക്വട്ടേഷന്‍, വെടിവയ്പ് ! വെടിയൊച്ച കേട്ട ഉടന്‍ തന്നെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ ട്രംപിനെ വളഞ്ഞു.. പരിപാടിയില്‍ പങ്കെടുത്തവര്‍ പരിഭ്രാന്തരായി ചിതറിയോടി..

തോല്‍പ്പിക്കാനാകുന്നില്ല... ഹോർമുസ് കടലിടുക്കിൽ ഇറാൻസേന വച്ചിട്ടുള്ള ബോംബുകെണി നീക്കാൻ കുറഞ്ഞത് 6 മാസം

വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച.... യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സര്‍വീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു

നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..

തീക്കളി തുടങ്ങിവെച്ചിരിക്കുകയാണ് ഇറാന്‍ ഭരണകൂടം. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ വാക്കും കേട്ട് ഇറാന്‍ റെവല്യൂഷ്ണറി ഗാര്‍ഡ് കോര്‍പ്‌സ് ടെഹ്‌റാനില്‍ നടത്തിയത് വന്‍ ചര്‍ച്ച. ഇറാഖിലെ മൊസാദ് കേന്ദ്രത്തില്‍ കയറി അടിച്ചതില്‍ ഇപ്പോള്‍ കൈപൊള്ളി ഇറാന്‍. യുദ്ധം ഇനി മൊസാദും ഇറാനും തമ്മിലെന്ന് ചാരത്തലവന്‍ തുറന്നടിച്ചു. മൊസാദ് കേന്ദ്രത്തില്‍ മിസൈല്‍ ആക്രമണം നടത്താന്‍ തീരുമാനിച്ച ഇറാന്‍ ആദ്യം ചെയ്തത് ഇസ്രയേലിന്റെ ചാരക്കണ്ണുകളില്‍ നിന്ന് ആണവശാസ്ത്രജ്ഞരെ ഒളിപ്പിക്കുക എന്നാതായിരുന്നു. കാരണം മൊസാദ് ഇറാന് കൊടുത്തിട്ടുള്ള പണികളില്‍ ഏറ്റവും പ്രഹരമുള്ളത് അവരുടെ ആണവശാസത്രജ്ഞരുടെ തലകള്‍ കൊയ്യുന്നതാണ്. ഇത് ഇറാനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. മുഹ്‌സിന്‍ ഫക്രിസാദയുടെ കൊലപാതകം ഇറാന് വലിയ അടി ആയിരുന്നു. 2020ലാണ് മൊഹ്‌സിനെ മൊസാദ് തീര്‍ത്തത്. ഇത് കൂടാതെ നാല് ശാത്രജ്ഞരെ കൂടി കൊലപ്പെടുത്തി ഇറാന്റെ ആണവപരീക്ഷണങ്ങളെ വേരോടെ പിഴുതെറിയുന്നത് മൊസാദാണ്. ഇപ്പോള്‍ ഇറാഖില്‍ കയറി മൊസാദ് കേന്ദ്രം തകര്‍ത്ത ഇറാന്‍ തങ്ങളുടെ ആണവ ശാസ്ത്രജ്ഞരെ ഒളിപ്പിക്കാന്‍ നെട്ടോടം ഓടുകയാണ്.

മൊസാദിനോട് തീര്‍ത്താല്‍ തീരാത്ത പകയാണ് ഇറാന്‍ ഭരണകൂടത്തിനുള്ളത്. ഇറാന്റെ രഹസ്യങ്ങള്‍ ചൂഴ്‌ന്നെടുത്ത് അത് തകര്‍ത്തെറിയുന്നത് മൊസാദാണ്. മാത്രമല്ല ഇസ്രയേല്‍ഹമാസ് യുദ്ധം നടക്കുന്നതിനിടെ ഹമാസിന്റെ നേതാക്കളില്‍ പലരേയും മൊസാദ് കൊലപ്പെടുത്തി ഇവരില്‍ ഭൂരിഭാഗവും ഇറാന് വേണ്ടപ്പെട്ടവര്‍. ഏറ്റവും വലിയ പക ഫക്രിസാദെ,ഖാസിം സുലൈമാനി,സയീദ് റാസി മൗസവി എന്നിവരുടെ കൊലപാതകങ്ങള്‍ ഇറാന്റെ ആത്മാഭിമാനത്തിനേറ്റ പ്രഹരമായിരുന്നു. ഇസ്ലാമിക് റവലൂഷനറി ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഫക്രിസാദെഹ് ഫിസിക്‌സ് പ്രൊഫസറായിരുന്നു. 2018ല്‍ ഇറാന്റെ ആണവപദ്ധതികളെപ്പറ്റിയുളള ചര്‍ച്ചയില്‍ ഫക്രിസാദെഹിന്റെ പേര് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ഇറാന്‍ ആണവ, മിസൈല്‍ പദ്ധതികളുടെ ബുദ്ധികേന്ദ്രമായിരുന്ന മൊഹ്‌സീന്‍ ഫക്രിസദെ അമേരിക്കയുടെയും ഇസ്രയേലിന്റെയും ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നു. അണുബോംബ് ഉണ്ടാക്കാനുളള ഇറാന്റെ രഹസ്യപദ്ധതിയുടെ നേതൃത്വം ഫക്രിസാദെ ആണെന്ന് ഇസ്രയേല്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. ആ തലയാണ് മൊസാദ് എടുത്തത്. ഇതിന് മറുപടി നല്‍കും മൊസാദിനെ മുട്ടുകുത്തിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനായി വെല്ലുവിളിച്ചിരുന്നു. ഇപ്പോള്‍ ഇസ്രയേല്‍ഹമാസ് യുദ്ധം മുതലെടുത്താണ് ഇറാന്‍ സേന ഇറാഖിലെ മൊസാദ് കേന്ദ്രത്തില്‍ മിസൈല്‍ ആക്രമണം നടത്തിയത്.

മൊസാദിനോട് കൈവിട്ട കളിയാണ് ഇറാന്‍ നടത്തിയത്. തിരിച്ചടി ഉണ്ടാകുമെന്ന് കൃത്യമായ് അറിയാവുന്നത് കൊണ്ടാണ് ആണവ ശാസ്ത്രജ്ഞരെ ഒളിപ്പിക്കുന്നത്. എവിടെ കൊണ്ട് ഒളിപ്പിച്ചാലും തൂക്കിയിരിക്കുമെന്ന് ഇസ്രയേല്‍ ചാരസംഘടനയും പറയുന്നു. ഒക്ട്‌ബോര്‍ ഏഴിലെ ആക്രമണം തന്നെ മൊസാദിന് വലിയ ക്ഷീണമായിരുന്നു. അതിന്റെ കൂടെയാണ് ഇറാഖില്‍ കയറി അടിച്ചിരിക്കുന്നത്. തിരിച്ചടി ഉടന്‍ തന്നെയുണ്ട് ഇറാന്‍ മേടിച്ച് കൂട്ടുമെന്ന് ഉറപ്പാണ്. ചെങ്കടലില്‍ ഇസ്രയേല്‍, അമേരിക്കന്‍ കപ്പലുകള്‍ ലക്ഷ്യമിട്ട് ഹൂത്തി വിമതര്‍ ആക്രമണം തുടരുന്നതിനിടെയാണ് പ്രതിസന്ധികള്‍ രൂക്ഷമാക്കി ഇറാഖില്‍ ഇറാന്റെ ആക്രമണം. ഇറാഖിന്റെ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്ഥാന്റെ തലസ്ഥാനമായ എര്‍ബിലിലെ ഇസ്രയേലി രഹസ്യാന്വേഷണ കേന്ദ്രം ആക്രമിച്ചത്.

മൊസാദിന്റെ ഈ കേന്ദ്രം മേഖലയിലും ഇറാനിലും ചാരപ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമുള്ള ആസ്ഥാനമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പറഞ്ഞു. എര്‍ബിലിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായും 'ഇറാന്‍ പ്രതിപക്ഷ ഗ്രൂപ്പുകളുടെ സൈറ്റുകള്‍' ലക്ഷ്യമിടുന്നതായി അവകാശപ്പെടുന്നതായും IRGC പറഞ്ഞു.
ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഇറാഖിലെ കുര്‍ദിസ്ഥാന്‍ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു ഒരു പ്രശസ്ത കുര്‍ദിഷ് വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ഒരു വലിയ വില്ലയും നശിപ്പിക്കപ്പെട്ടതായി മേഖലയിലെ ഒരു സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. ഈ നഗ്‌നമായ ലംഘനം കുര്‍ദിസ്ഥാന്‍ മേഖലയുടെയും ഇറാഖിന്റെയും പരമാധികാരത്തെ തുരങ്കം വയ്ക്കുന്നു,' ചരിത്രപരമായി സുസ്ഥിരമായ പ്രദേശമായ എര്‍ബിലിനെ ആക്രമിക്കാന്‍ ഇറാന്‍ അടിസ്ഥാനരഹിതമായ ന്യായങ്ങള്‍ പ്രയോഗിക്കുകയാണെന്ന് ആരോപിച്ച് സുരക്ഷാ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഗാസയിലെ ഇസ്രായേല്‍ യുദ്ധം ഗുരുതരമായ മാനുഷികവും രാഷ്ട്രീയവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളോടെ മിഡില്‍ ഈസ്റ്റിലെ ഒരു സമ്പൂര്‍ണ്ണ യുദ്ധമായി വികസിക്കുമെന്ന ഭയം ഇറാന്റെ ആക്രമണങ്ങള്‍ കൂടുതല്‍ ഉയര്‍ത്തും. ഇസ്രയേല്‍ഹമാസ് യുദ്ധം പ്രദേശത്തുടനീളം ശത്രുത വര്‍ദ്ധിപ്പിച്ചു, ഇറാന്റെ സഖ്യകക്ഷികളും പ്രോക്‌സികളും ചെറുത്തുനില്‍പ്പിന്റെ അച്ചുതണ്ട് എന്ന് വിളിക്കപ്പെടുന്നവ ഇസ്രായേലി സേനയ്ക്കും അതിന്റെ സഖ്യകക്ഷികള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുന്നു. ഇറാഖിലെയും സിറിയയിലെയും യുഎസ് സൈനികര്‍ ടെഹ്‌റാന്‍ പ്രോക്‌സികളില്‍ നിന്ന് ആവര്‍ത്തിച്ച് റോക്കറ്റ്, ഡ്രോണ്‍ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. ലെബനന്‍ അതിര്‍ത്തിക്കപ്പുറത്ത് ഇസ്രായേലും ഇറാന്‍ പിന്തുണയുള്ള ശക്തമായ ഗ്രൂപ്പായ ഹിസ്ബുള്ളയും തമ്മില്‍ പോരാട്ടം രൂക്ഷമായി. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം അവസാനിക്കുന്നത് വരെ ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സേനയുമായി ഏറ്റുമുട്ടലുമായി മുന്നോട്ട് പോകുമെന്ന് ഞായറാഴ്ച ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രല്ല പ്രതിജ്ഞയെടുത്തു. ഏതായാലും ഇറാന്‍ വലിയ യുദ്ധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. മൊസാദ് വെറുതെ ഇരിക്കില്ല ഇനി യുദ്ധം ഇറാനും ഇസ്രയേല്‍ ചാരസംഘടനയും തമ്മിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി...  (15 minutes ago)

കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...  (23 minutes ago)

ടേക്ക് ഓഫിനിടെ എൻജിൻ തകരാർ; സൂറിച്ചിലേക്ക് പറന്നുയരാനിരുന്ന വിമാനത്തിന് തീപിടിച്ചു  (27 minutes ago)

ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...  (34 minutes ago)

Soda-factory- സ്ഥാപനത്തിന് പൂട്ട്!  (1 hour ago)

കേരളത്തിലും തിരഞ്ഞെടുപ്പ് നടപടികളിൽ സുതാര്യത കുറവാണെന്ന ആശങ്ക കോൺഗ്രസിനുണ്ട്; രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (1 hour ago)

പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട സംഭവം ; ആശുപത്രികളിലെ സൗകര്യങ്ങൾക്ക് പോരായ്മ; സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി  (1 hour ago)

ധാരാളമായി വെള്ളം കുടിക്കാനും വിശ്രമിക്കാനും പോഷക സമൃദ്ധമായതും നിർജ്ജലീകരണം ഉണ്ടാക്കാത്തതുമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക; സംസ്ഥാനത്ത് ഉഷ്‌ണതരംഗ സമാന സാഹചര്യം; ജാഗ്രത  (1 hour ago)

എസി വാങ്ങണമെന്ന് പറഞ്ഞ് തർക്കം; യുവതി ജീവനൊടുക്കി  (1 hour ago)

ചുട്ടുപൊള്ളും; പുറത്തിറങ്ങുന്നവർക്ക് ജാ​ഗ്രത വേണം.. ആ മുന്നറിയിപ്പെത്തി  (2 hours ago)

അമ്മയെ കഴുത്തറത്ത്‌ കൊലപ്പെടുത്തിയശേഷം മകൻ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി...  (2 hours ago)

RAIN ALERT അത്യുഷ്ണത്തിൽ കേരളം, ഇന്നും മുന്നറിയിപ്പ്  (3 hours ago)

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും...  (3 hours ago)

മുറിയെടുത്ത് താമസിച്ചു ! ട്രംപിനെ കാത്തിരുന്നു ! സീക്രട്ട് സർവീസിനെ ഞെട്ടിച്ചു! അക്രമിയാര്?  (3 hours ago)

എസി വാങ്ങുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

Malayali Vartha Recommends