Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഹമാസ് എന്നേക്കുമായി തോറ്റുകഴിഞ്ഞു... യുദ്ധനിരയിലെ നേതാക്കളേറെയും കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്നു... ഇസ്രായേലി പൗരന്‍മാരെ ഉടന്‍ മോചിപ്പിക്കാന്‍ തയാറാണെന്ന നിലയിലേക്ക് ഹമാസ് കൂപ്പുകുത്തിയിരിക്കുന്നു...നെതന്യാഹു മൂന്നാം ഘട്ടപോരാട്ടത്തിലേക്ക് കടക്കുകയാണ്..

17 JANUARY 2024 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ഹമാസ്  എന്നേക്കുമായി തോറ്റുകഴിഞ്ഞു. യുദ്ധനിരയിലെ  നേതാക്കളേറെയും കൊല്ലപ്പെട്ടു  കഴിഞ്ഞിരിക്കുന്നു.  ബന്ധിയാക്കപ്പെട്ട  ഇസ്രായേലി പൗരന്‍മാരെ ഉടന്‍ മോചിപ്പിക്കാന്‍  തയാറാണെന്ന നിലയിലേക്ക് ഹമാസ് കൂപ്പുകുത്തിയിരിക്കുന്നു. അതേസമയം  ഹമാസിനെ ഉന്‍മൂലനം ചെയ്യാതെ പിന്നോട്ടില്ലെന്ന  ഉറച്ച തീരുമാനത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു മൂന്നാം ഘട്ടപോരാട്ടത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി 10 വരെ യുദ്ധം തുടരുന്നതോടെ ഹമാസുകള്‍ തീരുമെന്നും ഗാസയെ പൂര്‍ണമായി അധീനതയിലാക്കുമെന്നും നെതന്യാഹു നിശ്ചയിച്ചുകഴിഞ്ഞു.യുദ്ധം മൂന്നു മാസം പിന്നിടുമ്പോള്‍ മരണസംഖ്യ  കാല്‍ ലക്ഷം പിന്നിട്ടിരിക്കുന്നു. ഇസ്രായേല്‍ പക്ഷത്ത് മരണം രണ്ടായിരമാണെങ്ങില്‍ ഇരുപത്തിമൂവായിരം പാലസ്തീനികളെയാണ് ഇസ്രായേല്‍ യുദ്ധത്തില്‍  വകവരുത്തിയിരിക്കുന്നത്.     അതില്‍തന്നെ ആറായിരത്തിലേറെപേരും ഹമാസിന്റെ തീവ്രവാദികളാണെന്നത് മറ്റൊരു യുദ്ധതന്ത്രം.ആളും അര്‍ഥവുമില്ലാതെ ഹമാസ് തീവ്രവാദികള്‍ തരിപ്പണമായിരിക്കുന്ന  സാഹചര്യത്തില്‍ ഇനിയുള്ള ദിവസങ്ങളിലെ  യുദ്ധനീക്കം ഏറെ എളുപ്പമായിരിക്കുമെന്ന് ഇസ്രായേല്‍ സൈന്യം കരുതുന്നു. അമേരിക്കയും ബ്രിട്ടണും ഇസ്രായേലിന് പരസ്യമായ സഹായം എത്തിച്ചുതുടങ്ങിയതോടെയാണ് ഹമാസുകള്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായിരിക്കുന്നത്. ഹമാസിന്റെ ആറ് മുന്‍നിര നേതാക്കളെ അമേരിക്കന്‍ ചാരവിമാനങ്ങള്‍ കണ്ടെത്തി കഴിഞ്ഞ ദിവസങ്ങളില്‍  കൊലപ്പെടുത്തയോടെ യുദ്ധമുന്നണിയില്‍ ഹമാസിന് നേതാക്കളില്ലാതായി. ഹമാസിന്റെ ആറ് ഉന്നത നേതാക്കളെക്കൂടി ഈ മാസം വകവരുത്താനുള്ള തന്ത്രപരമായ നീക്കങ്ങളിലാണ് അമേരിക്കയും ഇസ്രായേലും.   ഗാസാ മുനമ്പിന്റെ തെക്കുഭാഗം കേന്ദ്രീകരിച്ചാണ് യുദ്ധത്തിന്റെ മൂന്നാം ഘട്ടം പ്ലാന്‍ ചെയ്ത് നടപ്പിലാക്കാന്‍ ഇസ്രായേല്‍ ഉദ്ദേശിക്കുന്നത്.  ഗാസയിലും ഹമാസിന്റെ മുന്‍ ശക്തി കേന്ദ്രമായ ഗാസ സിറ്റിയിലും ഹമാസിന്റെ സംഘടിത സൈനിക സംവിധാനങ്ങള്‍ തകര്‍ക്കുന്നതില്‍ വിജയിച്ചു എന്ന ഉറപ്പോടെയാണ് അവസാനവട്ട പോരാട്ടത്തിന് ഇസ്രായേല്‍ കരുക്കള്‍ നീക്കിവരുന്നത്.  അതിനു മുന്നോടിയായി ഹമാസിന്റെ നേതാക്കളെ ഒന്നാകെ  കൊന്നൊടുക്കുക ആയുധങ്ങള്‍ തകര്‍ക്കുക എന്നീ നീക്കങ്ങള്‍ക്കാണ് ഇസ്രായേല്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്.1948-ല്‍ ഇസ്രായേല്‍ സ്ഥാപിതമായതിന് ശേഷം കണ്ട ഏറ്റവും രക്തരൂക്ഷിതവും ദൈര്‍ഘമേറിയതുമായ ഇസ്രയേല്‍- പലസ്തീന്‍ പോരാട്ടമായി നിലവിലെ യുദ്ധം മാറിയിട്ടുണ്ട്. എന്നാല്‍, യുദ്ധത്തിന് സമീപഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള തീര്‍പ്പുണ്ടാകുമെന്നത് സംബന്ധിച്ച് യാതൊരുവിധ സൂചനയും പുറത്തുവന്നിട്ടുമില്ല.     ഗാസ മുനമ്പില്‍ സെന്‍ട്രല്‍ ക്യാമ്പുകളുടെ പ്രദേശത്തും തെക്കന്‍ ഗാസ മുനമ്പില്‍ ഖാന്‍ യൂനിസ് പ്രദേശത്തുമാണ് ഇസ്രായേല്‍ സേന ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.ഒക്ടോബര്‍ 7നു ഹമാസ് ഇസ്രയേലില്‍ നടത്തിയ മിന്നല്‍ ആആക്രമണത്തെത്തുടര്‍ന്നാരംഭിച്ച യുദ്ധത്തില്‍ ഗാസയില്‍ ഇന്നലെമാത്രം  കൊല്ലപ്പെട്ടത് 200 പേരാണ്. റഫയില്‍ രണ്ട്  അഭയാര്‍ഥി കുടുംബങ്ങള്‍ താമസിച്ചിരുന്ന വീടിനുമേല്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍  കുഞ്ഞുങ്ങളുള്‍പ്പെടെ പത്തു പേരാണ്  മരിച്ചത്.യുദ്ധം ഏറെക്കുറെ വിജയത്തിന്റെ ഘട്ടത്തിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍  വടക്കന്‍ ഗാസയില്‍നിന്നു സൈന്യത്തെ പിന്‍വലിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍  1200 പേരെ വധിക്കുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്ത സാഹചര്യത്തില്‍  ഹമാസിനെ നശിപ്പിക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് ഇസ്രായേല്‍ സേന  ആവര്‍ത്തിക്കുന്നു.   തൊട്ടുപിന്നാലെ ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചു. ഗാസയില്‍ ആഴ്ചകളോളം കനത്ത ബോംബാക്രമണം നടത്തിയാണ് ഇസ്രയേല്‍ ഇതിന് മറുപടി നല്‍കിയത്. ഹമാസിനെ ഇല്ലാതാക്കണമെന്നതും അവര്‍ ഇപ്പോഴും ബന്ധിയാക്കി വച്ചിരിക്കുന്ന തടവുകാരെ മോചിപ്പിക്കുകയെന്നതുമാണ് യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ എന്ന് അവര്‍ വ്യക്തമാക്കി. ഇസ്രായേലിന്റെ ആക്രമണത്തില്‍ ഗാസയിലെ ഭൂരിഭാഗം പ്രദേശങ്ങളും തകന്നു കഴിഞ്ഞു.
ഇന്നലത്തെ ആക്രമണങ്ങളില്‍ ഗാസയിലെ വാര്‍ത്താവിനിമയ സംവിധാനം വീണ്ടും തകരാറിലായിരിക്കുന്നു.  അധിനിവേശ വെസ്റ്റ് ബാങ്കിലെ അല്‍ മസാറ, റാല്ല, ബിഡിയ, സാല്‍ഫിത്, നാബ്ലൂ എന്നിവിടങ്ങളില്‍ കനത്ത ആക്രമണമാണ് ഇന്നലെ  ഉണ്ടായത്. വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഒട്ടേറെ വീടുകള്‍ ഇസ്രായേല്‍ തകര്‍ത്തു.       ലബനോനില്‍ നിന്ന് ഇസ്രയേലിലെ തര്‍ക്കപ്രദേശമായ ഷേബ ഫാംസ് പ്രദേശത്തേക്കു നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആക്രമണകാരികളെ  വധിച്ചതായി ഇസ്രയേല്‍ സേന അറിയിച്ചു. ഇസ്രായേലിലേക്ക് ചെങ്കടല്‍ വഴി വരുന്ന കപ്പലുകളെ ആക്രമിക്കുന്ന ഹൂതികള്‍ക്കെതിരെ അമേരിക്കയും  ബ്രിട്ടനും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.യുദ്ധം തുടരുകയും മരണസംഖ്യ ഭീമമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലവിലെ യുദ്ധം എന്നു അവസാനിക്കുമെന്നത് സംബന്ധിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ഗാസയില്‍ ദീര്‍ഘകാല സൈനിക സാന്നിധ്യം നിലനിര്‍ത്താനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. പുനര്‍നിര്‍മാണത്തിന് വര്‍ഷങ്ങള്‍ സമയമെടുക്കും. അതിന് ആര് പണം മുടക്കും എന്നതിന് വ്യക്തതയുമില്ല.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (5 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (5 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (5 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (6 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (6 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (6 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (6 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (6 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (7 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (7 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (8 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (9 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (10 hours ago)

Malayali Vartha Recommends