Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..


ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..


ഡാഷ് മോനേ രേവന്താ എന്ന പ്രയോഗം മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞുകുത്തുന്നു.. ഡിയര്‍ ശ്രീ. രേവന്ത് റെഡ്ഡി എന്ന അഭിസബോധനയോടെ മുഖ്യമന്ത്രിയുടെ കത്ത് പുറത്ത്..


'മഹാദുരന്തം' ഒഴിവായത് വെറും 90 മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ..അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം നനഞ്ഞ പടക്കമായി..അമേരിക്കയും ഇറാനും കൂട്ടുകാരാകുമോ? യുദ്ധം അവസാനിച്ചു..


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ

ഇസ്രയേല്‍ അടുത്ത കുറിവച്ചിരിക്കുന്നത് ഹൂതികള്‍ക്കോ ? ഹുദൈദ തുറമുഖം കത്തിക്കാന്‍ ഇറങ്ങി ഐ ഡി എഫ് ! ഭീകര തലവന്മാര്‍ മാളത്തിലൊളിച്ചു, തൂക്കിയെടുക്കാന്‍ ജൂതപ്പട...ഇനി നടക്കാന്‍ പോകുന്നത് ഘോരയുദ്ധമെന്ന് ഭയപ്പെട്ട് ലോകരാജ്യങ്ങള്‍

31 JULY 2024 06:25 PM IST
മലയാളി വാര്‍ത്ത

More Stories...

'മഹാദുരന്തം' ഒഴിവായത് വെറും 90 മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ..അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം നനഞ്ഞ പടക്കമായി..അമേരിക്കയും ഇറാനും കൂട്ടുകാരാകുമോ? യുദ്ധം അവസാനിച്ചു..

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....

മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..

ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..

ഇറാനില്‍ കയറി ഇസ്മയില്‍ ഹനിയയെ തീര്‍ത്തു ഇനി ലക്ഷ്യം ഹിസ്ബുള്ളയും ഹൂതി സംഘങ്ങളും. ഭീകര തലവന്മാര്‍ പേടിച്ച് ഓട്ടം തുടങ്ങി. ഇസ്രയേല്‍ അടുത്ത കുറിവച്ചിരിക്കുന്നത് ഹൂതികള്‍ക്കോ ? ഹുദൈദ തുറമുഖത്ത് ആക്രമണം. ഹൊദെയ്ദയ്‌ക്കെതിരായ ഇസ്രായേല്‍ ആക്രമണം 'യുദ്ധത്തിലെ ഒരു പ്രധാന വഴിത്തിരിവ്' ആണെന്ന് നിരീക്ഷകര്‍ ..അന്താരാഷ്ട്ര സമൂഹത്തെ സംബന്ധിച്ചിടത്തോളം, ഹൊദൈദ തുറമുഖംഹൂതികള്‍ക്ക് മാത്രമല്ല, യെമനു മൊത്തത്തില്‍ പ്രധാനമാണ്. 'തുറമുഖ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുന്നതിനായി ഹൊദൈദയ്ക്ക് ചുറ്റും വെടിനിര്‍ത്തല്‍ നിരീക്ഷിക്കാന്‍ യുഎന്‍ ഒരു പ്രത്യേക സംവിധാനം 2018 മുതല്‍ നിലനിര്‍ത്തുന്നുണ്ട്

2018ല്‍, അനുകൂല യെമന്‍ സേന തലസ്ഥാനമായ സനയില്‍ ആധിപത്യം ഉറപ്പിച്ച ശേഷം ഹൂതി വിമതര്‍ നിയന്ത്രിക്കുന്ന ഹൊദൈദ തുറമുഖ നഗരത്തിലേക്ക് മുന്നേറിയിരുന്നു.ഹൊദൈദയുടെ തെക്ക് തീരപ്രദേശത്ത് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തെ നേരിടാനാകാതെ ഹൂതികള്‍ പരാജയം സമ്മതിച്ചു. ഹൊദൈദ തുറമുഖം യെമനികള്‍ക്ക് ഏറെ പ്രധാനപ്പെട്ടജീവനാഡി തന്നെയാണ് .. രാജ്യത്തേയ്ക്കുള്ള ഭൂരിഭാഗം മാനുഷിക സഹായവും സാമ്പത്തിക വസ്തുക്കളും ഹൊദൈദ തുറമുഖം വഴിയാണ് എത്തുന്നത് ..ഇവിടെയുണ്ടാകുന്ന ചെറിയ ഒരു പ്രശ്‌നം പോലും രാജ്യത്തെ സമ്പദ് വ്യവസായെ തന്നെ താറുമാറാക്കിയേക്കാം

അതുകൊണ്ടുതന്നെ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള മാനുഷിക സംഘടനകള്‍, രാജ്യത്തു ഒരു ക്ഷാമം ഒഴിവാക്കാന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു.. അന്നുമുതല്‍ ഹൊദൈദയുടെ നിയന്ത്രണം ഹൂതികള്‍ ഏറ്റെടുത്തിയിരിക്കുകയാണ് , ഇപ്പോള്‍ ഇസ്രായേല്‍ ഹൊദൈദ പിടിച്ചെടുത്തിരിക്കുകയാണ്.

ജൂലായ് 20ന് പെട്രോളിയം സംഭരണ ടാങ്കുകളിലും തുറമുഖത്തിനടുത്തുള്ള ഒരു പവര്‍ സ്റ്റേഷനിലും നടത്തിയ ആക്രമണത്തില്‍ ആറ് യെമന്‍ പെട്രോളിയം കമ്പനി തൊഴിലാളികള്‍ കൊല്ലപ്പെടുകയും 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂതി അധികൃതര്‍ അറിയിച്ചു. 100,000 ലിറ്ററിലധികം (26,400 ഗാലന്‍) ഇന്ധനം ടാങ്കുകളിലുണ്ടെന്ന്, യെമന്‍ പെട്രോളിയം കമ്പനിയുടെ ഉടമസ്ഥതയിലുള്ളതോ അല്ലെങ്കില്‍ ടാങ്കുകളില്‍ സ്ഥലം വാടകയ്‌ക്കെടുക്കുന്ന സ്വതന്ത്ര വ്യവസായികളുടേതോ ആണെന്ന് സ്റ്റഡീസ് ആന്‍ഡ് ഇക്കണോമിക് മീഡിയ സെന്റര്‍ ചെയര്‍മാന്‍ മുസ്തഫ നാസര്‍ പറഞ്ഞു. നാശനഷ്ടങ്ങളുടെ വിലയും നഷ്ടപ്പെട്ട സാധനങ്ങളുടെ മൂല്യവും $100 മില്യണിലധികം വരുമെന്ന് നാസര്‍ കണക്കാക്കി.

ഇസ്രയേലിനെതിരെ ഇതുവരെയുള്ള ഏറ്റവും പ്രധാനപ്പെട്ട ഹൂതി ആക്രമണത്തിന് മറുപടിയായാണ് ഇസ്രായേല്‍ ഹൊദൈദയെ ലക്ഷ്യമിട്ടത് ജൂലൈ 19 ന് ടെല്‍ അവീവില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ ആക്രമണത്തിന് മറുപടിയായി ഹൂതികള്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും 'വേദനാജനകമായ മറുപടി' ഇസ്രായേലിന് പ്രതീക്ഷിക്കാമെന്നും വക്താവ് മുഹമ്മദ് അല്‍ ബുഖൈതി മാധ്യമങ്ങളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്

ചെങ്കടലിലെ കപ്പല്‍ ഗതാഗതത്തിന് നേരെയുള്ള ഹൂതി ആക്രമണങ്ങള്‍ക്ക് മറുപടിയായി ജനുവരി മുതല്‍ യുഎസും യുകെയും യെമനിലെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തിയെങ്കിലും തുറമുഖത്തെ ആക്രമിക്കുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നു.. ഇപ്പോള്‍ ഇസ്രയേലിന്റെ ഹൊദൈദ ആക്രമണം മൂലം തുറമുഖത്ത് ചരക്കുകളുടെയും സേവനങ്ങളുടെയുംവിതരണം തടസ്സപ്പെടുന്നത് കടുത്ത പ്രതിസന്ധി തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹൊദൈദയിലെ പ്രധാന തുറമുഖത്ത് ഇന്ധന വിതരണം തടസ്സപ്പെടുന്നത് പ്രതിസന്ധിയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ് പക്ഷെ ഇതുവരെ , യു എസ്സോ യു കെയോ ഇസ്രായേലിനെ വിമര്‍ശിക്കുകയോ അപലപിക്കുകയോ ചെയ്തിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തില്‍ യെമനിലെ ഏകദേശം 21.6 ദശലക്ഷം ആളുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനുഷിക സഹായം ആവശ്യമാണ്..

പകുതിയിലധികം രാജ്യങ്ങളും ഇസ്രായേലി ആക്രമണത്തിന് മുമ്പ് മതിയായ ഭക്ഷണം കഴിച്ചിരുന്നില്ല. യെമനിലുടനീളം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനാഡിയാണ് ഹൊദൈദ തുറമുഖമെന്ന് യുഎന്‍ മാനുഷിക കാര്യങ്ങളുടെ ചുമതലയുള്ള യുഎന്‍ അണ്ടര്‍സെക്രട്ടറി ജനറലും എമര്‍ജന്‍സി റിലീഫ് കോര്‍ഡിനേറ്ററുമായ ജോയ്‌സ് മസൂയ പ്രസ്താവനയില്‍ പറഞ്ഞു. വരും മാസങ്ങളില്‍ ഭക്ഷണ, പോഷകാഹാര അരക്ഷിതാവസ്ഥ കൂടുതല്‍ വഷളാകുന്നത് തടയണമെങ്കില്‍, ഹൂതി നിയന്ത്രിത പ്രദേശങ്ങളില്‍ ഭക്ഷ്യവിതരണം പുനരാരംഭിക്കുന്നത് നിര്‍ണായകമാണ്. യുഎസും യുകെയും മുമ്പ് ഹൊദൈദ തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കാത്തതിന്റെ കാരണം, തുറമുഖത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന്റെ സാമ്പത്തികവും മാനുഷികവുമായ പ്രാധാന്യം അവര്‍ മനസ്സിലാക്കിയതുകൊണ്ടാണ്,' അതേസമയം തുറമുഖം ഹൂതികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗം കൂടിയാണ് . ഇതുകൊണ്ടുതന്നെയാണ് ഇസ്രായേല്‍ ഇവിടം ആക്രമിച്ചതും..

ഇന്ധന ഇറക്കുമതിയില്‍ നിന്ന് ഹൂതികള്‍ ധാരാളം പണം സമ്പാദിക്കുന്നുണ്ടെന്ന് ഇസ്രായേലിന് അറിയാം,' ഇത്രയും വലിയ അളവിലുള്ള ഇന്ധനം നഷ്ടപ്പെടുന്നത് യെമനിലെ സാമ്പത്തിക നില തകര്‍ക്കും ...പുനര്‍നിര്‍മ്മാണച്ചെലവ് ചെലവേറിയതും പാരിസ്ഥിതിക ചെലവുകളും കൂടാതെ ധാരാളം യെമനികള്‍ ഹൊദൈദ പ്രദേശത്ത് മത്സ്യബന്ധനത്തെ ആശ്രയിക്കുന്നതിനാല്‍. കടലിലേക്കുള്ള എണ്ണ ചോര്‍ച്ചയും ദോഷകരമാകും. ഹൂതികള്‍ ഇസ്രായേലിനെതിരെയുള്ള ആക്രമണം തുടരാനും ചെങ്കടലില്‍ ആക്രമണം നടത്താനും സാധ്യതയുണ്ട്. ഇസ്രയേലി തുറമുഖ നഗരമായ എയിലത്ത് ആക്രമണം നടത്തിയതായി സംഘം ഇതിനകം അവകാശപ്പെട്ടിരുന്നുവെങ്കിലും പ്രശ്‌നം കൂടുതല്‍ രൂക്ഷമായേക്കാം. അതിനാല്‍ തന്നെ ഹൊദൈദ തുറമുഖ ആക്രമണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

NIKESH KUMAR നികേഷിനെ കണ്ടം വഴി ഓടിച്ചു..  (1 hour ago)

ധനനേട്ടവും മംഗള കർമ്മങ്ങളും! തുലാം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (1 hour ago)

NATIONAL കൽപ്പാക്കത്ത് ഇന്ത്യൻ ആണവ വിസ്മയം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മുന്നേറ്റം...  (1 hour ago)

യു.എസിൽ വാഹനമിടിച്ച് 14 മാസത്തോളമായി കോമയിലായിരുന്ന ഇന്ത്യൻ വിദ്യാർഥിനി മരണത്തിന് കീഴടങ്ങി  (1 hour ago)

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യഹർ‌ജിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഇന്നും വാദം തുടരും... ഹർജി തള്ളണമെന്നും രഞ്ജിത്തിനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിടണമെന്നും പ്രോസിക്യൂഷൻ  (2 hours ago)

വിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോറിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം 10-ന് പ്രത്യേക തീവണ്ടി അനുവദിച്ചു  (2 hours ago)

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും  (2 hours ago)

ആർട്ടെമിസ് II ദൗത്യത്തിനും ​ക്രൂ അംഗങ്ങൾക്കും അഭിനനന്ദനവുമായി ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല രം​ഗത്ത്  (2 hours ago)

വഴിവിട്ട പ്രയോഗം ദേശീയ തലത്തിൽ തന്നെ ചർച്ചയായി  (3 hours ago)

. നിലവിലെ 5.25 ശതമാനത്തിൽ തന്നെ തുടരാൻ തീരുമാനം  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി... 43 കേന്ദ്രങ്ങളിലാണ് വിതരണം, പല കേന്ദ്രങ്ങളിലും വൻ തിരക്ക്....  (3 hours ago)

ceasefire യുദ്ധം അവസാനിച്ചു  (4 hours ago)

കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവം...  (4 hours ago)

തുടരണം - മൈക്രോതിയേറ്റർ റീൽസ് പ്രകാശനം ചെയ്തു... നിശബ്ദപ്രചരണ നാളിൽ കാണുവാൻ കലാപ്രതിഭകളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ 12 മൈക്രോ തിയേറ്റർ റീൽസുകൾ  (4 hours ago)

Malayali Vartha Recommends