Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

കേരളത്തിലെ മിക്ക റെയില്‍വേ സ്റ്റേഷനുകളിലും ദുരിതാശ്വാസക്കാര്‍ക്കുള്ള ടണ്‍ കണക്കിന് സാധനം  പാഴാകുന്ന കാഴ്ച്: ക്യാമ്പുകള്‍ പലതും പട്ടിണിയില്‍; ആവേശം കുറഞ്ഞതോടെ ക്യാമ്പുകള്‍ ദാരിദ്രത്തിലേക്ക് 

31 AUGUST 2018 10:06 AM IST
മലയാളി വാര്‍ത്ത

ദുരിതബാധിതര്‍ക്കായി ട്രെയിനില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നതു ടണ്‍കണക്കിന് സാധനങ്ങള്‍. ഇവ ആരും ഏറ്റെടുക്കാതെ റെയില്‍വേ സ്‌റ്റേഷനുകളിലും മറ്റിടങ്ങളിലും കെട്ടിക്കിടക്കുകയാണ്. പല ക്യാമ്പുകളും പിരിച്ചുവിട്ടതോടെ സാധനങ്ങള്‍ എത്തിക്കുന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ആശയക്കുഴപ്പമുണ്ട്. മരുന്നുകള്‍, വസ്ത്രങ്ങള്‍, ബിസ്‌കറ്റ്, ബ്രെഡ് എന്നിവയാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം ട്രെയിന്‍ മാര്‍ഗം മുംെബെയില്‍ നിന്നും ചൈന്നെയില്‍ നിന്നും ടണ്‍കണക്കിന് സാധനങ്ങളെത്തി. 

ഇറക്കിയ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇവ വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതായി ജില്ലാ ഭരണകൂടം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും നിരവധി സാധനങ്ങള്‍ എത്തുന്നതു പ്രതിസന്ധിയുണ്ടാക്കുന്നു. കുറച്ച് ലോഡുകള്‍ മാത്രമാണ് മാറ്റുന്നത്. മാറ്റിയ സാധനങ്ങള്‍ ഗോഡൗണില്‍ കെട്ടിക്കിടക്കുകയാണ്. ഇതുകൂടാതെ വിവിധ സന്നദ്ധ സംഘടനകള്‍ എത്തിച്ച സാധനങ്ങളും പൂര്‍ണമായും വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സാമഗ്രികള്‍ നശിക്കുന്ന സ്ഥിതിയാണുള്ളത്. 
ബിരിയാണിയും പൊതിച്ചോറും ഒഴുകിയെത്തിയ ക്യാമ്പുകളിലിപ്പോള്‍ കഞ്ഞിയും ചമ്മന്തിയും മാത്രം. വച്ചുകഴിക്കാന്‍ ബാക്കിയുള്ളത് നേരത്തേയെത്തിച്ച അരിയും സവോളയും മാത്രം. പ്രളയത്തിന്റെ ആദ്യ ദിനങ്ങളില്‍ നിരവധി സംഘടനകള്‍ ഇവര്‍ക്കു സഹായവുമായി ഉണ്ടായിരുന്നു. ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമൊക്കെ എത്തിച്ചു നല്‍കാന്‍ കൂട്ടത്തിരക്കുമായിരുന്നു. ബിരിയാണിയും ചിക്കനും പുട്ടും ഉപ്പുമാവുമൊക്കെ ക്യാമ്പുകളില്‍ യഥേഷ്ടം എത്തിക്കാന്‍ ആളുകള്‍ മത്സരമായിരുന്നു. എന്നാല്‍ ബാക്കി ക്യാമ്പുകളൊക്കെ പിരിച്ചു വിട്ടതോടെ ഇങ്ങോട്ട് ആരും തിരിഞ്ഞ് നോക്കാതെയായി. അരിയും സവോളയും പരിപ്പും മാത്രമാണ് ഇപ്പോള്‍ ക്യാമ്പിലുള്ളത്. പച്ചക്കറികള്‍ കിട്ടാനെയില്ല. മഴക്കെടുതിയില്‍ സര്‍വതും നഷ്ടപ്പെട്ടതിനാല്‍ മേടിക്കാന്‍ പണവുമില്ല. രാവിലെ മുതല്‍ കഞ്ഞിയും സവോളക്കറിയുമാണു ക്യാമ്പിലെ ഭക്ഷണം. ഇതിനിടെ ക്യാമ്പു പിരിച്ചു വിടുമെന്ന മുന്നറിയിപ്പും കിട്ടി.

വീടില്ലാത്തതിനാല്‍ എങ്ങോട്ടു മാറുമെന്നറിയാതെ നിസഹായതയിലാണ് ഈ കുടുംബങ്ങള്‍. വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ മാത്രമാണ് ഇപ്പോള്‍ ക്യാമ്പുകളിലുള്ളത്. പ്രളയത്തിന്റെ തീവ്രത കുറഞ്ഞതോടെ ക്യാമ്പുകളില്‍നിന്നു സന്നദ്ധപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പിന്‍വലിഞ്ഞു. പ്രളയക്കെടുതിയില്‍ കൂടുതല്‍ ദുരന്തം നേരിട്ട പറവൂര്‍ ടൗണ്‍ഹാളില്‍ മാത്രം അമ്പതോളം കുടുംബങ്ങളാണു കഴിയുന്നത്. ഇവരില്‍ ഭൂരിഭാഗത്തിന്റെയും വീടുകള്‍ പൂര്‍ണമായി തകര്‍ന്നവരാണ്. ബാക്കിയുള്ളവരുടെത് വാസയോഗ്യവുമല്ല. പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ക്യാമ്പിലുണ്ട്. സര്‍ക്കാര്‍ ശക്തമായി ഇടപെട്ടില്ലെങ്കില്‍ ആവശ്യ വസ്തുക്കളെല്ലാം നശിച്ച് കേരളത്തില്‍ മാലിന്യക്കൂമ്പാരമാകുമെന്നതില്‍ തര്‍ക്കമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (2 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (2 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (2 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (2 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (2 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (2 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (2 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (3 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (3 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (3 hours ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (3 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (3 hours ago)

Malayali Vartha Recommends