Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

അന്തംവിട്ട് പോലീസ്... വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം മുങ്ങിയ കാമുകനെ കണ്ടെത്താന്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ അന്വേഷണം തുടരുന്നു; എല്ലാ പിന്തുണയും നല്‍കി പോലീസ്; കാട്ടാക്കട സ്വദേശിക്ക് തൃശൂരിലും കേസ്

16 NOVEMBER 2019 02:50 PM IST
മലയാളി വാര്‍ത്ത

അന്യനാട്ടില്‍ പോയി അടിച്ച് പൊളി ജീവിതം നയിച്ച് പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്ന മലയാളികള്‍ കുറവല്ല. അവരുടെ വലയില്‍ വീണ് കാര്യം നടത്തി മുങ്ങുന്നവര്‍ ചിലപ്പോഴെങ്കിലും കുടുങ്ങുകയും ചെയ്യും. പക്ഷെ അവരുടെ കുടുംബ പശ്ചാത്തലം കാണുമ്പോഴാണ് ദരിദ്രാവസ്ഥ മനസിലാക്കുന്നത്. ഇതിന് സമാനമാണ് തിരുവനന്തപുരം കാട്ടാക്കടയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങിയ കാമുകനെ കണ്ടെത്താന്‍ അന്വേഷണവുമായി ബംഗളൂരു സ്വദേശിയായ യുവതിയാണ് രംഗത്തെത്തിയിരിക്കുന്നത്. വീട്ടുകാര്‍ ഉപേക്ഷിച്ച പെണ്‍കുട്ടി അഭയകേന്ദ്രത്തില്‍ താമസിച്ച് കേരള പോലീസിന്റെ സഹായത്തോടെയാണ് യുവാവിനെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശിയായ 25 കാരനായ മുഹമ്മദ് ദിലീപിനെതിരേയാണ് പെണ്‍കുട്ടി കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കെതിരേ തൃശൂരിലും കേസ് ഉണ്ടെന്നതിനാല്‍ തൃശ്ശൂര്‍ പോലീസും അന്വേഷിക്കുന്നുണ്ട്.

ഒരു വര്‍ഷം മുന്‍പ് പഠനത്തിനിടെ ബെംഗളൂരുവില്‍ വച്ചാണ് മുഹമ്മദ് ദിലീപും പെണ്‍കുട്ടിയും പരിചയപ്പെടുന്നത്. പ്രേമം നടിച്ച് പെണ്‍കുട്ടിയെ വളച്ചെടുത്ത് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. ഗര്‍ഭിണിയായെന്ന് അറിഞ്ഞതോടെ ഇയാള്‍ സ്ഥലം വിട്ടു. സംഭവം അറിഞ്ഞ സ്വന്തംവീട്ടുകാരും പെണ്‍കുട്ടിയെ കൈയൊഴിഞ്ഞു.ഇതോടെയാണ് പെണ്‍കുട്ടി കാമുകന് വേണ്ടി അന്വേഷണം തുടങ്ങിയത്.

മാസങ്ങള്‍ക്ക് മുന്‍പ് ഇയാളെ അന്വേഷിച്ച് തിരുവനന്തപുരത്തെത്തിയ പെണ്‍കുട്ടി പൊലീസിനെ സമീപിച്ചു. മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. പെണ്‍കുട്ടി ആത്മഹത്യയ്ക്കും ശ്രമിച്ചു. കേസ് എടുത്ത മ്യൂസിയം പൊലീസ് മുഹമ്മദ് ദിലീപിനെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി. വിവാഹം കഴിക്കാമെന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിലും യുവാവ് സമ്മതിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും വിവാഹം കഴിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് വീണ്ടും പെണ്‍കുട്ടി എത്തിയത്.

തിരുവനന്തപുരത്തെത്തി അന്വേഷിച്ചപ്പോള്‍ മുഹമ്മദ് ദിലീപ് മുങ്ങിയെന്നും മനസിലായി. വീട്ടുകാരോട് ചോദിച്ചപ്പോള്‍ അവര്‍ക്കും അറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞു. ഇതോടെ പെണ്‍കുട്ടി റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തുടര്‍ന്ന് കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലുമാക്കി. കഴിഞ്ഞ വ്യാഴാഴ്ച കാട്ടാക്കട മജിസ്‌ട്രേറ്റിന് മുന്നിലും പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി മൊഴി നല്‍കി. ഇതോടെ എഫ് ഐ ആര്‍ വന്നു.

അന്വേഷണത്തില്‍ മുഹമ്മദ് ദിലീപിനെതിരേ സമാനമായ ആരോപണങ്ങള്‍ പലരും ഉന്നയിച്ചിട്ടുള്ളതായി മനസിലായെന്ന് കാട്ടാക്കട സി.ഐ. ബിജു കുമാര്‍ പറഞ്ഞു. ഇയാള്‍ക്കെതിരേ ഒരു കേസ് തൃശ്ശൂരിലും ഉണ്ട്. അവിടെയും അന്വേഷണം നടക്കുന്നതായി സി.ഐ. പറഞ്ഞു.

നിരവധി സമാന പരാതികളാണ് ബംഗളരൂവില്‍ നിന്നും വരുന്നത്. ബംഗളൂരുവില്‍ മലയാളി യുവതിയെ മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു പരാതിയെ തുടര്‍ന്ന് മലപ്പുറം വളാഞ്ചേരി സ്വദേശിയായ അജ്മല്‍ ബാബുവിനെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയുമായി ഇയാള്‍ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. എന്നാല്‍ പ്രണയത്തിനൊടുവില്‍ യുവതി ഗര്‍ഭിണിയായതോടെ ഇയാള്‍ നാട്ടിലേക്ക് കടക്കുകയായിരുന്നു. 1.07 ലക്ഷം രൂപ തട്ടിയെടുത്തതിനു ശേഷമാണ് അജ്മലിനെ കാണാതായത്.തുടര്‍ന്ന് ഈ യുവതിയെ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും പറഞ്ഞു നാട്ടിലേക്കു വിളിച്ചു വരുത്തിയ ശേഷം യുവതിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമെതിരെയാണ് അജ്മല്‍ മുഹമ്മദിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (48 minutes ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (52 minutes ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (1 hour ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (1 hour ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (1 hour ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (1 hour ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (2 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (3 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (3 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (3 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (4 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (4 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (5 hours ago)

Malayali Vartha Recommends