Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം നല്‍കിയതെന്ന് ചെന്നിത്തല; മൊഴി മറ്റൊരു ദിവസം രേഖപ്പെടുത്തും...


19കാരിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍: മദ്യലഹരിയില്‍ ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്റെ സമ്മതമൊഴി


തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ബിജെപി വെച്ചിട്ടുള്ള ബോർഡ്, തോരണങ്ങൾ എന്നിവ പ്രവർത്തകർ നീക്കം ചെയ്യും; സാമഗ്രികൾ നീക്കം ചെയ്യുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉത്തരവാദിത്തമാണ് എന്ന് സന്ദീപ് വാചസ്പതി


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്

മോദിക്കെതിരെ പറയുന്ന കുഞ്ഞാലിക്കുട്ടിയുടെ വായടയും; വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ബാങ്ക് ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നു; എൻഫോഴ്സ്മെന്റ് ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം തുടങ്ങിയത് പാലാരിവട്ടം ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതിനിടയിൽ സമ്പാദിച്ച കോടികൾ മറ്റൊരു അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന കേസിൽ

24 JANUARY 2020 12:58 PM IST
മലയാളി വാര്‍ത്ത

പൗരത്വ നിയമ വിഷയത്തിൽ കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ സ്റ്റാന്റിൽ പിടിക്കാൻ വിശ്വസ്തൻ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ബാങ്ക് ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നു.

കുഞ്ഞാലിക്കുട്ടിയാണ് കേന്ദ്ര സർക്കാരിനെതിരെ ആദ്യം സുപ്രീം കോടതിയെ സമീപിച്ച നേതാവ്. സുപ്രീം കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ ഹർജി ദേശീയ ശ്രദ്ധ നേടി.

പാലാരിവട്ടം ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതിനിടയിൽ സമ്പാദിച്ച കോടികൾ മറ്റൊരു അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന കേസിലാണ് എൻഫോഴ്സ്മെന്റ് ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം തുടങ്ങിയത്.

കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറിനെ ഹൈക്കോടതിയാണ് കക്ഷി ചേർത്തത്. ഇബ്രാഹിംകുഞ്ഞിന് എതിരെയുയർന്ന ആരോപണങ്ങളിൽ പി.കെ. കുഞ്ഞാലികുട്ടിയുടെ പേരും ഏറെക്കാലം പറഞ്ഞു കേട്ടിരുന്നു. എന്നാൽ മുസ്ലീം ലീഗും സി പിഎമ്മും തമ്മിൽ പൗരത്വ വിഷയത്തിൽ കൈകോർത്തതോടെ പി.കെ കുഞ്ഞാലികുട്ടിയെയും ഇബ്രാഹംകുത്തിനെയും സർക്കാർ രക്ഷപ്പെടുത്തി.

ഇതിനിടയിൽ കളമശേരി സ്വദേശി ഗിരീഷ് ബാബു ഹൈക്കോടതിയിൽ നൽകിയ പരാതിയിലാണ് അന്വേഷണത്തിന്റെ വിശദാംശങ്ങൾ കോടതി ആവശ്യപ്പെട്ടത്. തുടർന്ന് ഹർജി പരിഗണിക്കുന്നത് ഫെബ്രുവരി 18ലേക്ക് മാറ്റി. ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യകട്ട് ചെയ്യാനുള്ള അപേക്ഷ നവർണറുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ ഗവർണർ സർക്കാരിൽ നിന്ന് ചില വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അവ കിട്ടിയാൽ പ്രോസിക്യൂഷന് അനുമതി നൽകുമെന്നാണ് മനസിലാക്കുന്നത്.

കോടികൾ ഇബ്രാഹിംകുഞ്ഞ് വെട്ടിച്ചു എന്നാണ് ആരോപണം. എന്നാൽ സർക്കാർ സ്ഥാപനങ്ങളാണ് പാലം നിർമ്മിച്ചതെന്നും താൻ നിരപരാധിയാണെന്നും മുൻമന്ത്രി വാദിച്ചു. ടി.ഒ. സൂരജ് , മുഹമ്മദ് ഹനീഷ് തുടങ്ങിയ ഐ എ എസ് ഉദ്യോഗസ്ഥരുടെ തലയിൽ ആരോപണങ്ങൾ തള്ളാനും മന്ത്രി ശ്രമിച്ചു. എന്നാൽ ടി.ഒ. സൂരജ് മന്ത്രിയുടെ വാദം തള്ളി രംഗത്തെത്തി.

മുൻമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിച്ചിരുന്ന ടി.ഒ. സൂരജ് ഇപ്പോൾ തീർത്തും നിശബ്ദനാണ്. അദ്ദേഹത്തെ ലീഗ് നേതാക്കൾ ഒരുക്കിയെന്നാണ് വിവരം. ജയിലിൽ നിന്ന് ജയിലിലേക്ക് പോകുമ്പോൾ ദൃശ്യമാധ്യമങ്ങളോട് ഇബ്രാഹിംകുഞ്ഞിനെതിരെ സംസാരിച്ചിരുന്ന സൂരജ് എവിടെ പോയൊളിച്ചു എന്ന് ആർക്കുമറിയില്ല.

ഇടത്സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന കുഞ്ഞാലിക്കുട്ടി ഇബ്രാഹിംകുഞ്ഞിന്റെ കേസ് നൈസായി ഒതുക്കി. ഇപ്പോഴത്തെ അഴിമതികൾ അടുത്ത സർക്കാർ ഒതുക്കണമെങ്കിൽ പരസ്പര സഹായം കൂടിയേ തീരൂ എന്ന് അറിയാവുന്ന പിണറായി സൂരജിനെ പോലും സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് . പൊടുന്നനെ പാലാരിവട്ടം വാർത്തകളിൽ നിന്ന് മറഞ്ഞു. എങ്ങനെയെങ്കിലും പാലം അറ്റകുറ്റ പണി നടത്തി തുറന്നു കൊടുക്കാനാണ് സർക്കാരിന് ധ്യതി. അഴിമതിയെ കുറിച്ചുള്ള അന്വേഷണം മന്ദഗതിയിൽ മതിയെന്ന നിദ്ദേശവും സർക്കാർ വിജിലൻസിന് നൽകി.

മുമ്പ് റെജീന കേസിൽ കുരുങ്ങി കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജിവച്ചപ്പോൾ പകരം മന്ത്രിയായത് ഇബ്രാഹിംകുഞ്ഞാണ്. ലീഗിൽ കുഞ്ഞാലികുട്ടിക്ക് വിശ്വസ്തനാണ് ഇബ്രാഹിംകുഞ്ഞ്. മന്ത്രിയായിരുന്ന കാലയളവിൽ പൊതുമരാമത്ത് വകുപ്പിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് കുഞ്ഞാലിക്കുട്ടിയാണെന്ന് ആരോപണം ഉയർന്നിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിൽ ഏറ്റവുമധികം അഴിമതി നടന്ന വകുപ്പായിരുന്നു പൊതുമരാമത്ത്. നരേന്ദ്രമോദിയുടെ ലക്ഷ്യം ലീഗിന്റെ വായടപ്പിക്കുക എന്നതാണ്. അതിന് കുഞ്ഞാലിക്കുട്ടിയെ കേസിൽ കുരുക്കുന്നതാണ് ഉത്തമമെന്ന് കേന്ദ്ര സർക്കാരിനറിയാം. അതാണ് ഇപ്പോൾ നടക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ വിരൽ ഞൊടിച്ചു! ഖലിസ്ഥാൻ തീവ്രവാദികളുടെ കട്ടയും പടവും മടക്കി യു കെ പണി ആശാൻ തന്നിരിക്കും.. ഇന്ത്യക്കിട്ട് പണിഞ്ഞിട്ട് സുഖിക്കാമെന്ന് ഒരുത്തനും കരുതണ്ട  (6 hours ago)

തൊട്ടാൽ പാകിസ്ഥാൻ ചാരം ഇന്ത്യൻ ആയുധപ്പുരയിൽ വജ്രായുധത്തിന്റെ കരുത്ത് ആ വമ്പൻ ഒരുങ്ങി  (6 hours ago)

ഉറക്കത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം: ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍  (6 hours ago)

നടിയെ ആക്രമിച്ച കേസില്‍ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച് അഭിഭാഷക അസോസിയേഷന്‍  (6 hours ago)

അമ്പമ്പോ !!എന്തൊരു തിരക്ക് !! നാട്ടിലേയ്ക്ക് പണമയയ്ക്കാൻ ഇത് ബെസ്ററ് ടൈം .... ഇരട്ടി ലാഭമെന്ന് പ്രവാസികൾ  (6 hours ago)

മലയാളികളെ ഞങ്ങൾക്ക് വേണ്ട !! UAE പ്രൊഫഷണലുകൾക്ക് തിരിച്ചടി !! ചെറുകിട സ്ഥാപനങ്ങൾ പൂട്ടി നാടുവിടാനൊരുങ്ങി പ്രവാസികൾ  (6 hours ago)

2026 ഓടെ യുഎഇയിൽ 'പഞ്ചസാര അളവ് നോക്കി' നികുതി!! പ്ലാസ്റ്റിക്കിന് പൂർണ നിരോധനം വാറ്റ് നിയമങ്ങൾ ലളിതമാക്കുന്നു  (6 hours ago)

മന്ത്രിമാർ പോര ...മുഖ്യമന്ത്രി എത്തീരിക്കണം...!കട്ടായം പറഞ്ഞ് ഗവർണർ..!മന്ത്രിമാരെ രാജ്ഭവനിൽ നിന്ന് ഇറക്കിവിട്ടു  (6 hours ago)

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 8 അംഗ സംഘം  (8 hours ago)

ഒന്‍പത് വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ 41 കാരന് ശിക്ഷ വിധിച്ച് കോടതി  (8 hours ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി  (9 hours ago)

മലയാറ്റൂരില്‍ പത്തൊന്‍പതുകാരിയുടെ കൊലപാതകം; ആണ്‍ സുഹൃത്ത് അലന്‍ അറസ്റ്റില്‍  (9 hours ago)

നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ട വിധിയില്‍ നിലപാടുകള്‍ വ്യക്തമാക്കി ഭാഗ്യലക്ഷ്മി  (9 hours ago)

നടിയെ ആക്രമിച്ച കേസ്: എട്ട് വര്‍ഷം മുമ്പുള്ള പത്ര കട്ടിംഗ്‌സ് പങ്കുവച്ച് ജോയ് മാത്യു  (10 hours ago)

തലസ്ഥാനത്തെ വര്‍ണ്ണാഭമാക്കാന്‍ വസന്തോത്സവം-2025 ന് ഡിസംബര്‍ 23 ന് തുടക്കമാകും: പുഷ്പാലങ്കാര മത്സരത്തില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 12 വരെ അപേക്ഷിക്കാം  (10 hours ago)

Malayali Vartha Recommends