Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

സ്കൂൾ വിട്ടയുടൻ കപ്പലണ്ടി കച്ചവടം; പഠിക്കാനായി സ്വന്തമായി അധ്വാനിക്കുന്ന നന്ദകുമാറിന്റെ ജീവിതത്തിൽ വഴിത്തിരിവായത് ആ മനുഷ്യൻ; ഇന്നിപ്പോൾ ആരാ എന്നറിയാമോ നന്ദകുമാർ

24 FEBRUARY 2020 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

ഇപ്പോൾ കൊടുമുടിയുടെ ഉയരത്തിൽ നിൽക്കുന്നവർക്ക് പറയാൻ ചില കഥന കഥകൾ ഉണ്ടാകും. ജീവിതത്തിൽ താണ്ടി വന്ന കല്ലും മുള്ളും നിറഞ്ഞ പാതകൾ... അതെല്ലാം കടന്നിട്ടായിരിക്കാം പലരും ഉന്നതികൾ കീഴടക്കിയത്. അങ്ങനെയുള്ളൊരു മനുഷ്യനെ പരിചയപ്പെടാം.. സ്‌കൂള്‍ വിട്ടാലുടന്‍ റോഡരികില്‍ കപ്പലണ്ടി വില്‍പ്പന നടത്തി . ഇടയ്ക്ക് വീണുകിട്ടുന്ന സമയത്ത് ഹോംവര്‍ക്കും ചെയ്യാറുണ്ട്. ഇങ്ങനെ കപ്പലണ്ടി വിൽക്കലും പഠനവുമൊക്കെയായി കഴിഞ്ഞു വരികയായിരുന്നു ആ മനുഷ്യൻ . രാത്രിയാകുമ്പോള്‍ പട്ടിണി കിടക്കാതെ പഠിക്കാനുള്ള കാശുമായി വാടക വീട്ടിലേക്ക് മടങ്ങി പോകാറുമുണ്ട് ഇദ്ദേഹം. എന്നാൽ ഇപ്പോൾ ആ വ്യക്തി തിരക്കേറിയ ഒരു ഡിസൈനറാണ്. തടിയിലും കല്ലിലും ഗ്രാനൈറ്റിലുമെല്ലാം കംപ്യൂട്ടറിന്റെ സഹായത്തോടെ വിസ്മയം തീര്‍ക്കുന്ന തിരക്കേറിയ ഡിസൈനര്‍ നന്ദകുമാറിന്റെ കുട്ടിക്കാലം ഇങ്ങനെയായിരുന്നു . ഇന്ന് കേരളത്തിനകത്തും പുറത്തുമെല്ലാം നന്ദകുമാറിന്റെ ഡിസൈനിന് ആവശ്യക്കാർ ഏറെയാണ് ഉള്ളത് . തെരുവിലെ കപ്പലണ്ടി കച്ചവടക്കാരനായി നടന്ന രജിത് കംപ്യൂട്ടര്‍ പഠിച്ച് ഡിസൈനറും യുവസംരംഭകനുമായതിനു പിന്നില്‍ ഒരു വലിയ കഥയുണ്ട്.

എസ്.ഡി.വി. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് സ്‌കൂളിന് മുന്നിലെ റോഡിലായിരുന്നു അച്ഛന്‍ മുരുകനൊപ്പം നന്ദകുമാര്‍ കപ്പലണ്ടിക്കച്ചവടം നടത്തിരുന്നത്. പ്ലസ്ടുവിന് ചേര്‍ന്നതോടെ പഠിക്കാന്‍ കൂടുതല്‍ കാശ് വേണമെന്നായി ഇദ്ദേഹത്തിന് . അങ്ങനെ ആലപ്പുഴ കനറാ ബാങ്കിന് മുന്‍ഭാഗത്തായി റോഡരികില്‍ നന്ദകുമാര്‍ സ്വതന്ത്രമായി കപ്പലണ്ടിക്കച്ചവടം തുടങ്ങുകയും ചെയ്തു വന്നു. കപ്പലണ്ടി വാങ്ങാന്‍ ദിവസേന എത്തുന്നവരുടെ കൂട്ടത്തില്‍ കനറാ ബാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സി.ബി.ഐ.ഐ.ടി.)യിലെ കെ.പി. രജിത്തുമുണ്ടായിരുന്നു.

പഠിക്കാനായി സ്വന്തമായി അധ്വാനിക്കുന്ന നന്ദകുമാറിനെ രജിത്ത് ശ്രദ്ധിക്കാൻ തുടങ്ങി . സി.ബി.ഐ.ഐ.ടി.യുടെ സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സിലേക്ക് നന്ദകുമാറിനെയും ചേര്‍ക്കുകയും ചെയ്തു . അവിടെനിന്ന് ഡി.ടി.പി. പഠിച്ചിറങ്ങി. കാനറാ ബാങ്ക് ശാഖകളിലും എറണാകുളത്തെ ഡിസൈനിങ് സ്ഥാപനങ്ങളിലും ജോലി ചെയ്തു തുടങ്ങി ഇദ്ദേഹം. ഒടുവില്‍ തമിഴ്‌നാട്ടിലും ജോലി. അവിടെ നിന്നായിരുന്നു കംപ്യൂട്ടറിലൂടെയുള്ള ഡിസൈനിങ് ശരിക്കും ഇദ്ദേഹം പഠിച്ചത്. പലയിടത്തും ജോലിചെയ്ത് ഒടുവില്‍ നാലുകൊല്ലം ആലപ്പുഴ കൈചൂണ്ടിമുക്കിന് സമീപം നന്ദാ ഡിസൈന്‍സ് എന്ന സ്ഥാപനം തുടങ്ങുകയും ചെയ്തു . ബാങ്ക് വായ്പ എടുത്ത് അവിടേയ്ക്ക് വേണ്ട കംപ്യൂട്ടറില്‍ ഡിസൈന്‍ ചെയ്യാവുന്ന ആധുനിക യന്ത്രങ്ങളും വാങ്ങി ഇദ്ദേഹം . തടി, കല്ല്, ഗ്രാനൈറ്റ് എന്നിവയിലായിരുന്നു കംപ്യൂട്ടര്‍ കൊത്തുപണി തുടങ്ങിയത് . കൂടാതെ, ഗ്രാനൈറ്റിലും തുണിയിലുമെല്ലാം ഫോട്ടോപതിപ്പിച്ചുള്ള എന്‍ഗ്രേവിങ്ങുമുണ്ട്. 3 ഡി ലെറ്റര്‍ മേക്കിങ്, എല്‍.ഇ.ഡി. സൈന്‍ ബോര്‍ഡ്‌സ്, ഇന്റീരിയര്‍ ഡിസൈനിങ് തുടങ്ങിയവയെല്ലാം നന്ദകുമാര്‍ ചെയ്യും. കേരളത്തിനകത്തും പുറത്തുമായി ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. സിനിമയിലേക്കും ഡിസൈനുകള്‍ നല്‍കുന്നുണ്ട് .ഇത്തരത്തിൽ ജീവിതത്തിൽ കൊടുമുടിയിൽ നിൽക്കുന്നവർക്ക് കടന്നു വന്ന കഥന കഥ പറയാനുണ്ടാകും .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (6 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (6 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (7 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (7 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (8 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (8 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (8 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (8 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (8 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (9 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (10 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (10 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (10 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (11 hours ago)

Malayali Vartha Recommends