Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിന്റെ ചാറ്റ് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിനുള്ള സി പി എമ്മിന്റെ തുറുപ്പു ചീട്ട്.. നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി വളരെ പ്രമുഖനായ മറ്റൊരു കോൺഗ്രസ് നേതാവിന്റെ രഹസ്യം ഉടൻ പുറത്താകും..


ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയ്ക്ക് സമീപമുള്ള ഒരു സംശയാസ്പദമായ ഭൂഗർഭ അറകൾ...ഏകദേശം 4,000-5,000 ചതുരശ്ര അടി വിസ്തീർണ്ണം..വലിയ ഭാഗങ്ങൾ ഭൂനിരപ്പിൽ നിന്ന് 7-8 അടി താഴെയാണ്..


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..

സ്കൂൾ വിട്ടയുടൻ കപ്പലണ്ടി കച്ചവടം; പഠിക്കാനായി സ്വന്തമായി അധ്വാനിക്കുന്ന നന്ദകുമാറിന്റെ ജീവിതത്തിൽ വഴിത്തിരിവായത് ആ മനുഷ്യൻ; ഇന്നിപ്പോൾ ആരാ എന്നറിയാമോ നന്ദകുമാർ

24 FEBRUARY 2020 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.... കേസിന്റെ വിധി പ്രസ്താവിക്കുന്ന തീയതിയും ഇന്നു തീരുമാനിച്ചേക്കും

രാഹുൽ മാങ്കൂട്ടത്തിന്റെ ചാറ്റ് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിനുള്ള സി പി എമ്മിന്റെ തുറുപ്പു ചീട്ട്.. നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി വളരെ പ്രമുഖനായ മറ്റൊരു കോൺഗ്രസ് നേതാവിന്റെ രഹസ്യം ഉടൻ പുറത്താകും..

ചരിത്രത്തിലാദ്യമായി പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ ‘ബൗൺസേഴ്സിനെ’ നിയോഗിച്ചു

മലപ്പുറത്ത് കുടുംബവഴക്കിനെ തുടർന്ന് അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി...

ഇപ്പോൾ കൊടുമുടിയുടെ ഉയരത്തിൽ നിൽക്കുന്നവർക്ക് പറയാൻ ചില കഥന കഥകൾ ഉണ്ടാകും. ജീവിതത്തിൽ താണ്ടി വന്ന കല്ലും മുള്ളും നിറഞ്ഞ പാതകൾ... അതെല്ലാം കടന്നിട്ടായിരിക്കാം പലരും ഉന്നതികൾ കീഴടക്കിയത്. അങ്ങനെയുള്ളൊരു മനുഷ്യനെ പരിചയപ്പെടാം.. സ്‌കൂള്‍ വിട്ടാലുടന്‍ റോഡരികില്‍ കപ്പലണ്ടി വില്‍പ്പന നടത്തി . ഇടയ്ക്ക് വീണുകിട്ടുന്ന സമയത്ത് ഹോംവര്‍ക്കും ചെയ്യാറുണ്ട്. ഇങ്ങനെ കപ്പലണ്ടി വിൽക്കലും പഠനവുമൊക്കെയായി കഴിഞ്ഞു വരികയായിരുന്നു ആ മനുഷ്യൻ . രാത്രിയാകുമ്പോള്‍ പട്ടിണി കിടക്കാതെ പഠിക്കാനുള്ള കാശുമായി വാടക വീട്ടിലേക്ക് മടങ്ങി പോകാറുമുണ്ട് ഇദ്ദേഹം. എന്നാൽ ഇപ്പോൾ ആ വ്യക്തി തിരക്കേറിയ ഒരു ഡിസൈനറാണ്. തടിയിലും കല്ലിലും ഗ്രാനൈറ്റിലുമെല്ലാം കംപ്യൂട്ടറിന്റെ സഹായത്തോടെ വിസ്മയം തീര്‍ക്കുന്ന തിരക്കേറിയ ഡിസൈനര്‍ നന്ദകുമാറിന്റെ കുട്ടിക്കാലം ഇങ്ങനെയായിരുന്നു . ഇന്ന് കേരളത്തിനകത്തും പുറത്തുമെല്ലാം നന്ദകുമാറിന്റെ ഡിസൈനിന് ആവശ്യക്കാർ ഏറെയാണ് ഉള്ളത് . തെരുവിലെ കപ്പലണ്ടി കച്ചവടക്കാരനായി നടന്ന രജിത് കംപ്യൂട്ടര്‍ പഠിച്ച് ഡിസൈനറും യുവസംരംഭകനുമായതിനു പിന്നില്‍ ഒരു വലിയ കഥയുണ്ട്.

എസ്.ഡി.വി. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് സ്‌കൂളിന് മുന്നിലെ റോഡിലായിരുന്നു അച്ഛന്‍ മുരുകനൊപ്പം നന്ദകുമാര്‍ കപ്പലണ്ടിക്കച്ചവടം നടത്തിരുന്നത്. പ്ലസ്ടുവിന് ചേര്‍ന്നതോടെ പഠിക്കാന്‍ കൂടുതല്‍ കാശ് വേണമെന്നായി ഇദ്ദേഹത്തിന് . അങ്ങനെ ആലപ്പുഴ കനറാ ബാങ്കിന് മുന്‍ഭാഗത്തായി റോഡരികില്‍ നന്ദകുമാര്‍ സ്വതന്ത്രമായി കപ്പലണ്ടിക്കച്ചവടം തുടങ്ങുകയും ചെയ്തു വന്നു. കപ്പലണ്ടി വാങ്ങാന്‍ ദിവസേന എത്തുന്നവരുടെ കൂട്ടത്തില്‍ കനറാ ബാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സി.ബി.ഐ.ഐ.ടി.)യിലെ കെ.പി. രജിത്തുമുണ്ടായിരുന്നു.

പഠിക്കാനായി സ്വന്തമായി അധ്വാനിക്കുന്ന നന്ദകുമാറിനെ രജിത്ത് ശ്രദ്ധിക്കാൻ തുടങ്ങി . സി.ബി.ഐ.ഐ.ടി.യുടെ സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സിലേക്ക് നന്ദകുമാറിനെയും ചേര്‍ക്കുകയും ചെയ്തു . അവിടെനിന്ന് ഡി.ടി.പി. പഠിച്ചിറങ്ങി. കാനറാ ബാങ്ക് ശാഖകളിലും എറണാകുളത്തെ ഡിസൈനിങ് സ്ഥാപനങ്ങളിലും ജോലി ചെയ്തു തുടങ്ങി ഇദ്ദേഹം. ഒടുവില്‍ തമിഴ്‌നാട്ടിലും ജോലി. അവിടെ നിന്നായിരുന്നു കംപ്യൂട്ടറിലൂടെയുള്ള ഡിസൈനിങ് ശരിക്കും ഇദ്ദേഹം പഠിച്ചത്. പലയിടത്തും ജോലിചെയ്ത് ഒടുവില്‍ നാലുകൊല്ലം ആലപ്പുഴ കൈചൂണ്ടിമുക്കിന് സമീപം നന്ദാ ഡിസൈന്‍സ് എന്ന സ്ഥാപനം തുടങ്ങുകയും ചെയ്തു . ബാങ്ക് വായ്പ എടുത്ത് അവിടേയ്ക്ക് വേണ്ട കംപ്യൂട്ടറില്‍ ഡിസൈന്‍ ചെയ്യാവുന്ന ആധുനിക യന്ത്രങ്ങളും വാങ്ങി ഇദ്ദേഹം . തടി, കല്ല്, ഗ്രാനൈറ്റ് എന്നിവയിലായിരുന്നു കംപ്യൂട്ടര്‍ കൊത്തുപണി തുടങ്ങിയത് . കൂടാതെ, ഗ്രാനൈറ്റിലും തുണിയിലുമെല്ലാം ഫോട്ടോപതിപ്പിച്ചുള്ള എന്‍ഗ്രേവിങ്ങുമുണ്ട്. 3 ഡി ലെറ്റര്‍ മേക്കിങ്, എല്‍.ഇ.ഡി. സൈന്‍ ബോര്‍ഡ്‌സ്, ഇന്റീരിയര്‍ ഡിസൈനിങ് തുടങ്ങിയവയെല്ലാം നന്ദകുമാര്‍ ചെയ്യും. കേരളത്തിനകത്തും പുറത്തുമായി ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. സിനിമയിലേക്കും ഡിസൈനുകള്‍ നല്‍കുന്നുണ്ട് .ഇത്തരത്തിൽ ജീവിതത്തിൽ കൊടുമുടിയിൽ നിൽക്കുന്നവർക്ക് കടന്നു വന്ന കഥന കഥ പറയാനുണ്ടാകും .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ കേരളത്തിനായി പുതിയ പദ്ധതികള്‍; കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കും; ലോകോത്തര ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും; യു.ഡി.എഫിന്റെ പ്രകടനപത്രി  (4 minutes ago)

വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.  (9 minutes ago)

നിർമ്മിത ബുദ്ധിയുടെയും സാധ്യതകൾ പരമാവധി ഭരണ സംവിധാനത്തിൽ ഉപയോഗിക്കും; അധികാരത്തിൽ വന്നാൽ മുന്നോട്ട് വയ്ക്കുന്നത് അഴിമതി രഹിത ഗ്യാരണ്ടിയുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (12 minutes ago)

എന്തെല്ലാം സംഭവിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം.  (15 minutes ago)

എൽ.ഡി.എഫ് സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ ലൈഫ്, ആർദ്രം, വിദ്യാദ്യാസയജ്ഞം, ഹരിതകേരളം, ശുചിത്വ കേരളം, റീബിൽഡ് കേരളം എന്നീ നവകേരളം മിഷനുകൾ രണ്ടാം പിണറായി സർക്കാർ കുഴിച്ചുമൂടി; വിമർശിച്ച് കോൺഗ്രസ് നേതാവ് ചെ  (17 minutes ago)

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ  (22 minutes ago)

Al Falah University കട്ടിയുള്ള മതിലുള്ള ഭൂഗർഭ അറകൾ  (24 minutes ago)

. ഓഹരി വിപണിയിൽ നേട്ടം....  (40 minutes ago)

ദമ്പതികൾ തമ്മിലുള്ള ഐക്യവും സ്നേഹവും വർദ്ധിക്കും. അനുകൂലമായ ഒരു ദിനം  (1 hour ago)

പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്  (1 hour ago)

അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ്  (2 hours ago)

വെള്ളക്കുപ്പികളിൽ മൂത്രം മൗലവിയെ സംശയം  (2 hours ago)

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (2 hours ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (3 hours ago)

Malayali Vartha Recommends