Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

സ്കൂൾ വിട്ടയുടൻ കപ്പലണ്ടി കച്ചവടം; പഠിക്കാനായി സ്വന്തമായി അധ്വാനിക്കുന്ന നന്ദകുമാറിന്റെ ജീവിതത്തിൽ വഴിത്തിരിവായത് ആ മനുഷ്യൻ; ഇന്നിപ്പോൾ ആരാ എന്നറിയാമോ നന്ദകുമാർ

24 FEBRUARY 2020 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണിക്കൃഷ്ണന് ഔദ്യോ​ഗിക ബഹുമതികളോടെ വിട... രാവിലെ ഒമ്പതിന് കോഴിക്കോട് മനാരി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു

‌ചെന്നൈയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനിക്ക് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ.... നാലു പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി ജാസ്‌ലിയ ജോൺസൺ വിടവാങ്ങി...

കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ

ഗൾഫ് ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗം... പ്രവാസികൾ ഒരുമയോടെ പ്രവർത്തിക്കേണ്ട സമയമാണെന്ന് മുഖ്യമന്ത്രി

ഇപ്പോൾ കൊടുമുടിയുടെ ഉയരത്തിൽ നിൽക്കുന്നവർക്ക് പറയാൻ ചില കഥന കഥകൾ ഉണ്ടാകും. ജീവിതത്തിൽ താണ്ടി വന്ന കല്ലും മുള്ളും നിറഞ്ഞ പാതകൾ... അതെല്ലാം കടന്നിട്ടായിരിക്കാം പലരും ഉന്നതികൾ കീഴടക്കിയത്. അങ്ങനെയുള്ളൊരു മനുഷ്യനെ പരിചയപ്പെടാം.. സ്‌കൂള്‍ വിട്ടാലുടന്‍ റോഡരികില്‍ കപ്പലണ്ടി വില്‍പ്പന നടത്തി . ഇടയ്ക്ക് വീണുകിട്ടുന്ന സമയത്ത് ഹോംവര്‍ക്കും ചെയ്യാറുണ്ട്. ഇങ്ങനെ കപ്പലണ്ടി വിൽക്കലും പഠനവുമൊക്കെയായി കഴിഞ്ഞു വരികയായിരുന്നു ആ മനുഷ്യൻ . രാത്രിയാകുമ്പോള്‍ പട്ടിണി കിടക്കാതെ പഠിക്കാനുള്ള കാശുമായി വാടക വീട്ടിലേക്ക് മടങ്ങി പോകാറുമുണ്ട് ഇദ്ദേഹം. എന്നാൽ ഇപ്പോൾ ആ വ്യക്തി തിരക്കേറിയ ഒരു ഡിസൈനറാണ്. തടിയിലും കല്ലിലും ഗ്രാനൈറ്റിലുമെല്ലാം കംപ്യൂട്ടറിന്റെ സഹായത്തോടെ വിസ്മയം തീര്‍ക്കുന്ന തിരക്കേറിയ ഡിസൈനര്‍ നന്ദകുമാറിന്റെ കുട്ടിക്കാലം ഇങ്ങനെയായിരുന്നു . ഇന്ന് കേരളത്തിനകത്തും പുറത്തുമെല്ലാം നന്ദകുമാറിന്റെ ഡിസൈനിന് ആവശ്യക്കാർ ഏറെയാണ് ഉള്ളത് . തെരുവിലെ കപ്പലണ്ടി കച്ചവടക്കാരനായി നടന്ന രജിത് കംപ്യൂട്ടര്‍ പഠിച്ച് ഡിസൈനറും യുവസംരംഭകനുമായതിനു പിന്നില്‍ ഒരു വലിയ കഥയുണ്ട്.

എസ്.ഡി.വി. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് സ്‌കൂളിന് മുന്നിലെ റോഡിലായിരുന്നു അച്ഛന്‍ മുരുകനൊപ്പം നന്ദകുമാര്‍ കപ്പലണ്ടിക്കച്ചവടം നടത്തിരുന്നത്. പ്ലസ്ടുവിന് ചേര്‍ന്നതോടെ പഠിക്കാന്‍ കൂടുതല്‍ കാശ് വേണമെന്നായി ഇദ്ദേഹത്തിന് . അങ്ങനെ ആലപ്പുഴ കനറാ ബാങ്കിന് മുന്‍ഭാഗത്തായി റോഡരികില്‍ നന്ദകുമാര്‍ സ്വതന്ത്രമായി കപ്പലണ്ടിക്കച്ചവടം തുടങ്ങുകയും ചെയ്തു വന്നു. കപ്പലണ്ടി വാങ്ങാന്‍ ദിവസേന എത്തുന്നവരുടെ കൂട്ടത്തില്‍ കനറാ ബാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സി.ബി.ഐ.ഐ.ടി.)യിലെ കെ.പി. രജിത്തുമുണ്ടായിരുന്നു.

പഠിക്കാനായി സ്വന്തമായി അധ്വാനിക്കുന്ന നന്ദകുമാറിനെ രജിത്ത് ശ്രദ്ധിക്കാൻ തുടങ്ങി . സി.ബി.ഐ.ഐ.ടി.യുടെ സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സിലേക്ക് നന്ദകുമാറിനെയും ചേര്‍ക്കുകയും ചെയ്തു . അവിടെനിന്ന് ഡി.ടി.പി. പഠിച്ചിറങ്ങി. കാനറാ ബാങ്ക് ശാഖകളിലും എറണാകുളത്തെ ഡിസൈനിങ് സ്ഥാപനങ്ങളിലും ജോലി ചെയ്തു തുടങ്ങി ഇദ്ദേഹം. ഒടുവില്‍ തമിഴ്‌നാട്ടിലും ജോലി. അവിടെ നിന്നായിരുന്നു കംപ്യൂട്ടറിലൂടെയുള്ള ഡിസൈനിങ് ശരിക്കും ഇദ്ദേഹം പഠിച്ചത്. പലയിടത്തും ജോലിചെയ്ത് ഒടുവില്‍ നാലുകൊല്ലം ആലപ്പുഴ കൈചൂണ്ടിമുക്കിന് സമീപം നന്ദാ ഡിസൈന്‍സ് എന്ന സ്ഥാപനം തുടങ്ങുകയും ചെയ്തു . ബാങ്ക് വായ്പ എടുത്ത് അവിടേയ്ക്ക് വേണ്ട കംപ്യൂട്ടറില്‍ ഡിസൈന്‍ ചെയ്യാവുന്ന ആധുനിക യന്ത്രങ്ങളും വാങ്ങി ഇദ്ദേഹം . തടി, കല്ല്, ഗ്രാനൈറ്റ് എന്നിവയിലായിരുന്നു കംപ്യൂട്ടര്‍ കൊത്തുപണി തുടങ്ങിയത് . കൂടാതെ, ഗ്രാനൈറ്റിലും തുണിയിലുമെല്ലാം ഫോട്ടോപതിപ്പിച്ചുള്ള എന്‍ഗ്രേവിങ്ങുമുണ്ട്. 3 ഡി ലെറ്റര്‍ മേക്കിങ്, എല്‍.ഇ.ഡി. സൈന്‍ ബോര്‍ഡ്‌സ്, ഇന്റീരിയര്‍ ഡിസൈനിങ് തുടങ്ങിയവയെല്ലാം നന്ദകുമാര്‍ ചെയ്യും. കേരളത്തിനകത്തും പുറത്തുമായി ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. സിനിമയിലേക്കും ഡിസൈനുകള്‍ നല്‍കുന്നുണ്ട് .ഇത്തരത്തിൽ ജീവിതത്തിൽ കൊടുമുടിയിൽ നിൽക്കുന്നവർക്ക് കടന്നു വന്ന കഥന കഥ പറയാനുണ്ടാകും .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പി ഉണ്ണിക്കൃഷ്ണന് ഔദ്യോ​ഗിക ബഹുമതികളോടെ വിട... രാവിലെ ഒമ്പതിന് കോഴിക്കോട് മനാരി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു  (12 minutes ago)

ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8  (43 minutes ago)

പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനിക്ക് ദാരുണാന്ത്യം  (50 minutes ago)

ദക്ഷിണാഫ്രിക്ക സെമി ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും....  (1 hour ago)

നാലു പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി ജാസ്‌ലിയ ജോൺസൺ വിടവാങ്ങി...  (1 hour ago)

അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ  (2 hours ago)

. പ്രവാസികൾ ഒരുമയോടെ പ്രവർത്തിക്കേണ്ട സമയമാണെന്ന് മുഖ്യമന്ത്രി  (2 hours ago)

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചതിന് ഡി എൻ എ ഫലം വന്ന കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു  (2 hours ago)

പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചേക്കുമെന്ന് സൂചന  (2 hours ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക് ...  (3 hours ago)

കുടുംബ ഐശ്വര്യവും ആഭരണ ലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് ശുഭവാർത്തകൾ!  (3 hours ago)

ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും  (3 hours ago)

എയർ ഇന്ത്യ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു  (4 hours ago)

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍  (9 hours ago)

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (10 hours ago)

Malayali Vartha Recommends