Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

ഉത്രയെ കല്യാണം കഴിച്ചത് മാനസികമായി ചെറിയ വെല്ലുവിളി നേരിടുന്നു എന്ന് മനസിലാക്കി; സൂരജ് ലക്‌ഷ്യം വച്ചത് സ്വത്ത്

25 MAY 2020 06:08 PM IST
മലയാളി വാര്‍ത്ത

More Stories...

ലോക്ഭവനിൽ ക്രിസ്മസ് അവധി... നിർബന്ധമല്ലെന്ന് വിശദീകരണകുറിപ്പ്

ഇടുക്കി വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ച നിലയിൽ.... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

‌‌‌ക്രിസ്തുമസ് രാത്രിയിൽ കാട്ടാക്കടയിൽ വൻമോഷണം... വീട്ടിൽ സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണം നഷ്ടമായതായി വീട്ടുകാർ , പോലീസ് അന്വേഷണം ഊർജിതമാക്കി

R ശ്രീലേഖ തിരുവനന്തപുരം മേയർ..!V V രജീഷ് പുറത്ത് പാറ്റൂരിനെ കണ്ട് രാജീവ്.. സ്വതന്ത്രനെ തൂക്കി R C ...!

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും.. കൂടുതൽ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായും ജില്ലാഭരണകൂടം

അഞ്ചലില്‍ യുവതിയെ പാമ്ബിനെ കൊണ്ട് കൊത്തിച്ചു കൊന്ന സംഭവത്തില്‍ പ്രതി സൂരജ്, ഉത്രയെ കല്യാണം കഴിച്ചത് മാനസികമായി ചെറിയ വെല്ലുവിളി നേരിടുന്നു എന്ന് മനസിലാക്കിത്തന്നെ. അതുകൊണ്ടുതന്നെ ഉത്രയെ സ്വീകരിച്ച സൂരജ് എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. അഞ്ചല്‍ വെള്ളശേരി വീട്ടിലെ സമ്ബന്നതയില്‍ നിന്നാണ് ഇടത്തരം കുടുംബാംഗമായ സൂരജിന്റെ വീട്ടിലേക്ക് ഉത്ര വധുവായെത്തിയത്. സ്ത്രീധനമായി 96 പവന്‍ സ്വര്‍ണവും ലക്ഷങ്ങളുടെ സ്വത്തും നല്‍കി.

പാമ്ബിനെക്കൊണ്ട് കൊത്തിച്ച്‌ കൊലപ്പെടുത്തിയ തന്റെ മകള്‍ക്ക് നീതികിട്ടാന്‍ സൂരജിന് പരമാവധി ശിക്ഷ ലഭിക്കണമെന്ന് മരിച്ച യുവതിയുടെ പിതാവ് വിജയസേനന്‍ പ്രതികരിച്ചു. കേസ് അന്വേഷണം അതിന്റെ പ്രാഥമിക ഘട്ടത്തിലാണ്. തെളിവെടുപ്പും വിശദമായ ചോദ്യം ചെയ്യലും നടപടികളും പുരോഗമിച്ചുവരികയാണ്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ശരിയായ വിധത്തിലുള്ള അന്വേഷണമാണ് ഇപ്പോള്‍ നടന്നുവരുന്നത്. കേസില്‍ പ്രതിയായ സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തത് കൊണ്ടുമാത്രം കൊല്ലപ്പെട്ട തന്റെ മകള്‍ക്ക് നീതി ലഭിക്കില്ല.

അതിവിദഗ്ദ്ധമായും ആസൂത്രിതമായും മറ്റാരും ചിന്തിക്കാത്ത വിധത്തിലാണ് കൊലപാതകം നടത്തിയത്. സൂരജിന്റെ ക്രിമിനല്‍ ബുദ്ധിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ആദ്യതവണ സ്വന്തം വീട്ടില്‍ നടപ്പാക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട ദൗത്യമാണ് മരണത്തിന്റെ വായില്‍ നിന്ന് ജീവിതത്തിലേക്ക് കരകയറുന്നതിനിടെ സൂരജ് തന്റെ വീട്ടില്‍ വന്ന് നടപ്പാക്കിയത്. ഉത്രയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സൂരജിനെക്കൂടാതെ കുടുംബത്തിനും പങ്കുണ്ട്. മകളെ ആദ്യതവണ പാമ്ബ് കടിച്ച സമയത്ത് യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ സൂരജിന്റെ വീട്ടുകാര്‍ കൂട്ടാക്കാതിരുന്നത് ഇതിന്റെ തെളിവാണ്. പാമ്ബ് കടിയേല്‍ക്കുംമുമ്ബ് ഉത്രയ്ക്ക് ഏതോ മയക്കുഗുളിക നല്‍കിയിരുന്നതായും സംശയമുണ്ട്. ഇത്തരം കാര്യങ്ങളിലെല്ലാം സമഗ്രമായ അന്വേഷണം അനിവാര്യമാണ്. ഉത്രയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞയുടന്‍ മകന്‍ ഒരുവയസുകാരന്‍ ധ്രുവിനെ സൂരജ് കൂട്ടിക്കൊണ്ടുപോയി. കുട്ടിയുടെ സുരക്ഷയുടെയും സംരക്ഷണത്തിന്റെയും കാര്യത്തില്‍ ആശങ്കയുണ്ട്.ഈ സാഹചര്യത്തില്‍ സൂരജിന്റെ മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന ധ്രുവിനെ വിട്ടുകിട്ടണം. നല്ലൊരാളാണെന്ന് കരുതിയാണ് പെങ്ങളെ വിവാഹം കഴിച്ചുനല്‍കിയതെന്നും അതൊരു തെറ്റായിപ്പോയെന്നും സഹോദരന്‍ വിഷു പറയുന്നു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഉത്ര കൊലക്കേസില്‍ കുറ്റപത്രം എണ്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കും. കൊലപാതകം, കൊലപാതക ശ്രമം, വന്യജീവി സംരക്ഷണ നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് സൂരജിനെതിരെ കേസെടുത്തിട്ടുള്ളത്. സുരേഷിനെതിരെയും സമാന വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച 'ആയുധം' മൂര്‍ഖന്‍ പാമ്ബായതിനാല്‍ സാധാരണയില്‍ കവിഞ്ഞ നടപടിക്രമങ്ങള്‍ വേണ്ടിവരും. പരമാവധി തെളിവുകള്‍ ശേഖരിച്ച്‌ കോടതിയില്‍ സമര്‍പ്പിക്കും. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടുമെന്നതിനാലാണ് പത്ത് ദിവസം മുന്‍പുതന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ലക്ഷ്യമിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു....  (18 minutes ago)

ക്രിസ്മസ് അവധി... നിർബന്ധമല്ലെന്ന് വിശദീകരണകുറിപ്പ്  (28 minutes ago)

വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ച നിലയിൽ  (35 minutes ago)

പള്ളിയിൽ പോയി തിരിച്ചു വന്നപ്പോൾ വാതിൽ തുറന്ന നിലയിൽ.... കവർന്നത് 60 പവനോളം, പോലീസ് അന്വേഷണം ഊർജിതമാക്കി...  (1 hour ago)

R ശ്രീലേഖ തിരുവനന്തപുരം മേയർ..!V V രജീഷ് പുറത്ത് പാറ്റൂരിനെ കണ്ട് രാജീവ്.. സ്വതന്ത്രനെ തൂക്കി R C ...!  (1 hour ago)

പക്ഷിപ്പനി ... കൂടുതൽ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായും ജില്ലാഭരണകൂടം  (1 hour ago)

രാജ്യത്ത് ക്രിസ്തീയ വിശ്വാസത്തിനെതിരെ വലിയ അക്രമങ്ങൾ നടക്കുകയാണെന്നും  (1 hour ago)

ഇ​ന്ത്യ​ൻ ടീം ​മൂ​ന്നാം അ​ങ്ക​ത്തി​നാ​യി തലസ്ഥാനത്ത്  (1 hour ago)

യു.ജി.സി-നെറ്റ് 2025’  (1 hour ago)

തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം.  (2 hours ago)

പുത്തൻ പ്രതീക്ഷകളുമായി... തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ...  (2 hours ago)

വെയിന്‍ കട്ടായിപ്പോയി, ആശുപത്രി വിട്ട് വിനായകൻ വലിച്ചു കീറി ജനം, ഉമ്മൻ‌ചാണ്ടിയെ പോലെ ചത്തുപോയെന്നു പറയടോ......  (2 hours ago)

12 ദിവസത്തെ പരിപാടി ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു  (2 hours ago)

ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...  (3 hours ago)

ലോറിയുമായുണ്ടായ കൂട്ടിയിടിയില്‍ സ്ലീപ്പര്‍ കോച്ച് ബസിന് തീപിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം....  (3 hours ago)

Malayali Vartha Recommends