Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..


പോലീസ് നീക്കം ഫലിച്ചു... പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണ സംഘം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ


രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..

സൂരജിന്റെ സുഹൃത്ത് പൊളിച്ചടുക്കി... സൂരജിനു ഊരാന്‍ പറ്റാത്ത വിധത്തിലുള്ള ഉഗ്രന്‍ പൂട്ട്... അഭിഭാഷകരുടെ വാക് സാമര്‍ഥ്യം സൂരജിനെ പോലുള്ള പിശാചുകള്‍ക്ക് നിയമത്തിന്റെ പഴുതുകള്‍ കാട്ടിക്കൊടുക്കാന്‍ സഹായമാകുമെങ്കില്‍ ഈ കേസില്‍ അത് തീരെ ഉണ്ടാകില്ലെന്ന് വ്യക്തമാക്കാനുള്ള അവസാന തെളിവും പുറത്ത്

29 MAY 2020 07:08 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

ലക്ഷം ദീപങ്ങളുടെ പ്രഭയിൽ ശ്രീപത്മനാഭസ്വാമി... 56 ദിവസമായി നടത്തുന്ന മുറജപത്തിനു സമാപനം കുറിച്ച് ലക്ഷ ദീപം തെളിക്കുക

പോലീസ് നീക്കം ഫലിച്ചു... പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണ സംഘം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ

കുന്നംകുളത്ത് വീടിന് തീപിടിച്ചു.. ആറം​ഗകുടുംബം ര​ക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ 6 ജില്ലകൾക്ക് അവധി

കൊല്ലം അഞ്ചലില്‍ ഉത്രയുടെ മരണത്തിനിടയാക്കിയ ഭര്‍ത്താവിന്റെ കിരാത നടപടി കണ്ടറിഞ്ഞു എത്തിയ മലായളി സമൂഹം ലജ്ജിച്ചു തലതാഴ്ത്തുകയാണ് .എത്രയും പെട്ടെന്ന് ഈ കേസിന്റെ വിചാരണ പൂര്‍ത്തിയായി പരമാവധി ശിക്ഷ നടപ്പിലാക്കണമെന്ന അഭിപ്രായമാണ് മലയാളിസമൂഹം ഒരേസ്വരത്തില്‍ പറയുന്നത് .

ഉത്രയുടെ സഹോദരന്‍ വിഷുവിനെ കുടുക്കാനുള്ള സൂരജിന്റെ കൂര്‍മ്മബുദ്ധിയില്‍ നിന്ന് തുടങ്ങി കാത്തിരുന്ന് കൃത്യവിലോപം നടത്തിയ രീതി വരെ മലയാളികള്‍ക്ക് ഒരു നടുക്കത്തോടെയല്ലാതെ ഓര്‍മ്മിക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം .പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിക്കുമ്പോള്‍ പെട്ടെന്ന് ഉണരാതിരിക്കാന്‍ ഉറക്കഗുളിക ജ്യൂസില്‍ ചേര്‍ത്ത് നല്കിയതുള്‍പ്പടെ ഉള്ള നിര്‍ണായക വിവരങ്ങള്‍ വ്യക്തമായിരിക്കുകയാണ് .രക്ഷപ്പെടാന്‍ ഒരു പഴുതും ഇല്ലാതെയാണ് പോലീസ് ഈ കേസിന്റെ വിശദവിവരങ്ങള്‍ ചികഞ്ഞെടുത്തത് .അതിനാല്‍ തന്നെ ഒടുവില്‍ വാദിയെ പ്രതിയാക്കുന്ന തരത്തിലുള്ള പതിവ് ശൈലിയൊന്നും തന്നെ ഈ കേസില്‍ ചിലവാകില്ല എന്നുറപ്പിക്കാം .അഭിഭാഷകരുടെ വാക് സാമര്‍ഥ്യം സൂരജിനെ പോലുള്ള പിശാചുകള്‍ക്ക് നിയമത്തിന്റെ പഴുതുകള്‍ കാട്ടിക്കൊടുക്കാന്‍ സഹായമാകുമെങ്കില്‍ ഈ കേസില്‍ അത് തീരെ ഉണ്ടാകില്ല എന്ന് വ്യക്തമാകാന്‍ അവസാന തെളിവ് കൂടി പുറത്തു വന്നിരിക്കുന്നു .പോലീസ് തല്ലിച്ചതച്ചതിനാല്‍ പറഞ്ഞതാണെന്ന് പിന്നീട് കോടതിയില്‍ മൊഴി മാറ്റി പറഞ്ഞാല്‍ കൂടി സൂരജിന് ഈ സുഹൃത്ത് ഉഗ്രന്‍ പൂട്ട് ഇട്ടിരിക്കുകയാണ് .ഉത്രയുടെ മരണം സ്ഥിരീകരിച്ചെന്നുള്ള സൂരജിന്റെ അറിയിപ്പുള്‍പ്പടെ മൊഴിയായി പോലീസിന് നല്‍കിയിരിക്കുകയാണ് സുഹൃത്ത് .

ഉത്രയെ കൊലപ്പെടുത്തിയ വിവരം സൂരജ് തന്നെ അറിയിച്ചിരുന്നതായി സുഹൃത്ത് പൊലീസിനു മൊഴി നല്‍കിയതോടെ ഇനി കേസില്‍ സൂരജിന് രക്ഷയില്ലാത്ത വിധത്തില്‍ തന്നെ പൂര്‍ണ്ണ തെളിവും പോലീസിന്റെ പക്കല്‍ ലഭ്യമായിരിക്കുകയാണ് . അറസ്റ്റ് ഉറപ്പായ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി അഭിഭാഷകനെ കാണാന്‍ സൂരജ് ശ്രമിക്കുകയും ചെയ്തു. എന്തിനാണു ഭയക്കുന്നതെന്നു സുഹൃത്ത് ചോദിച്ചപ്പോഴാണു പാമ്പുകളെ വാങ്ങിയ കാര്യവും ഉത്രയുടെ മരണത്തെക്കുറിച്ചും പറഞ്ഞത്.

സൂരജിന്റെ രണ്ട് സുഹൃത്തുക്കള്‍, ഉറക്കഗുളിക വാങ്ങിയ മെഡിക്കല്‍ സ്റ്റോറിന്റെ ഉടമ, ജീവനക്കാരന്‍, സൂരജിന്റെ സഹോദരിയുടെ സുഹൃത്ത് എന്നിവരെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. സഹോദരിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് സൂരജിനെ പൊലീസ് പിടികൂടിയത്. ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്. രാത്രിയിലും ചോദ്യം ചെയ്യല്‍ തുടരുന്നു.
പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുന്‍പ് ഉറക്കഗുളികയ്‌ക്കൊപ്പം ലഹരിമരുന്നും ഉത്രയ്ക്കു സൂരജ് നല്‍കിയതായി പൊലീസ് സംശയിക്കുന്നു. വ്യക്തത തേടി ഉത്രയുടെ ആന്തരികാവയവ പരിശോധന നടത്തുന്ന രാസപരിശോധനാ ലാബിനെ പൊലീസ് സമീപിച്ചു. ഇതിന്റെ ഫലം കൂടി പുറത്തു വന്നാല്‍ കാര്യങ്ങള്‍ വ്യക്തമാകും .

സൂരജിനു വിഷപ്പാമ്പുകളെ നല്‍കിയ ചാവര്‍കോട് സുരേഷിനെ മാപ്പുസാക്ഷിയാക്കാനും പൊലീസ് ശ്രമം തുടങ്ങി. ഇക്കാര്യത്തില്‍ കോടതിയുടെ അനുമതി തേടാനാണ് നീക്കം. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍പേരെ ചോദ്യം ചെയ്യും. ഇതിനു ശേഷമാകും അന്തിമ തീരുമാനം.
എന്നാല്‍ ഉത്രയുടെ മരണത്തിനു പിന്നില്‍ സൂരജിന്റെ ബന്ധുക്കള്‍ക്കും അടുത്ത പങ്കാണെന്ന ഉത്രയുടെ മാതാപിതാക്കളുടെ ആരോപണവും നിലനില്‍ക്കുകയാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളന്മാർക്ക് ആണിയടിച്ച് അയ്യപ്പൻ  (5 minutes ago)

ക്ഷേത്രത്തിലെ ദിവ്യ ചൈതന്യം പുതുക്കി, 56 ദിവസമായി  (12 minutes ago)

  പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്‍റെ 15 പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി  (33 minutes ago)

പോലീസ് നീക്കം ഫലിച്ചു... പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണ സംഘം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ  (47 minutes ago)

വീട് പൂർണമായി കത്തിനശിച്ചു....  (57 minutes ago)

സംസ്ഥാനത്തെ 6 ജില്ലകൾക്ക് അവധി  (1 hour ago)

ഷാക്‌സ്ഗാം താഴ്‌വര കരാർ നിയമവിരുദ്ധം  (1 hour ago)

സിനിമാ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു  (1 hour ago)

സംഘർഷം രൂക്ഷം  (1 hour ago)

. യുവാവ് കുത്തേറ്റ് മരിച്ചു.  (2 hours ago)

ധനഭാഗ്യം, തൊഴിൽ വിജയം, ശത്രുഹാനി: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം  (2 hours ago)

മാതൃകാപരമായ പെരുമാറ്റത്തെ പ്രകീർത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിനന്ദ സൂചകമായി ഒരു ലക്ഷം രൂപ നൽകി.  (2 hours ago)

രണ്ടാം ഏകദിന മത്സരം ഇന്ന് നടക്കും.  (2 hours ago)

തേക്കിൻകാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന പ്രധാന വേദിയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി കലോത്സവത്തിന് തിരികൊളുത്തും...    (3 hours ago)

എസ്ഐടി തെളിവെടുപ്പ് നടത്തിയത് കനത്ത സുരക്ഷയിൽ  (3 hours ago)

Malayali Vartha Recommends