Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ശിവശങ്കറിനു ഐ എ എസ് നഷ്ടപ്പെടും? ശിവശങ്കറിന് ഹവാല ബന്ധം റമീസ് പൂട്ടിയ പൂട്ടേ ........കണ്‍ഫേര്‍ഡ് ഐ എ എസ് പോയിക്കിട്ടും ഭീകരവാദം ,രാജ്യദ്രോഹം എല്ലാം ....?

04 AUGUST 2020 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

ഹയ്യോ ചതിച്ചാശാനേ ..........മൂത്തു മൂത്തു കിട്ടുന്ന ഐ എ എസ്സിന് ഭയങ്കര സ്വാദാ ..ശരിക്കും അങ്ങനെയുള്ളവര്‍ കളക്റ്ററും സെക്രട്ടറിയുമൊക്കെ ആയാല്‍ നന്നായി മോട്ടിക്കാനും തട്ടിപ്പ് നടത്താനും കഴിയുമായിരിക്കുമല്ലേ .കഷ്ടപ്പെട്ട് സിവില്‍ സര്‍വീസ് പരീക്ഷ പാസ്സായിട്ടല്ലല്ലോ എല്ലാം സര്‍ക്കാരിന്റെ ശുപാര്‍ശ കൊണ്ട് കിട്ടിയ നേട്ടമെല്ലെ .ശങ്കരേട്ടാ എന്നാലും നിങ്ങള് മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ നടത്തിയ ഈ അര്‍ദ്ധ രാത്രിയില്‍ ഉള്ള സ്വപ്‌നദര്‍ശനമാണ് ഇപ്പോള്‍ നിങ്ങള്‍ പോലും കേട്ടുകേള്‍വിയില്ലാത്ത ഊരാക്കുടുക്കിലേക്ക് എത്തിച്ചിരിക്കുന്നത് .ജലീല്‍ പണ്ടേ
ഉരുണ്ടു കളിക്കാന്‍ മിടുക്കനായത് കൊണ്ട് അനായാസം രക്ഷപെട്ടേക്കാം .പക്ഷെ നിങ്ങടെ കാര്യം ഓര്‍ക്കുമ്പോള്‍ മഹാദുരന്തകാലമായ പ്രളയകാലത്തു ഒലിച്ചുപോയ പാവപ്പെട്ടവരുടെ വീടിനു സമാനമായ അവസ്ഥ പോലെ തോന്നുന്നു .മൊത്തത്തില്‍ നാറ്റക്കേസാണ് പുറത്തറിഞ്ഞാല്‍ പിന്നെ തലയുണ്ടായിട്ടു കാര്യമില്ല എന്ന് പറഞ്ഞു സ്വയം ഉരുണ്ടു കളിച്ചു .ഇപ്പോഴിതാ യു എ പി എയും
ഹവാലയുമൊക്കെ റമീസിനെപ്പോലുള്ള ,അല്ലെങ്കില്‍ സരിത്തിനെ പോലുള്ള കാട്ടുകള്ളന്മാര്‍ പറയുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ചാര്‍ത്തപ്പെടുന്ന അവസ്ഥവരെ എത്തിനില്‍ക്കുമോ .
തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ ഉന്നതരുടെ പങ്ക് വെളിപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ് .തിരുവനന്തപുരത്തും കൊച്ചിയിലും ചെന്നൈയിലുമുള്ള ഹവാല ഇടപാടുകാര്‍ക്ക് മുഖ്യപ്രതികളുമായുള്ള ബന്ധം പുറത്തു വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത് .ഇതുവരെ പിടിക്കപ്പെട്ട പ്രതികള്‍ക്കെല്ലാം രാജദ്രോഹ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ കൂട്ടത്തില്‍ പെടുത്താന്‍ തക്കതായുള്ള തെളിവുകള്‍ കൂടി എന്‍ ഐ എ കണ്ടെത്തുകയാണോ എന്ന് പോലും സംശയിക്കേണ്ടി ഇരിക്കുന്നു .അതിനാല്‍ തന്നെ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നത് ഒരു കുറ്റവാളിയെ ചോദ്യം ചെയ്യുന്ന അതെ സമീപനത്തോടെയാകും എന്ന് തന്നെയാണ് വ്യക്തമാകുന്നത് .
സ്വപ്നയുടെയും ശിവശങ്കറിന്റെയും മൊഴികളിലെ ചില വൈരുധ്യങ്ങളെ തുടര്‍ന്നാണു നിര്‍ണായകമായ ഈ തീരുമാനം ഇപ്പോള്‍ എന്‍ ഐ എ സ്വീകരിച്ചിരിക്കുന്നത് . ഒരാഴ്ചയ്ക്കകം കൊച്ചിയിലെത്തിച്ച് വീണ്ടും തെളിവെടുക്കാനുള്ള ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് വ്യക്തമാവുകയാണ്
പ്രതി സ്വപ്നയുടെ മൊഴിയില്‍ ശിവശങ്കറിനെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളെന്നു വിവരമുണ്ട്. തന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും കേസിന് ഇടയില്‍ ബന്ധപ്പെട്ടവരെ കുറിച്ചുമുള്ള ചില വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് സൂചന. മാത്രമല്ല ലോക്കര്‍ ഒരുക്കികൊടുത്തതിന് പുറമെ പണമുള്‍പ്പടെ കൈപ്പറ്റിയോ എന്നതിന് വ്യക്തമായ ഒരുതരം ശിവശങ്കര്‍ അന്നും പറഞ്ഞിരുന്നില്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത് .കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സീല്‍ ചെയ്ത കവറില്‍ മൊഴി കോടതിയില്‍ ഇപ്പോള്‍ സമര്‍പ്പിച്ചു കഴിഞ്ഞു . മൊഴി കോടതിയില്‍ ഹാജരാക്കണമെന്നു സ്വപ്ന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതു കോടതിയില്‍ സമര്‍പ്പിച്ചതു സാധാരണ നടപടിക്രമം മാത്രമാണെന്നാണു കസ്റ്റംസിന്റെ വിശദീകരണം.
എന്നാല്‍ അതിലെ ഉള്ളടക്കത്തില്‍ മുഴുവനായി അന്വേഷണ സംഘത്തോട് പോലും തുറന്നു പറയാന്‍ കഴിയാത്ത നിഗൂഢമായ രഹസ്യങ്ങള്‍ ഉണ്ട് എന്ന് തന്നെയാണ് കരുതേണ്ടത് .തിടുക്കപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഈ മൊഴിക്ക് ഇപ്പോള്‍ പലരുടെയും ജീവിതത്തിലെ വഴിതിരുവാകുന്നതിനു കാരണമാകുന്ന
സാഹചര്യം ഉണ്ട് എന്നത് വ്യക്തമാണ് .മുഖ്യമന്ത്രിയുടെ വിശ്വസ്തനും മനസാക്ഷി സൂക്ഷിപ്പുകാരനായ എം ശിവശങ്കറിന് റമീസുമായി ബന്ധമുണ്ട്
എന്ന് തന്നെയാണ് അന്വേഷണസംഘം കരുതുന്നത് .റമീസിന്റെ ഹവാല വലയില്‍ ശിവശങ്കര്‍ അറിഞ്ഞോ അറിയാതയോ ചെന്ന് വീണതിന്റെ ലക്ഷണങ്ങളും പ്രകടമാവുകയാണ് .അത്തരമന്വേഷണം കൂടി നടക്കുന്ന പശ്ചാത്തലത്തില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതിനു വരെ കാരണമായ കാര്യങ്ങള്‍ ശിവശങ്കര്‍ കാട്ടിക്കൂട്ടിയിരിക്കന്നുകണ് ,.അതിനാല്‍ തന്നെ ശിവശങ്കര്‍ ഹവാല ഇടപാടുകാരുടെ വലയില്‍ പെട്ടിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് കിട്ടുന്ന ഏറ്റവും വലിയ ഇരുട്ടടിയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (5 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (6 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (6 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (6 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (7 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (7 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (7 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (7 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (8 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (8 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (10 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (10 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (10 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (10 hours ago)

Malayali Vartha Recommends