Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

സര്‍ക്കാരും പാര്‍ട്ടിയും തീര്‍ന്നു...ഞെട്ടിത്തരിച്ച് കേരളം ... ഇനി രക്ഷയില്ല, പിണറായിക്കും കോടിയേരിക്കും.. കേരളം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാര്‍ എന്നതിനേക്കാള്‍ കള്ളക്കടത്തിനും മയക്കുമരുന്നിനും ദേശദ്രോഹത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗിക്കപ്പെട്ടു എന്ന തീരാകളങ്കമാണ് പിണറായി സര്‍ക്കാരിനുമേല്‍ വന്നു ചേരുന്നത്

30 OCTOBER 2020 08:12 AM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസവുമായി ഇരട്ടച്ചങ്കന്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി പദമേറി ഫൈനല്‍ ഓട്ടം അവസാന ലാപ്പില്‍ എത്തുമ്പോഴാണ് കല്ലുമഴ പെയ്യുന്നത്. സര്‍ക്കാരിനുമേല്‍ ഒരേ സമയം തലങ്ങും വിലങ്ങും ഇടിയും അടിയും വന്നുചേരുന്നു. ഒരു വശത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ അകത്ത്. മറുവശത്ത് സിപിഎം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ അകത്തേക്ക്. പത്താം ക്ലാസ് തോറ്റ ഒരു പെണ്ണും പാര്‍ട്ടി സെക്രട്ടറിയുടെ നെറിവു കെട്ട മക്കളും മന്ത്രിയുടെ വലംകൈ ഉദ്യോഗസ്ഥന്‍ ഐഎസുകാരനും ചേര്‍ത്ത് സര്‍ക്കാരിന് തരിപ്പണമാക്കി.
അഞ്ചു വര്‍ഷം മുന്‍പ് ഈ സര്‍ക്കാരിന്റെ തുടക്കം എത്ര കെങ്കേമമായിരുന്നു. അഴിമതിയുടെ കറ പുരളാത്ത കൈകളുള്ള ഒരു നിര മന്ത്രിമാര്‍. ആദര്‍ശഭരണം. മഹത്തായ ക്ഷേമപദ്ധതികള്‍.
മൂന്നാം വര്‍ഷത്തിലുണ്ടായ ചെറുകുഴികളൊക്കെ പാര്‍ട്ടി ഇടപെട്ട് അപ്പോഴേ നികത്തിപ്പേന്നു. അഞ്ചാം വര്‍ഷമെത്തിയപ്പോള്‍ തുടര്‍ ഭരണം എന്നതായിരുന്നു വീരവാദം. ഏഷ്യാനെറ്റ് ഉള്‍പ്പെടെ ചാനലുകളും ദേശാഭിമാനിയുമൊക്കെ ഇരട്ടച്ചങ്കന്‍ ഇരുന്നും ഭരിക്കും എന്നതായിരുന്നു വീരവാദം. അത് കേട്ട് പിണറായിയും പാര്‍ട്ടിയും കോരിത്തരിച്ചരിഞ്ഞു. എല്ലാം തകര്‍ത്തത് ശിവശങ്കരനും സ്വപ്നയും ഒപ്പം ജലീലും കടകംപള്ളിയുമൊക്കെയാണ്. ഏറ്റവുമധികം വിവാദം സൃഷ്ടിച്ച മന്ത്രി ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ പ്രതിഷ്ഠിച്ചിരുത്തിയ കെടി ജലീല്‍തന്നെയായിരുന്നു.

ചിറ്റപ്പന്‍ നിയമനമാണ് ഇടതുമുന്നണി സര്‍ക്കാരിലെ ആദ്യ നാറ്റക്കേസുകളിലൊന്ന്. നാണക്കേടുണ്ടാക്കിയതോടെ മന്ത്രി ഇപി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവച്ചൊഴിഞ്ഞു. നിയമനത്തിന് പിന്നില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തിനിടെയായിരുന്നു ജയരാജന്റെ സഹോദരന്‍ ഭാര്‍ഗവന്റെ മരുമകള്‍ ദീപ്തിയുടെ രാജി. ഏറെ വൈകാതെ ചിറ്റപ്പനും ഔട്ടായി. കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് ദീപ്തിയുടെ നിയമനത്തില്‍ പരാതി ഉന്നയിച്ചതെന്നത് മറ്റൊരു കഥ.  
മലബാര്‍ സിമന്റ്‌സിനുള്ള അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന കാസര്‍കോട് ജില്ലയിലെ കരിന്തളത്തെ ലാറ്ററൈറ്റ് ഖനനകേന്ദ്രം തുറക്കാനുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെയായിരുന്നു ദീപ്തിയുടെ നിയമനം. കേരള ക്ലേസ് ആന്‍ഡ് സിറാമിക്‌സ് പ്രോഡക്ട്‌സ് എന്ന പൊതുമേഖലാ സ്ഥാപനമാണ് ലാറ്ററൈറ്റ് ഖനനകേന്ദ്രത്തിന് നേതൃത്വം നല്‍കുന്നത്. നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന സ്ഥാപനത്തില്‍ എല്ലാ മാനദണ്ഡങ്ങളും മറികടന്നായിരുന്നു ഇപി ജയരാജന്റെ സഹോദര പുത്രന്റെ ഭാര്യയെ ജനറല്‍ മാനേജരായി നിയമിച്ചത്.

ഇതിന് പിന്നില്‍ ചിറ്റപ്പന്‍ സ്‌നേഹം മാത്രമല്ല അഴിമതിക്കുള്ള കളമൊരുക്കല്‍ കൂടിയതായാണ് ആരോപണം. ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു തീപ്തി നിഷാദ് ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും മന്ത്രി ഇപി ജയരാജന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് പൊതുമേഖലാ സ്ഥാപന അപേക്ഷ ക്ഷണിക്കുകയോ, അഭിമുഖം നട്ടതുകയോ ചെയ്യാതെ സ്ഥാനക്കയറ്റം വഴി മാത്രം നിയമനം നടത്തുന്ന ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ദീപ്തി നിഷാദിനെ നേരിട്ടു നിയമിച്ചത്.

പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളും വിവാദമായി.പിണറായിയുടെ മകള്‍ വീണക്കെതിരെ ഉയര്‍ന്ന ബാംഗളുരു വിവാദവും പാര്‍ട്ടി ഒതുക്കിത്തീര്‍ത്തു.

ഇതിനു പിന്നാലെയാണ് മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായുള്ള നിയമനം. സംഗതി വിവാദമായതോടെ നിയമിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കോഴിക്കോട് ശാഖയില്‍ നിന്നു ഡപ്യൂട്ടേഷനിലെത്തിയ അദീബിനു ബാങ്കിലേക്കു തിരിച്ചു പോകാന്‍ കോര്‍പറേഷന്‍ വിടുതല്‍ ഉത്തരവു നല്‍കി. ബന്ധു നിയമനം വിവാദമായ പശ്ചാത്തലത്തില്‍ കെ.ടി.അദീബ് രാജിസന്നദ്ധത അറിയിച്ചു കോര്‍പറേഷനു കത്തു നല്‍കിയിരുന്നു. കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് രാജി അംഗീകരിച്ചെങ്കിലും, നിയമനം നല്‍കിയതു ന്യൂനപക്ഷ ക്ഷേമ വകുപ്പായതിനാല്‍ കത്തു സര്‍ക്കാരിനു കൈമാറി. അതേ തുടര്‍ന്നാണു നിയമനം റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.

അര്‍ഹരായ ഉദ്യോഗാര്‍ഥികളെ തഴഞ്ഞാണു മന്ത്രി കെ.ടി.ജലീല്‍ തന്റെ പിതൃസഹോദരന്റെ കൊച്ചുമകനു ജനറല്‍ മാനേജരായി നിയമനം നല്‍കിയതെന്നു മുസ്ലിം യൂത്ത് ലീഗ് ആരോപിച്ചിരുന്നു. ഇതു കഴിഞ്ഞപ്പോഴാണ് കെടി ജലീലുമായി ബന്ധപ്പെട്ട എംജി വാഴ്സിറ്റിയിലെ മാര്‍ക്കുദാനക്കേസ്. സിന്‍ഡിക്കേറ്റിനെ സ്വീധീനിച്ചു മന്ത്രിയുടെ ഓഫീസ് താല്‍പര്യപ്രകാരം നടത്തിയ മാര്‍ക്കു ദാനം ചെറിയ വിവാദമല്ല് സൃഷ്ടിച്ചത്. ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ശാസിച്ചതോടെ മാര്‍ക്ക് ദാനം റദ്ദാക്കി.

ഇതൊക്കെ കഴിഞ്ഞപ്പോഴാണ് വെള്ളിടിപോലെ സ്വര്‍ണക്കള്ളക്കടത്ത് കേസ് പുറത്തുവന്നതും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ ജലീലിലും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും കടകംപള്ളിയമൊക്കെ സംശയത്തിന്റെ നിഴലിലാകുന്നത്. തിളങ്ങി നിന്ന സര്‍ക്കാരിനുമേല്‍ കരിനിഴലല്ല, കരി ഓയിലുമല്ല, കരിമ്പടം വന്നു വീണിരിക്കുന്നു. ഇനി രക്ഷയില്ല, പിണറായിക്കും കോടിയേരിക്കും. കേരളം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാര്‍ എന്നതിനേക്കാള്‍ കള്ളക്കടത്തിനും മയക്കുമരുന്നിനും ദേശദ്രോഹത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗിക്കപ്പെട്ടു എന്ന തീരാകളങ്കമാണ് പിണറായി സര്‍ക്കാരിനുമേല്‍ വന്നു ചേരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (4 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (4 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (4 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (4 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (4 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (4 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (4 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (4 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (6 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (6 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (7 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (7 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (7 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (7 hours ago)

Malayali Vartha Recommends