Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാധ്യമവേട്ടയ്ക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ എം.എ ഷഹനാസ്; സ്വകാര്യ മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് പോസ്റ്റ്...


സുധയെ ഷാജി കൊന്നത് ക്രൂരമായി മർദ്ദിച്ച്; കുടുംബം തകർക്കുമെന്ന ഭീഷണി കൊലയ്ക്ക് പ്രേരിപ്പിച്ചു...


കണ്ണൂരിൽ വൻ പ്രതിഷേധം: ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ കയ്യേറ്റം; കഴുത്തിന് പരിക്ക്...


കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു..


മോഹൻലാൽ - മുഖ്യമന്ത്രി അഭിമുഖം..സൈബറിടത്തിൽ പോര്... 2011 ൽ ഉമ്മൻചാണ്ടിയുമായി ഇരുവർ എന്ന പേരിൽ തന്നെ മോഹൻലാൽ നടത്തിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്..

മെലിഞ്ഞ ആനയ്ക്ക് തൊഴുത്ത്... മുഖ്യമന്ത്രിയാകാന്‍ മൂന്ന് നേരം പത്രസമ്മേളനം വിളിച്ച് വെള്ളം കോരിയ രമേശ് ചെന്നിത്തലയുടെ പതനം വെളിവാകുന്നതായിരുന്നു ഇന്നലത്തെ പ്രകടനം; മുറിവേറ്റ ചെന്നിത്തലയെ ഡല്‍ഹിയില്‍ വിളിച്ച് ഹൈക്കമാന്‍ഡ്; ചെന്നിത്തലയെ രാഹുല്‍ കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചു

17 JUNE 2021 10:08 AM IST
മലയാളി വാര്‍ത്ത

രമേശ് ചെന്നിത്തലയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു ഇന്നലത്തെ കെ. സുധാകരന്റെ സ്ഥാനാരോഹണ വേദി. ചെന്നിത്തല പങ്കെടുത്തിരുന്നെങ്കില്‍ സുധാകരന്‍ ഉറപ്പായും പണി കൊടുത്തേനെ. എത്തിയ സ്ഥിതിക്ക് ചെന്നിത്തലയെ ഡല്‍ഹിയിലേക്ക് കെട്ട് കെട്ടിക്കാനുള്ള ശ്രമമാണ്. സ്ഥാനാരോഹണ വേദിയില്‍ ചെന്നിത്തല പൊട്ടിത്തെറിച്ച് പറഞ്ഞതെല്ലാം ഹൈക്കമാന്‍ഡ് കേട്ടു. ഇനി ശിഷ്യനായ വേണുഗോപാലിന്റെ കീഴില്‍ തോറ്റ സംസ്ഥാനങ്ങള്‍ക്കായി അധ്വാനിക്കാം.

സംസ്ഥാന കോണ്‍ഗ്രസില്‍ മുറിവുണക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമം തുടങ്ങി. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ രാഹുല്‍ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചു.

 

വെള്ളിയാഴ്ച ഇരുവരും കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച പുതിയ കെ.പി.സി.സി. പ്രസിഡന്റായി കെ. സുധാകരന്‍ ചുമതലയേറ്റെടുക്കുന്നതിന് തൊട്ടുമുമ്പാണ് ചെന്നിത്തലയെ രാഹുല്‍ വിളിച്ചത്. രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും ഹൈക്കമാന്‍ഡ് അവഗണിച്ചെന്ന പരാതി ഐ, എ ഗ്രൂപ്പുകളില്‍ വ്യാപകമായിരുന്നു. ഇതേത്തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളുടെ അകല്‍ച്ച കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്താതിരിക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാന്‍ഡ്.

തിരഞ്ഞെടുപ്പുഫലം വന്നശേഷം കേന്ദ്രനേതൃത്വവുമായി ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ബന്ധം അത്ര സുഖകരമായിരുന്നില്ല. പ്രതിപക്ഷനേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ സോണിയാഗാന്ധി രമേശിനെ വിളിച്ചത് മാത്രമാണ് ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടല്‍. ഫലം വന്നശേഷം രാഹുല്‍ഗാന്ധിയുമായി സംസാരവും ഉണ്ടായില്ല.

 



പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ചെന്നിത്തലയുടെ പേര് ഉമ്മന്‍ചാണ്ടി പിന്തുണച്ചിട്ടും ഹൈക്കമാന്‍ഡ് വി.ഡി. സതീശനിലേക്ക് തിരിഞ്ഞതാണ് ഗ്രൂപ്പുകളുടെ അതൃപ്തിക്കു കാരണം. തുടര്‍ന്ന് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിര്‍ദേശിക്കുന്നതില്‍നിന്ന് ഉമ്മന്‍ചാണ്ടിയും രമേശും വിട്ടുനിന്നു.

കെ. സുധാകരന്റെ നിയമനവും ഗ്രൂപ്പ് താത്പര്യങ്ങള്‍ക്കപ്പുറമായിരുന്നു. വര്‍ക്കിങ് പ്രസിഡന്റുമാരായി ഗ്രൂപ്പുതീരുമാനങ്ങള്‍ക്കതീതമായി നിലകൊണ്ടവരെ നിയോഗിച്ചതും ഗ്രൂപ്പുകളെ ചൊടിപ്പിച്ചു.

 



ഹൈക്കമാന്‍ഡിനോട് എതിര്‍പ്പുപ്രകടിപ്പിച്ചെങ്കിലും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പരസ്യപ്രതികരണത്തിനോ കലഹത്തിനോ തയ്യാറായില്ല. അനുനയത്തിന് മുന്‍കൈയെടുക്കാന്‍ ഹൈക്കമാന്‍ഡിന് ഇതും സഹായമായി.

ദേശീയതലത്തില്‍ കോണ്‍ഗ്രസ് പുനഃസംഘടന ആവശ്യപ്പെടുന്ന നേതാക്കളുടെ കൂട്ടായ്മയായ ജി 23ലെ അംഗങ്ങളും രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ടിരുന്നു.

 

 



ചിരിക്കുന്നവര്‍ സ്‌നേഹിതന്മാരാണെന്ന് കരുതരുതെന്നും നമ്മുടെ മുന്നില്‍വന്ന് പുകഴ്ത്തുന്നവര്‍ ഒപ്പമുണ്ടാവില്ലെന്നും രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ വെട്ടിത്തുറന്ന് പറഞ്ഞു.

ശത്രുവിനെതിരേ പോരാടാനാവും. എന്നാല്‍, നമ്മുടെശത്രു നമ്മള്‍ തന്നെയാണെന്ന് പാര്‍ട്ടിയെ വിമര്‍ശിച്ച് രമേശ് പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്നനിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സി.പി.എം. വ്യക്തിപരമായി ഉയര്‍ത്തിയ ആരോപണങ്ങളില്‍ പാര്‍ട്ടിയുടെ പിന്തുണ കിട്ടിയില്ലെന്ന പരാതി ചെന്നിത്തല പരസ്യമായി പ്രകടിപ്പിച്ചു.

 

 



കെ. സുധാകരന്‍ ബി.ജെ.പി.യുടെ വാലാണെന്ന സി.പി.എം. ആരോപണം കണ്ടപ്പോള്‍ വിഷമം തോന്നുകയും അതിനെതിരേ പ്രതികരിക്കുകയും ചെയ്തു. തനിക്കെതിരേ ഇതേ ആരോപണമുയര്‍ന്നപ്പോള്‍ പല സ്‌നേഹിതരും അതിനൊപ്പംചേര്‍ന്ന് പോസ്റ്റിടുകയായിരുന്നു. ആരോപണം രമേശ് ചെന്നിത്തലയ്‌ക്കെതിരേയല്ലേ, നമുക്കെന്താ എന്നതരത്തിലായിരുന്നു പലരുടേയും പ്രതികരണം ചെന്നിത്തല പറഞ്ഞു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗര്‍ഭിണിയായ ഭാര്യയേയും 3 പെണ്‍മക്കളെയും കഴുത്തറുത്തു കൊലപ്പെടുത്തി പിതാവ്  (31 minutes ago)

പ്രതിഛായയുടെ ക്യാരക്ടര്‍ പോസ്റ്ററില്‍ കട്ട വില്ലനിസത്തില്‍ ഷറഫുദ്ദീന്‍  (43 minutes ago)

കടലാമ സംരക്ഷണത്തിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി; പ്രതിവര്‍ഷം 2500 കോടി രൂപയുടെ വരുമാനം  (50 minutes ago)

മാളിയേക്കല്‍ ജോസഫ് പോളിന്റെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം: ഒത്തുതീര്‍പ്പിനായി സമീപിച്ച ആരോഗ്യ വകുപ്പ് സംഘത്തില്‍ നിന്നും നേരിട്ട ദുരനുഭവം  (57 minutes ago)

കാരണക്കാരനെ കയ്യോടെ പൊക്കി പൊലീസ്: ഒടുവില്‍ പരാതിയില്ലെന്ന് വീട്ടുകാര്‍  (1 hour ago)

ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ ആഡംബര ഫ്‌ലാറ്റിലെ ചിത്രങ്ങള്‍ പുറത്ത്  (1 hour ago)

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അനില്‍ അംബാനിയുടെ മുംബൈയിലെ വീട് ഇ.ഡി കണ്ടുകെട്ടി  (1 hour ago)

കയര്‍മേഖലയ്ക്ക് മാത്രമായി 458.14 കോടി രൂപ മാറ്റിവച്ചതായി മന്ത്രി പി.രാജീവ്  (2 hours ago)

ഇന്ത്യ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

മന്ത്രി വീണാജോര്‍ജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്  (2 hours ago)

മോദിയെ പ്രശംസിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  (2 hours ago)

മുതിര്‍ന്ന സിപിഐ നേതാവ് ആര്‍ നല്ലകണ്ണ് അന്തരിച്ചു  (3 hours ago)

വാമനപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍  (4 hours ago)

മന്ത്രി വീണാ ജോര്‍ജിന് എംആര്‍ഐ സ്‌കാനിംഗ് വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്  (4 hours ago)

റീച്ചിനുവേണ്ടി യുവാവ് കാട്ടിക്കൂട്ടിയത് കണ്ട് പൊലീസ് വീട്ടിലെത്തി: ഇനി താന്‍ നല്ല വീഡിയോ മാത്രമെ ചെയ്യുവെന്നും യുവാവ്  (6 hours ago)

Malayali Vartha Recommends