Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

എവിടെ നമ്മുടെ വി.എസ് ? പ്രകൃതിയെയും മരങ്ങളെയും നെഞ്ചോട് ചേര്‍ത്ത് ജീവിച്ച മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ വി. എസ്. അച്ചുതാനന്ദന്‍ ജീവിച്ചിരിക്കെ പ്രകൃതിയെ വെട്ടി മുറിച്ച് മരങ്ങള്‍ക്ക് കീഴില്‍ കത്തി വയ്ക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍

17 JUNE 2021 09:18 AM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

എവിടെ നമ്മുടെ വി.എസ് ? പ്രകൃതിയെയും മരങ്ങളെയും നെഞ്ചോട് ചേര്‍ത്ത് ജീവിച്ച മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ വി. എസ്. അച്ചുതാനന്ദന്‍ ജീവിച്ചിരിക്കെ തന്നെ ഇതാ പ്രകൃതിയെ വെട്ടി മുറിച്ച് മരങ്ങള്‍ക്ക് കീഴില്‍ കത്തി വയ്ക്കാന്‍ പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നു.

പട്ടയം ലഭിച്ച ഭൂമിയിലെ മരങ്ങള്‍ ഇഷ്ടാനുസരണം, നിയമാനുസരണം മുറിക്കാമെന്ന ഉത്തരവാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നും വൈകാതെ പുറത്തിറങ്ങാന്‍ പോകുന്നത്. ഇതോടെ പട്ടയ ഭൂമിയിലും കാട്ടിലും കയറി മരം മുറിക്കാമെന്ന അവസ്ഥ നിലവില്‍ വരും. അതോടെ അപ്പനപ്പൂന്‍മാര്‍ നട്ടുപിടിപ്പിച്ച മരങ്ങള്‍ക്കൊക്കെ മഴു വീഴുമെന്ന് ഉറപ്പായി.

 



മരങ്ങള്‍ മുറിക്കുന്നതുസംബന്ധിച്ച അവ്യക്തത നീക്കാന്‍ ചട്ടഭേദഗതിക്ക് നിയമവകുപ്പ് നടപടി തുടങ്ങികഴിഞ്ഞു. സര്‍ക്കാര്‍ തീരുമാന പ്രകാരമാണ് നടപടി. 1964-ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് നീക്കം.പ്രസ്തുത നിയമഭേദഗതിയില്‍ ഒറ്റനോട്ടത്തില്‍ പിശകൊന്നും കാണാന്‍ കഴിയില്ലെങ്കിലും ഉത്തരവിറങ്ങി അധികം വൈകാതെ കുഴപ്പങ്ങള്‍ കേരളം അനുഭവിച്ചു തുടങ്ങും. അങ്ങനെ കേരളത്തിന് ഡല്‍ഹിയുടെ അവസ്ഥ വരും.

ഭൂപതിവ് ചട്ടത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ പറയുന്ന 65 ഇനം മരങ്ങള്‍ മുറിക്കാന്‍ അനുമതിനല്‍കുംവിധം ഭേദഗതിവരുത്തണമെന്നാണ് നിയമ വകുപ്പിന്റെ നിലപാട്. ഇക്കാര്യം നിയമവകുപ്പ് റവന്യൂവകുപ്പിനെ അറിയിച്ചു. മരങ്ങളുടെ പട്ടികയില്‍ വ്യക്തത വരുത്തുകയും വനേതരപ്രദേശത്തെ വൃക്ഷങ്ങള്‍ മുറിക്കാനുള്ള 2005-ലെ ആക്ടിന്റെ 2007-ലെ ഭേദഗതിയില്‍ വീണ്ടും ഭേദഗതി കൊണ്ടുവരേണ്ടിവരുമെന്നും നിയമവകുപ്പ് അറിയിച്ചിട്ടുണ്ട്. 2007 ലെ ഭേദഗതി കൊണ്ടു വന്നത് വി എസാണ്.

 



മരംകൊള്ളയ്ക്ക് വഴിയൊരുക്കിയ ഉത്തരവില്‍ അവ്യക്തതകള്‍ ഉണ്ടെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് പറയുന്നത് . ഉത്തരവിന്റെ മറവില്‍ സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്ത മരങ്ങള്‍പോലും മുറിക്കുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഉത്തരവ് റദ്ദുചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ. ബിജുവിനയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സദുദ്ദേശത്തോടെ കൊണ്ടുവന്ന ഒരു ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതെന്നാണ് ജലതിലക് പറയുന്നത്.ഈ സാഹചര്യത്തിലാണ് ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നിയമ വകുപ്പിനെ സമീപിച്ചത്.

പട്ടയഭൂമികളിലെ മരങ്ങള്‍, നഷ്ടപ്പെട്ട മരങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കളക്ടര്‍മാരില്‍നിന്ന് ഒരാഴ്ചയ്ക്കകം ശേഖരിച്ചുനല്‍കണമെന്ന് ജലതിലക് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2020 ഒക്ടോബര്‍ 24 -ലെ ഉത്തരവില്‍ പ്രശ്‌നമൊന്നുമില്ലെന്നും തെറ്റായി വ്യാഖ്യാനിച്ചാണ് മരംകൊള്ള നടന്നതെന്നുമുള്ള നിലപാടില്‍ മുന്‍ വനം, റവന്യൂ മന്ത്രിമാരും എല്‍.ഡി.എഫ്. നേതാക്കളും നില്‍ക്കുമ്പോഴാണ് ഉത്തരവിറക്കിയയാള്‍ നിലപാട് മാറ്റിയത് .

 



പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതും നിലനിര്‍ത്തിയതുമായ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്നു കാണിച്ച് 2020 മാര്‍ച്ച് 11 -ന് ഉത്തരവിറക്കിയിരുന്നു. റിസര്‍വ് ചെയ്ത മരങ്ങളും മുറിക്കാമെന്ന ഉത്തരവിലെ പിശക് ഒഴിവാക്കിയാണ് ഒക്ടോബര്‍ 24 -ന് ഉത്തരവിറക്കിയതെന്നും ജയതിലക് കത്തില്‍ പറയുന്നു. 1964 -ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം ഭൂമി പതിച്ചുകിട്ടുമ്പോള്‍ വൃക്ഷവില അടച്ച് റിസര്‍വ് ചെയ്തതും കര്‍ഷകര്‍ വെച്ചുപിടിപ്പിച്ചതും കിളിര്‍ത്തു വന്നതുമായ എല്ലാ മരങ്ങളുടെയും അവകാശം കര്‍ഷകര്‍ക്കു മാത്രമാണെന്നായിരുന്നു ഉത്തരവ്.

ഉത്തരവില്‍ സര്‍ക്കാര്‍ കണ്ട അവ്യക്തതകള്‍ ഏതാണെന്ന് അറിയില്ല. മരംകൊള്ളയ്ക്ക് സാഹചര്യമൊരുങ്ങുമെന്ന് കളക്ടര്‍മാരുള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും 2021 ഫെബ്രുവരി രണ്ടിനാണ് ഉത്തരവ് റദ്ദുചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഇതിലാണ് സര്‍ക്കാരിനെ കേരളം സംശയിക്കുന്നത്. അവ്യക്തത ഉണ്ടെന്ന് കണ്ടാല്‍ സര്‍ക്കാര്‍ അപ്പോള്‍ തന്നെ ഉത്തരവ് റദ്ദാക്കുകയാണ് ചെയ്യുന്നത്.

 



വിവരങ്ങള്‍ ഉടന്‍ നല്‍കാന്‍ നടപടിയെടുക്കണമെന്നാണ് നിര്‍ദേശം. വിവരശേഖരണത്തിന് വില്ലേജ് ഓഫീസുകളില്‍ കൂടുതല്‍ ജീവനക്കാര്‍ ആവശ്യമെങ്കില്‍ താത്കാലിക ക്രമീകരണത്തിന് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനും കത്തില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (2 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (2 hours ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (4 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (4 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (5 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (5 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (5 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (5 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (5 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (6 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (6 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (6 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (6 hours ago)

Malayali Vartha Recommends