Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..

പുരത്തിന് കാത്തുനില്‍ക്കാതെ തിരുവമ്പാടി കുട്ടിശ്ശങ്കരന്‍ ചരിഞ്ഞു വേദന താങ്ങാന്‍ കഴിയാതെ ആനപ്രേമികള്‍..

28 APRIL 2022 08:53 PM IST
മലയാളി വാര്‍ത്ത

ഒട്ടേറെ പൂരങ്ങളുടെ ഭാഗമായ കുട്ടിശ്ശങ്കരന്‍ ഇന്ന് രാവിലെയാണ് ചരിഞ്ഞത്.. ആനപ്രേമിയായ ഡേവിസിന്റെ ഉടമസ്തതയിലായിരുന്നു കുട്ടിശ്ശങ്കരന്‍.. അദേഹം മരണപ്പെട്ടതോടെ ഭാര്യയുടെ പേരിലാക്കി മാറ്റി.. ആനയെ നേരത്തേ വനം വകുപ്പ് ഏറ്റെടുത്തിരുന്നു. എന്നാല്‍ കുട്ടിശ്ശങ്കരന്‍ ഡേവിസിന്റെ പറമ്പില്‍ തന്നെയായിരുന്നു ആന. അവന്റെ ചികിസ്താ ചെലവുകളെല്ലാം ഇപ്പോഴും ഏറ്റെടുത്ത് നടത്തിയിരുന്നത് ഡെവിസിന്റെ കുടുംബം തന്നെയായിരുന്നു. വനം വകുപ്പിന്റെ ഉടമസ്തതയിലായതിനാല്‍ എഴുന്നെള്ളിപ്പിനൊന്നും കൊണ്ടുപോകാന്‍ കഴിയില്ലായിരുന്നു അതുകൊണ്ടുള്ള സാമ്പത്തീക ബുദ്ധിമുട്ടുകള്‍ ആ കുടുംബത്തിനുണ്ടായിരുന്നു..

കുട്ടിശ്ശങ്കരന്‍ ചരിഞ്ഞതിനെ കുറിച്ച് പാപ്പാന്‍ പറയുന്നതിങ്ങനെ.. ഇന്നലേ രാത്രി കിടന്ന ആന രാവിലെ എഴുനേല്‍ക്കാന്‍ ബുദ്ധിമുട്ട് കാട്ടി.,. പിന്നെ ജെസിബി കൊണ്ടുവന്നു. അനക്കി നോക്കിയെങ്കിലും കാലിനോ കൈക്കോ അനക്കമില്ല.. പിന്നെ ആയെ ബുദ്ധിമുട്ടിക്കാതെ ചരിച്ചു കിടത്തി. കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും ശ്വാസം നിന്നു..

ഒരു വര്‍ഷം മുമ്പാണ് ആനയെ ഈ കുടുംബത്തില്‍ നിന്ന് വനം വകുപ്പ് ഏറെടുക്കുന്നത് പിന്നീടുള്ള ചികിത്സകളൊക്കെയും ആ കുടുംബം തന്നെയാണ് നോക്കിയിരുന്നത്.

തൃശൂര്‍ പൂരമടക്കം കേരളത്തിലെ നിരവധി ഉത്സവ പറമ്പുകളിലെ നിറ സാന്നിധ്യമായിരുന്നു കുട്ടിശങ്കരന്‍. കൂടാതെ കുട്ടിശ്ശങ്കരനെ ഏറ്റെടുക്കാന്‍ നിരവധി ട്രസ്റ്റുകളും ചില ക്ഷേത്രങ്ങളും തയ്യാറായി രംഗത്ത വന്നിരുന്നെങ്കിലും പരിപാലിക്കാനും കൈമാറാനും നിയമം അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് വനം വകുപ്പ് തന്നെ സംക്ഷിക്കുകയായിരുന്നു. വനം വകുപ്പ് ഏറ്റെടുത്തിരുന്നെങ്കിലും ആനയെ കോടനാട് ആന കേന്ദ്രത്തിലേക്ക് കൊണ്ട് പോകാതെ തൃശൂരില്‍ തന്നെ നിറുത്തിയിരിക്കുകയായിരുന്നു.

ഒരുസമയത്ത് കേരളത്തിന്റെ ഉത്സവ പറമ്പുകളില്‍ നിറഞ്ഞ് നിന്ന ത്രിമൂര്‍ത്തികളായിരുന്നു ആനപാപ്പാന്‍മാരില്‍ പ്രമുഖനായ കുറ്റിക്കോടന്‍ നാരായണനും, ഡേവിസും, തിരുവമ്പാടി കുട്ടിശ്ശങ്കരനും. 1979 ല്‍ കീരങ്ങാട്ടു മന വാസുദേവന്‍ നമ്പൂതിരിപ്പാട് ബീഹാറില്‍ നിന്നാണ് കുട്ടിശങ്കരന്‍ എന്ന ആനയെ കേരളത്തിലെത്തിച്ചത്. എല്ലാ ലക്ഷണങ്ങളും തികഞ്ഞ ആ കൊമ്പനെ 1987 ല്‍ ആനപ്രേമിയായ് ഡേവിസ് സ്വന്തമാക്കുകയായിരുന്നു.

തെക്കോട്ടിറക്കത്തിന് തിരുവമ്പാടി വിഭാഗത്തില്‍ എഴുന്നള്ളിക്കാന്‍ പറ്റുന്ന യോഗ്യനായ ഒരു ആനയെ സ്വന്തമാക്കണമെന്ന ആഗ്രഹം ഡേവിസേട്ടനുണ്ടായിരുന്നു. 1987ലാണ് സര്‍വ്വ ലക്ഷണങ്ങളും തികഞ്ഞ ഒരാനയെ ഡെവിസേട്ടന് ലഭിക്കുന്നത് അവന് അദേഹം തുരുവമ്പാടി കുട്ടിശ്ശരന്‍ എന്ന പേരും നല്‍കി. 1979ലാണ് ബീഹാറില്‍ നിന്ന് കീരങ്ങാട് വാസുദേവന്‍ നമ്പൂതിരിപ്പാടാണ് ഈ ആനയെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നത്. അന്ന് 9 അടിയോളം മാത്രം പൊക്കമുള്ള കൗമാരക്കാരനായ കൊമ്പനായിരുന്നു കുട്ടിശ്ശങ്കരന്‍. ആ കാലത്താണ് കുട്ടിശ്ശങ്കരന് വസൂരി പോലുള്ളൊരു രോഗം പിടിപെടുന്നത്. ഡോക്ടര് രാധാകൃഷ്ണ കൈമള്‍, ഡോ കെസി പണിക്കര്‍ എന്നിവരുടെ ചികിത്സകൊണ്ട്. കുട്ടിശ്ശങ്കരന്‍ അസുഖത്തില്‍ നിന്നും മോചിതനായി. ഊര്‍വ്വശ്ശീ ശാപം ഉപരാരം എന്നപോലെ. അതുവരെ ശെരാശരി നിറവും മുഖ ഭംഗിയും ഉണ്ടായിരുന്ന കുട്ടിശങ്കരന്‍ ദേഹത്ത് നേരത്തേതില്‍ നിന്ന നിറവും ഭംഗിയും വര്‍ദ്ധിച്ചു, സായിപ്പന്മാര്‍ക്കുള്ളതുപോലെയുളള്ള വെള്ള നിറവും അതില്‍ കറുത്ത മുത്ത് വാരി എറിഞ്ഞതു പോലെയുള്ള മത ഗരിയും കുട്ടിശ്ശങ്കരന്റെ ഭംഗി കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. ഒരു നാടന്‍ ആനയുടെ എല്ലാ ലക്ഷണങ്ങളുമുള്ള കുട്ടിശ്ശങ്കരനെ ഡേവിസേട്ടനും അങ്ങ് ഇഷ്ടപ്പെട്ടു. കീരങ്ങാട്ട് വാസുദേവന്‍ നമ്പൂതിരിയില്‍ നിന്ന് ഗുരുവായൂരിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ട കുട്ടിശ്ശങ്കരനെ കണ്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ട് സ്വന്തമാക്കുകയായിരുന്നു അന്ന് ഡേവിസേട്ടന്‍.

ആദ്യ കാലങ്ങളില്‍ കുട്ടികള്‍ ക്ക് അടത്തു പോയി ഇടപഴാന്‍ കഴിയുന്ന സൗമ്യ സ്വഭാവക്കാരനായിരുന്നു ികുട്ടിശ്ശങ്കരന്‍. പിന്നീട് കൗമാരം കടന്ന് യവ്വനത്തിലെത്തി കുട്ടിശ്ശങ്കരന്‍ അതിന്റേതായ ഭാവ മാറ്റങ്ങള്‍ കാട്ടിത്തുടങ്ങി. മാത്രമല്ല ആനപ്പണിയില്‍ അഗ്രഗണ്യന്മാരായിട്ടുള്ള പാപ്പാന്മാരെ മാത്രമേ അവന്‍ അനുസരിക്കുമായിരുന്നുള്ളു.

കുറ്റിക്കോടന്‍ നാരായണന്‍, ഓണക്കൂര്‍ നാരായണന്‍ കുട്ടി, രാജാക്കാട് ഷിബു, ബുരാജ് പാണ്ടിക്കാട് കണ്ണന്‍ എന്നീ പാപ്പാന്മാരുടെ ശിക്ഷണത്തില്‍, അനുസരണയോടെ തന്നെയായിരുന്നു കുട്ടിശ്ശങ്കരന്റെ വളര്‍ച്ച.

നിലവില്‍ സര്‍ക്കാര്‍ സംരക്ഷണയിലായിരുന്നു. ആനപ്രേമി ഡേവീസിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു കുട്ടിശങ്കരന്‍. തൃശൂര്‍ പൂരമടക്കം കേരളത്തിലെ നിരവധി ഉത്സവ പറമ്പുകളിലെ നിറ സാന്നിധ്യമായിരുന്നു കുട്ടിശങ്കരന്‍. ഒന്നര വര്‍ഷം മുമ്പാണ് ആന വനംവകുപ്പിന്റെ സംരക്ഷണയില്‍ എത്തിയത്. ഡേവീസിന്റെ മരണശേഷം ഭാര്യ ഓമനയുടെ പേരിലേക്ക് ആനയെ മാറ്റിയിരുന്നുവെങ്കിലും സ്വകാര്യ വ്യക്തിയുടെ പേരിലേക്ക് ആനയെ മാറ്റാന്‍ കഴിയാത്തത് കൊണ്ട് വനം വകുപ്പിന്റെ ഉടമസ്ഥതയില്‍ എത്തുകയായിരുന്നു

എന്നാല്‍ ആനയെ ഏറ്റെടുത്തിട്ടും ആനയുടെ ചിലവുകള്‍ വഹിക്കുന്നത് പഴയ ഉടമയായ ഡേവിസിന്റെ കുടുംബം തന്നെയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൂടാതെ കുട്ടിശ്ശങ്കരനെ ഏറ്റെടുക്കാന്‍ നിരവധി ട്രസ്റ്റുകളും ചില ക്ഷേത്രങ്ങളും തയ്യാറായി രംഗത്ത വന്നിരുന്നെങ്കിലും പരിപാലിക്കാനും കൈമാറാനും നിയമം അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് വനം വകുപ്പ് തന്നെ സംക്ഷിക്കുകയായിരുന്നു. വനം വകുപ്പ് ഏറ്റെടുത്തിരുന്നെങ്കിലും ആനയെ കോടനാട് ആന കേന്ദ്രത്തിലേക്ക് കൊണ്ട് പോകാതെ തൃശൂരില്‍ തന്നെ നിറുത്തിയിരിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി  (13 minutes ago)

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (6 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (6 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (7 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (7 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (8 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (10 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (11 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (11 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (11 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (11 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (11 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (12 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (12 hours ago)

Malayali Vartha Recommends