Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകള്‍ ജനിച്ച അന്നുതൊട്ട് 28 വര്‍ഷത്തെ നീറ്റല്‍ അവസാനിപ്പിച്ച് വിമലകുമാരി; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ മരണത്തിലും ഒപ്പം കൂട്ടി! സഹായത്തിനുണ്ടാകുമെന്ന് കരുതിയ ആണ്‍മക്കള്‍ ഇതിനിടെ കുടുംബവുമായി ജീവിതം തുടങ്ങി, കോവിഡ് എല്ലാം തകർത്തെറിഞ്ഞു, വിശ്വസിക്കാനാകാതെ ഒരു നാട്

31 MAY 2022 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

നാളിതുവരെയും എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരിത ജീവിതത്തിന് വിരാമമിട്ട് വിമലകുമാരി. മകള്‍ ജനിച്ച അന്നുതൊട്ട് പൊരുതാൻ തുടങ്ങിയത് നീണ്ടത് 28 വര്‍ഷത്തോളം. ഇത്തരത്തിൽ ഉണ്ടാകുന്ന പ്രതിസന്ധിഘട്ടങ്ങളെയെല്ലാം തന്നെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോഴും സ്വന്തം മകൾ ആ അമ്മയ്ക്ക് ഒരു തീരാ നോവായി മാറിയിരുന്നു. ജീവിതത്തിൽ ഇനി എന്ത് എന്നറിയാതെ ആയിരിക്കണം മകളുടെ ജീവനെടുത്ത് ആ ‘അമ്മ സ്വയം ഇല്ലാതായത്. എന്നും ഉള്ളിലൊരു പിടച്ചലായിരുന്നു വിമലകുമാരിക്ക് തന്റെ മകള്‍.

അതേസമയം മാനസികവളര്‍ച്ച കുറഞ്ഞതിനാല്‍ തന്നെ തനിക്കുശേഷം ആരും സംരക്ഷിക്കാനുണ്ടാകില്ലെന്ന തിരിച്ചറിവായിരിക്കാം ഒരുപക്ഷെ മരണത്തിലും മകളെ ഒപ്പം കൂട്ടിയതെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. 20 വര്‍ഷം മുന്‍പ് ഭര്‍ത്താവ് രഘുനാഥന്‍ നായര്‍ കിണറ്റില്‍വീണ് കിടപ്പിലായതോടെ തുടങ്ങിയതാണ് വിമലകുമാരിയുടെ ഈ ദുരിത ജീവിതം. പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്കപ്പുറം ഭര്‍ത്താവ് മരിച്ചപ്പോഴും ഇവർ തളര്‍ന്നില്ല.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കാക്കാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു ഈ അമ്മ. എന്നാൽ എന്നും സഹായത്തിനുണ്ടാകുമെന്ന് കരുതിയ ആണ്‍മക്കള്‍ ഇതിനിടെ കുടുംബവുമായി ജീവിതം തുടങ്ങിയിരുന്നു. ജോലി ആവശ്യാര്‍ഥം വീട്ടില്‍നിന്ന് ഇവര്‍ പോവുകയും ചെയ്തതോടെ ഇവര്‍ ഒറ്റയ്ക്കായി മാറുകയും ചെയ്തു.

എന്നാൽ ജീവിതം എന്നും ദുരിതത്തിലായ വിമലകുമാരിക്ക് ഏക ആശ്വാസമെന്നത് ചാമുണ്ഡിക്കുന്ന് സ്‌കൂളിലെ പാചകത്തൊഴിൽ തന്നെയായിരുന്നു. സ്‌കൂളിലെത്തുന്ന കുട്ടികളുടെ കളിചിരിയായിരുന്നു വിമലകുമാരിയുടെ സന്തോഷം എന്നത്. ഇതിനിടെയാണ് കോവിഡ് പടർന്നുപിടിച്ചത്. ഇതേതുടര്‍ന്നാണ് വര്‍ഷങ്ങളായി ബിരിക്കുളത്തെ അനാഥാലയത്തിലാക്കിയിരുന്ന മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പിന്നാലെ അമ്മയും മകളും മാത്രമായ ലോകത്തായിരുന്നു ഇരുവരും. എന്നാല്‍ സ്‌കൂള്‍ തുറക്കാറായതോടെ മകള്‍ രേഷ്മയെ വീണ്ടും അനാഥാലയത്തിലേക്ക് കൊണ്ടുവിടാനുള്ള തീരുമാനത്തിലായിരുന്നു വിമലകുമാരി ഇരുന്നത്.

 

എന്നാല്‍ രേഷ്മയ്ക്ക് വീട് വിട്ട് പോകാന്‍ താത്പര്യക്കുറവുണ്ടായിരുന്നതായി പറയപ്പെടുകയാണ്. മകളെ വീട്ടിലാക്കി ജോലിക്ക് പോകാനും കഴിയില്ലന്ന വിഷമമായിരിക്കാം വിമലകുമാരി ഈ കടുംകൈക്ക് മുതിര്‍ന്നതെന്ന് കരുതുന്നതായി പോലീസ് ചൂണ്ടിക്കാട്ടുകയാണ്.

കൂടാതെ വിമലകുമാരിയുടെയും മകളുടെയും മരണം ഇപ്പോഴും ആര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. വിവരമറിഞ്ഞ് നിരവധിപേരാണ് ഇവിടേക്കെത്തിയത് തന്നെ. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയാണ് മരിച്ചതെന്നറിഞ്ഞ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന, ബേക്കല്‍ ഡിവൈ.എസ്.പി. സി.കെ. സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തുകയും ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (8 minutes ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (26 minutes ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (33 minutes ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (44 minutes ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (1 hour ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (1 hour ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (1 hour ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (2 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (2 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (2 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (3 hours ago)

Malayali Vartha Recommends