Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

ക്രിസ്ത്യനികളെയും ഹിന്ദുക്കളെയും വെട്ടിനിരത്താന്‍ പോപ്പുലര്‍ ഫ്രണ്ട്; നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ ആസൂത്രണം ചെറുതായിരുന്നില്ല! ഇന്നേക്ക് 15 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ 30 കോടിയായി വര്‍ധിപ്പിക്കുകയെന്നതും പോപ്പുര്‍ ഫ്രണ്ടിന്റെ സ്ഥാപിത ലക്ഷ്യമായിരുന്നുവെന്ന് സൂചന

01 OCTOBER 2022 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...

പ്രശസ്ത നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ ടി ആർ ശങ്കുണ്ണി അന്തരിച്ചു

1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷുകാരില്‍നിന്ന് സ്വതന്ത്രമായ ഇന്ത്യ 2047 ഓഗസ്റ്റ് 15ന് മുസ്ലീം രാഷ്ടമാക്കുക. ഇന്ത്യയില്‍ അന്നും ഹിന്ദുക്കള്‍ക്കായിരിക്കും ഭൂരിപക്ഷം എന്നതൊന്നും പ്രശ്‌നമാക്കാതെ ഇസ്ലാമിക വത്കരണത്തില്‍ താലിബാന്‍ മോഡലില്‍ ഭരണം പിടിക്കുക. നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ ആസൂത്രണം ചെറുതായിരുന്നില്ല. ഇന്നേക്ക് 15 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ 30 കോടിയായി വര്‍ധിപ്പിക്കുകയെന്നതും പോപ്പുര്‍ ഫ്രണ്ടിന്റെ സ്ഥാപിത ലക്ഷ്യമായിരുന്നു.

ആഗോളതലത്തില്‍ ക്രൈസ്തവരെയും ഹിന്ദുക്കളെയും ഇല്ലായ്മപ്പെടുത്തി യൂറോപ്പും അമേരിക്കയും ഉള്‍പ്പെടെ അധീനതയിലാക്കിക്കഴിഞ്ഞാല്‍ ഇന്ത്യയെ പച്ചയില്‍ പൊതിയുക ഒരു പ്രശ്‌നമേയല്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അവരുടെ അനുയായികളെ സ്റ്റഡി ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നത്. ഇപ്പോള്‍തന്നെ ഡല്‍ഹി, അഹമ്മദാബാദ്, ഹൈദരാബാദ്, സൂററ്റ് ഉള്‍പ്പെടെ 50 ദേശീയ നഗരങ്ങളില്‍ ശക്തമായ ആള്‍ബലമുണ്ടായിരിക്കെ നഗരങ്ങള്‍ അധീനതയിലാക്കുക അതിനിസാരമാണെന്നാണ് ഇവരുടെ അണികള്‍ വിശ്വസിച്ചുകൊണ്ടിരുന്നത്.

താലിബാന്‍, അല്‍ ക്വയ്ദ, ബൊക്ക ഹറാം തുടങ്ങിയ എണ്ണമറ്റ ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ അധീനതയിലാണ് പത്തിലേറെ രാജ്യങ്ങള്‍. അഫ്ഗാനിസ്ഥാനില്‍ ഉള്‍പ്പെടെ അധീനത്വം പുലര്‍ത്തുന്ന താലിബാന്‍ വൈകാതെ ബംഗഌദേശീലും പാക്കിസ്ഥാനിലും ഇന്തോനേഷ്യയിലും മലേഷ്യയിലും അധികാരത്തിലെത്തുമെന്നും അടുത്ത ഘട്ടമായി ഇന്ത്യയെ കീഴക്കാമെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിലെ തീവ്രനേതാക്കള്‍ പഠിപ്പിച്ചിരുന്നത്. മദ്രസകളില്‍ ഖുറാന്‍ പഠനം എന്ന പേരില്‍ കൊച്ചുകുട്ടികളില്‍ വര്‍ഗീയ വിഷം കുത്തിനിറയ്ക്കുന്ന രീതി കുറെക്കാലമായി ഇന്ത്യയില്‍ തുടരുകയാണ്. ചില മദ്രസകളില്‍ ചെറിയ പ്രായം മുതല്‍ കുട്ടികളില്‍ തീവ്രവാദചിന്തകള്‍ കോരിയിടുന്ന സാഹചര്യവുമുണ്ട്.

കേരളം പോപ്പുലര്‍ ഫ്രണ്ടിന്റെ സായുധ പരിശീലന കേന്ദ്രമായിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ മുപ്പതിനായിരം പേരെയാണ് ഇതോടകം കേരളത്തിലെത്തിച്ച് പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലനം നടത്തിയിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് ഒരു ലക്ഷമായി ഒരു പതിറ്റാണ്ടിനുള്ളില്‍ അഞ്ചു ലക്ഷവുമായി വര്‍ധിപ്പിക്കാനായിരുന്നു ഇവരുടെ നീക്കം. താലിബാന്‍ മാതൃകയില്‍ കൈ വെട്ടുക, കഴുത്തു വെട്ടുക, വെടിവച്ചുകൊല്ലുക തുടങ്ങിയ അതിനീചമായ കൃത്യങ്ങളാണ് പരിശീലിപ്പിച്ചുവരുന്നത്. തൊടുപുഴയിലെ കോളജ് അധ്യാപകന്റെ കൈവെട്ടിയത് ഇതിന്റെ ഒന്നാം ഘട്ടമായിരുന്നു.

അല്‍ ഖ്വയ്ദ, ലഷ്‌കര്‍ ഇ തോയിബ, ഇസ്ലാമിക് സ്‌റ്റേറ്റ് തുടങ്ങിയ സംഘടനകളിലേക്കുള്ള റിക്രൂട്ടിംഗ് കേന്ദ്രമായും കേരളം പ്രവര്‍ത്തിക്കുന്നു. കാസര്‍ഗോഡ്, കോട്ടയം, മലപ്പുറം ജില്ലകളിലാണ് പോപ്പുലര്‍ ഫ്രണ്ടിന് സംസ്ഥാനത്ത് ഏറ്റവുമധികം വേരോട്ടമുള്ളത്. ഇസ്ലാമിക വത്കരണത്തിന്റെ മറ്റൊരു ഉപാധിയായി ലൗ ജിഹാദ് വ്യാപകമാക്കാനും ഇവര്‍ പദ്ധതിയിടുന്നു. സവര്‍ണ ക്രൈസ്തവ, ഹിന്ദു പെണ്‍കുട്ടികളെ പരമാവധി വലയില്‍ വീഴ്ത്തി വിവാഹം ചെയ്ത് തീവ്രവാദത്തിനും മയക്കുമരുന്ന് കടത്തിനും ഉപയോഗിക്കാനും ഇവര്‍ പദ്ധതിയിടുന്നു.

ജോലിയ്ക്കും ഉപരിപഠത്തിനും ഏറ്റവും വീടുവിട്ടുപോകുന്നത് സിറിയന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണെന്നും ഇവരെ പണവും പ്രലോഭനവും ഭക്ഷണവും നല്‍കി വലയില്‍ വീഴ്ത്താനുമായിരുന്നു മറ്റൊരു പ്രധാന അജണ്ട. ഇത്തരത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ആയിരത്തോളം ക്രൈസ്തവ പെണ്‍കുട്ടികളെയും എഴുന്നൂറ് ഹിന്ദു പെണ്‍കുട്ടികളെ ഇവര്‍ വലയില്‍ വീഴ്ത്തി. ലൗ ജിഹാദ് പരമാവധി വ്യാപിപ്പിക്കുക മാത്രമല്ല വിവാഹശേഷം ഇവരുടെ സ്വത്തുവകകള്‍ വാങ്ങിയെടുക്കുകയെന്നതും പോപ്പുര്‍ ഫ്രണ്ടിന്റെ പ്രധാന അജണ്ടയായിരുന്നു. സദ്യകളും പാര്‍ട്ടികളും നടത്തി ഭക്ഷണത്തിലൂടെയും പാനീയങ്ങളിലൂടെയും മയക്കു മരുന്ന് നല്‍കി ഇവരെ വറുതിയിലാക്കുന്നതും ഇതേ സംഘത്തിന്റെ പ്രധാന അജണ്ടയാണ്.

ക്രൈസ്തവര്‍ സഹിഷ്ണുതയുള്ള ജാതിയാണെന്നും അവരെ ഭീഷണിപ്പെടുത്തിയും കായികമായും നേരിട്ടാല്‍ തിരിച്ചടിക്കില്ലെന്നുമാണ് ഇവര്‍ നിരീക്ഷിച്ചത്. ക്രൈസ്തവ പുരോഹിതര്‍ ക്ഷമിക്കാന്‍ മാത്രം പഠിപ്പിക്കുന്നവരാണെന്നും അക്രമിച്ചാല്‍ തിരിച്ചടിക്കില്ലെന്നുമുള്ള ലഘുലേഖകളും ഇവരുടെ ഇടയില്‍ പ്രചരിച്ചിരുന്നു. ഇതിനു മുന്നോടിയായാണ് ലൗ ജിഹാിദിനും നാര്‍ക്കോട്ടിക് ജിഹാദിനും എതിരേ സംസാരിച്ച പാലാ ബിഷപ്പിനെ ബിഷപ്‌സ് ഹൗസിനു മുന്‍പിലെത്തി ഭീഷണിപ്പെടുത്തിയത്.

കേരളത്തില്‍ വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ചശേഷം നൂറിലേറെ ഇടങ്ങളില്‍ ഇതോടകം മയക്കുമരുന്ന് പാര്‍ട്ടികള്‍ നടത്തി ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി. ഇന്നേ വരെ ഒരിടത്തും ഒരു മുസ്ലീം പെണ്‍കുട്ടിയും മയക്കുമരുന്ന് സംഘത്തിന്റെ വലയിലും ഇത്തരം ആഘോഷ പാര്‍ട്ടികളിലും വീണിട്ടില്ലെന്നും പോലീസ് പറയുന്നു. കേരളത്തില്‍ ഓരോ ദിവസവും എത്തുന്ന അനധികൃത സ്വര്‍ണം പോപ്പുലര്‍ ഫ്രണ്ട് ആയുധം വാങ്ങാനും തീവ്രവാദം പ്രചരിപ്പിക്കാനും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

 

ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളെ സ്വര്‍ണാഭരണങ്ങളും മോടിയേറിയ വസ്ത്രവും സൗന്ദര്യ വര്‍ധന സാമഗ്രികളും അത്തര്‍ പോലുള്ള സാധനങ്ങളും നല്‍കി വീഴ്ത്താനും ഇവര്‍ക്ക് പ്രത്യേകം സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി ശാരീരികമായി ദുരുപയോഗിക്കുന്നതും അടുത്ത ഘട്ടമായി വേശ്യവൃത്തിയിലേക്കും മയക്കുമരുന്ന് വ്യാപാരത്തിലേക്കും വിനിയോഗിക്കുന്നതും പതിവായിരുന്നു.

ദളിത് പിന്നോക്ക വിഭാഗങ്ങളെ പണം നല്‍കിയാല്‍ ജാതി മാറ്റാമെന്നും ആദ്യഘട്ടത്തില്‍ അവരുടെ പ്രശ്‌നങ്ങളില്‍ സഹകാരികളായി കൂടെ നില്‍ക്കാനുമുള്ള തന്ത്രമായിരുന്നു മറ്റൊരു അജണ്ട. സക്കാത്ത് എന്ന പേരില്‍ ഓരോ മുസല്‍മാനും വരുമാനത്തിന്റെ ഒരു പങ്ക് പോപ്പുലര്‍ ഫ്രണ്ടിന് നല്‍കുന്ന പദ്ധതി കുറേക്കാലമായി നിലവിലുണ്ട്. സക്കാത്ത് സദ്കര്‍മത്തിനെന്ന പേരില്‍ വാങ്ങിയശേഷം ചില മതനേതാക്കള്‍ വഴിയാണ് പണം പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിഡന്‍ ഓപ്പറേഷനുകള്‍ക്ക് വിനിയോഗിച്ചിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (8 minutes ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (14 minutes ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (25 minutes ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (38 minutes ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (50 minutes ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (58 minutes ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (1 hour ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (1 hour ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (1 hour ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (1 hour ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (1 hour ago)

മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു..  (2 hours ago)

ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു  (2 hours ago)

പ്രശസ്ത നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ ടി ആർ ശങ്കുണ്ണി അന്തരിച്ചു  (2 hours ago)

കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു...  (2 hours ago)

Malayali Vartha Recommends