Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

വിസിമാര്‍ മുട്ടിലിഴഞ്ഞ് രാജ്ഭവനിലേയ്ക്ക്. സജിചെറിയാന്‍ മന്ത്രി ഗവര്‍ണര്‍ക്ക് പണിയാകും.

04 JANUARY 2023 01:23 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ സര്‍വ്വകലാശാല വിസിമാരെ പുറത്താക്കാതിരിക്കാന്‍ ഗവര്‍ണര്‍ നല്കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള ഹിയറിംഗ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഹിയറിംഗിന് ഹാജരാകാത്തവര്‍ക്ക് ഗവര്‍ണര്‍ വീണ്ടും നോട്ടീസ് നല്കിയിരിക്കുകയാണ്, ഗവര്‍ണര്‍ സ്ഥലത്തില്ലാതിരുന്നതും രാഷ്ട്രീയ സാഹചര്യം ഉചിതമല്ലാതിരുന്നതിനാലാണ് ഹിയറിംഗ് നീണ്ടു പോയത്. വിസിമാരെ തള്ളണോ കൊള്ളണോ എന്ന കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം കോടതി വിധിയുടെ അടിസ്ഥാനത്താലാവാനാണ് സാധ്യത. അതേ സമയം സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിന് തന്റെ അനിഷ്ടം മുഖ്യമന്ത്രിയെ ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ടെന്നുള്ളത് ഭാവിയില്‍ വരാനിരിക്കുന്ന കോടതി വിധിയുടെ പ്ശ്ചാതലത്തിലാണെന്നും സൂചനയുണ്ട്.

രാജ്ഭവനില്‍ വിസിമാരുടെ ഹിയറിംഗ് ഇന്നും നടക്കും. എംജി, കണ്ണൂര്‍ വിസിമാര്‍ക്കാണ് ഇന്ന് ഹാജരാകാന്‍ ഗവര്‍ണര്‍ നിര്‍ദ്ദശം നല്‍കിയത്. എന്നാല്‍ കണ്ണൂര്‍ വിസി ഹാജരാകാന്‍ വീണ്ടും രണ്ടാഴ്ച കൂടി സമയം ചോദിച്ചിട്ടുണ്ട്. അതേസമയം, ഗവര്‍ണറെ അറിയിച്ച ശേഷം വിദേശത്ത് പോയ എംജി സര്‍വകലാശാല വിസി കഴിഞ്ഞ ഹിയറിംഗില്‍ പങ്കെടുത്തിരുന്നില്ല.

വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ അദ്ദേഹം ഇന്ന് രാജ്ഭവനിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ ഏഴ് വൈസ് ചാന്‍സലര്‍മാരുടെ ഹിയറിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. എങ്കിലും കോടതിയിലുള്ള കേസിന്റെ പുരോഗതി കൂടി നോക്കിയാകും വിസിമാരെ പുറത്താക്കുന്നതില്‍ ഗവര്‍ണ്ണര്‍ തീരുമാനമെടുക്കുക.

രാജ്ഭവന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലും ഇന്ന് ഗവര്‍ണറെ കാണാന്‍ എത്തുന്നുണ്ട്. ചാന്‍സലര്‍ ബില്ലില്‍ ഉള്ള സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന്റെ നിയമോപദേശവും ഇന്ന് നല്‍കിയേക്കും. ബില്ലില്‍ ഗവര്‍ണ്ണര്‍ യുജിസിയുടെ നിലപാട് കൂടി തേടാനും സാധ്യതയുണ്ടെന്നാണ് സൂചന.

വിസിമാരെ നിയമിച്ചതില്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താലാണ് വിസിമാരെ പുറ്ത്താക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്. സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.രാജശ്രീയെ കോടതി പുറത്താക്കിയതോടെയാണ് കേരളത്തിലെ മറ്റ് വിസിമാരെയും പുറത്താക്കാന്‍ ഗവര്‍ണര്‍ നോട്ടീസ് നല്കിയത്. അതിനിടയില്‍ ഫിഷറീസ് സര്‍വ്വകലാശാല വിസിയേയും ചട്ടം ലംഘിച്ചാണ് നിയമിച്ചതെന്ന കോടതി കണ്ടെത്തി.
സര്‍ക്കാര്‍ നല്കിയ ലിസ്റ്റനുസരിച്ച് നടത്തിയ നിയമനങ്ങളെല്ലാം ഗവര്‍ണര്‍ക്കും അമിളി പറ്റിയെന്ന് മനസിലാക്കിയാണ് മുഴുവന്‍ ഗവര്‍ണര്‍മാരെയും മാറ്റാന്‍ തീരുമാനിച്ചത്. ഇത് സര്‍ക്കാര്‍ ഗവര്‍ണര്‍ പോരില്‍ കലാശിച്ചു.


സജി ചെറിയാന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് തനിക്കുള്ള ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി അയച്ച ശുപാര്‍ശ അംഗീകരിച്ചത് അറിയിച്ചതിനൊപ്പമാണ് ഇക്കാര്യത്തില്‍ തന്റെ ആശങ്ക കൂടി മുഖ്യമന്ത്രിയുമായി പങ്കു വെച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചത്.

ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. ഭരണഘടനാ ബാധ്യത നിറവേറ്റുക എന്നതിനാല്‍ ആത്യന്തികമായി മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചു. എന്നാല്‍ വിഷയത്തില്‍ തനിക്കുള്ള ആശങ്ക താന്‍ മുഖ്യമന്ത്രിയുമായി പങ്കുവെച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കത്ത് നല്‍കിയിട്ടുണ്ട്. സജി ചെറിയാന്‍ ആദ്യമായി മന്ത്രിയാവുകയല്ല. അതുകൊണ്ടു തന്നെ ഇത് ഒരു അസാധാരണ സാഹചര്യമാണ്. തന്റെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അത് മാധ്യമങ്ങളുമായി പങ്കുവെക്കാനാവില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

മനസില്ലാ മനസോടെയാണ് താന്‍ സജി ചെറിയാനെ മന്ത്രിയാക്കാന്‍ സമ്മതിച്ചതെന്ന് കൂടി പറഞ്ഞുവെക്കുകയാണ് ഗവര്‍ണര്‍. അതേസമയം താന്‍ ഭരണഘടന വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സജി ചെറിയാന്‍ പ്രതികരിച്ചത്. ആറുമാസം മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്നത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും താല്‍പര്യം സംരക്ഷിക്കാനാണ്. തന്റെ പേരില്‍ എവിടെയും കേസില്ല. ഹൈക്കോടതിയിലും മജിസ്ട്രേറ്റ് കോടതിയിലും കേസില്ല. പോലീസ് അന്വേഷണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ കേസാണ്. കോടതിയില്‍ തടസ്സവാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

എന്നാല്‍ സജി ചെറിയാനെതിരെ തിരുവല്ല കോടതിയില്‍ നടക്കുന്ന കേസിന്റെ കാര്യത്തില്‍ തീരുമാനമാകാതെ മന്ത്രിയാക്കുന്നതില്‍ പ്രതിപക്ഷം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കേരള പോലീസാണ് സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്കിയത്. എന്നാല്‍ ഭരണ ഘടന അധിക്ഷേപ പ്രസംഗം നടത്തിയ സ്ഥലത്ത് കൂടിയ വ്യക്തികളില്‍ നിന്ന് മൊഴിയെടുക്കാതെ സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എമാരില്‍ നിന്ന് മൊഴിയെടുത്ത ശേഷം പോലീസ് കേസ് പെട്ടെന്ന് ഒതുക്കി തീര്‍ക്കുകയായിരുന്നു. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (2 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (2 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (3 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (5 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (6 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (6 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (6 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (7 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (7 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (7 hours ago)

Malayali Vartha Recommends