Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ... ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞു... മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ടുകൾ


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍


തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...

അസ്വാഭാവികമായ ഒരു ചലനം അനുഭവപ്പെട്ട് കണ്ണ് തുറന്നപ്പോൾ കണ്ട കാഴ്ച;ലക്ഷ്മിയോട് അവസാനമായി ബാലുവിന്റെ ആ ചോദ്യം .! ആശുപത്രിയിൽ ബാലു കൂടെയുണ്ടായിരുന്നു എന്ന തോന്നൽ ..! അപകട ദിവസം കാറിൽ സംഭവിച്ചത്

11 DECEMBER 2024 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

കാസർകോട് സഹകരണ ബാങ്ക് ജീവനക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ...

അനുമതി ഇല്ലാതെ ഫഌ്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും: പിഴയായി ബിജെപി അടയ്‌ക്കേണ്ടത് 19.97 ലക്ഷം രൂപ

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട്ട് ഇത്തവണ മികച്ച തന്നെ കളത്തിലിറങ്ങും

നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കാത്തത് വൈകി ക്ഷണിച്ചതുകൊണ്ട്: സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ശശി തരൂര്‍

വിളപ്പിൽശാല സ്വദേശി ബിസ്മിറിൻ്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്ന ദിവസം സംഭവിച്ച കാര്യങ്ങളെ കുറിച്ച് തുറന്നടിച്ച് ഭാര്യ ലക്ഷ്മി. ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ ;
 
അന്നത്തേത് വ്യക്തിപരമായ യാത്ര ആയിരുന്നു. ആ  സമയം താനൊരു അസുഖാവസ്ഥയിൽ കൂടെയായിരുന്നു . തൃശൂരിൽ വടക്കുന്നാഥ ക്ഷേത്രത്തിൽ മകളുടെ നേർച്ച ഉണ്ടായിരുന്നു . അധികം വൈകാതെ തന്നെ നേർച്ച കഴിഞ്ഞ് ഞങ്ങൾ മടങ്ങി. യാത്രയ്ക്കിടെ അസ്വസ്ഥകൾ ഉള്ളയാളാണ് താൻ കണ്ണ് അടച്ച്  ഇരിക്കുവായിരുന്നു ഞാൻ. കാർ എവിടെയോ നിർത്തി ഡ്രൈവർ പുറത്തിറങ്ങി, അർജുൻ പുറത്തിറങ്ങി ഡ്രിങ്ക്സ് കുടിച്ചു. അപ്പോൾ ബാലു തന്നോട് നിനക്ക് എന്തേലും വേണോ എന്ന് ചോദിച്ചു . ഞാൻ  വേണ്ട എന്ന് പറഞ്ഞു. എത്താറായോ എന്ന് താൻ ചോദിച്ചു. അധികം വൈകില്ല നമ്മൾ ഉടൻ എത്തും എന്നായിരുന്നു ബാലുവിന്റ മറുപടി . ഒന്നും വേണ്ടല്ലോ എന്ന് വീണ്ടും ബാലു ചോദിച്ചു. വേണ്ട എന്ന് പറഞ്ഞു. ബാലു കാറിനുള്ളിൽ  ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞു. ബാലു റസ്റ്റ് എടുക്കാൻ കിടന്നു. താനും കണ്ണടച്ച് ഇരുന്നു.


അതിനിടയിൽ അസ്വാഭാവികമായ ഒരു ചലനം അനുഭവപ്പെട്ട്    കണ്ണ് തുറന്നു  . ഓഫ് റോഡ് സഞ്ചരിക്കുന്ന അവസ്ഥ . നിയന്ത്രണം ഇല്ലാത്ത അവസ്ഥയായിരുന്നു . പുറത്ത് എന്താ സംഭവിക്കുന്നത് അറിയില്ലായിരുന്നു . അർജുൻ പകച്ച് ഇരിക്കുവായിരുന്നു .വണ്ടിയുടെ കണ്ട്രോൾ ഇല്ലാത്ത അവസ്ഥ. താൻ നിലവിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു . ശബ്ദം പുറത്ത് വന്നോ എന്നറിയില്ല. ഗിയർ ബോക്സിൽ അടിച്ചു പിന്നെ ഓർമ്മ നഷ്ടമായി. പിന്നെ ആശുപത്രിയിലാണ് കണ്ണ് തുറക്കുന്നത്.  നല്ല സ്പീഡിലായിരുന്നു വണ്ടി വന്നത്. ബോധം പല തവണ വന്നു പോയി.പേര് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിരുന്നു.ബോധം വന്നപ്പോ ഐസിയുവിൽ   ആയിരുന്നു . കാലും കയ്യും കെട്ടി വച്ചിരിക്കുവായിരുന്നു . ആശുപത്രയിൽ ആണെന്ന് മനസിലായത് നേഴ്സിങ് സ്റ്റാഫ് പറഞ്ഞിട്ടാണ്.   ആ സമയം  താൻ ബാലുവിനെ അന്വേഷിച്ചു  . ആദ്യം പറഞ്ഞത് എല്ലാരും പുറത്തുണ്ട് , കുടുംബം പുറത്തുണ്ട് എന്നായിരുന്നു . ബാലു ഇല്ല എന്ന കാര്യം അംഗീകരിക്കാൻ എനിക്ക് സാധിച്ചില്ല . പുറത്തുണ്ട് എന്ന് വിശ്വസിച്ചു.



ബ്രെയിൻ ഇഞ്ചുറി ആയിരുന്നു. ഞാൻ ബാലുവിനെ കാണുന്നുണ്ട് ബാലുവുമായി സംസാരിക്കുന്നുണ്ട് ,പാരലൽ വേൾഡിൽ  അങ്ങനെ ബാലുവുമായി താൻ സംസാരിക്കുന്നുണ്ടായിരുന്നു .   ഈ അവസ്ഥ മാസങ്ങളോളം നീണ്ടു പോയി. കണ്ണ് തുറക്കുമ്പോൾ വേദന .ബാലു എന്നോട് ബാഡ് ഡ്രീംസ് ഷെയർ ചെയ്താൽ അത് നടക്കില്ല എന്ന് പറയുന്നുണ്ട്. വീണ്ടും കണ്ണ് തുറക്കുന്നു വീണ്ടും വേദന . ഇതിൽ ഏതാണ് റിയൽ ലൈഫ് എന്നറിയാൻ പറ്റാത്ത അവസ്ഥ. സ്വപ്നം കാണുകയാണോ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ പറ്റുന്നില്ലായിരുന്നു. ഹോസ്പിറ്റൽ  വച്ച് തന്നെ അവർ ഇല്ലെന്നു അറിഞ്ഞു. സൈക്കോളജിസ്റ് ഡോക്സർ വന്നു തന്നെ സംസാരിച്ചു . എന്നാൽ അവരോട് ഞാൻ ഇറങ്ങി പോകാൻ പറഞ്ഞു എന്നായിരുന്നു പ്രതികരണം.  


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... മലയാളി യുവാവിന് ഒമാനിലെ ഫുജൈറയിൽ ദാരുണാന്ത്യം  (2 minutes ago)

കാസർകോട് സഹകരണ ബാങ്ക് ജീവനക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (19 minutes ago)

നഗരത്തിലെ സ്‌കൂളുകൾക്ക് അവധി നൽകി...  (33 minutes ago)

ഓമാനില്‍ മലയാളി യുവാവിനെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

അനുമതി ഇല്ലാതെ ഫഌ്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും: പിഴയായി ബിജെപി അടയ്‌ക്കേണ്ടത് 19.97 ലക്ഷം രൂപ  (7 hours ago)

ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി  (7 hours ago)

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്ത് സിദ്ധരാമയ്യ  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട്ട് ഇത്തവണ മികച്ച തന്നെ കളത്തിലിറങ്ങും  (8 hours ago)

നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കാത്തത് വൈകി ക്ഷണിച്ചതുകൊണ്ട്: സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ശശി തരൂര്‍  (8 hours ago)

വിളപ്പിൽശാല സ്വദേശി ബിസ്മിറിൻ്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു  (8 hours ago)

ദുബായിൽ നല്ല വെടിക്കെട്ട് മഴ ശക്തമായ കാറ്റ്, ആലിപ്പഴ വർഷം റോഡുകളിൽ വള്ളം കളി നടത്താം വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക കാലാവസ്ഥ അസ്ഥിരമായി തുടരുന്നു  (8 hours ago)

പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കാന്‍ ഗോവ  (8 hours ago)

കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കാന്‍ ഉപയോഗിച്ച സയനൈഡ് കുടുംബത്തിന് എവിടെ നിന്നു ലഭിച്ചുവെന്നു കണ്ടെത്താന്‍ കഴിയാതെ പൊലീസ്  (8 hours ago)

രുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് വർക്ക്‌ഷോപ്പിലേക്ക് വിളിച്ചുവരുത്തി കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ ശേഷം.....  (8 hours ago)

'ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ യുവാവ് ജനുവരി 19-ന് മരിച്ചു; ആ വേര്‍പാടില്‍ മനംനൊന്ത് ആത്മഹത്യ.  (8 hours ago)

Malayali Vartha Recommends