Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

ലിംഗം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ മനോനില തെറ്റിയ ആള്‍!!

29 MAY 2017 05:32 PM IST
മലയാളി വാര്‍ത്ത

പീഡന ശ്രമത്തിനിടയില്‍ സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകൾ പുറത്ത് വന്നു. സ്വാമിയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടിയുടെ കാമുകനാണെന്നും അയാള്‍ മാനസിക പ്രശ്നമുള്ള ആളാണെന്നും വെളിപ്പെടുത്തല്‍. കോട്ടയം വാഴൂര്‍ തീര്‍ത്ഥപാദ ആശ്രമം സെക്രട്ടറി ഗരുഡ ഭജാനന്ദ തീര്‍ത്ഥയാണ് കേസില്‍ വലിയ വഴിത്തിരുവ് ഉണ്ടാക്കുന്ന പ്രസ്താവന നടത്തിയിരിക്കുന്നത്.

പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസ് മുമ്പ് മനോനില തെറ്റിയ ആളായിരുന്നെന്നും 45 വയസ്സ് പ്രായമുള്ള സ്ത്രീയുമായി ബന്ധം പുലര്‍ത്തി വന്നിരുന്നതായും ഗംഗേശാനന്ദയുടെ അടുത്ത സുഹൃത്തും ആത്മീയവഴിയിലെ സന്തതസഹചാരിയുമായ ഗരുഡ ഭജാനന്ദ പറയുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സ്വാമിക്ക് സഹായത്തിനായി ഒപ്പമുള്ളത് ഗരുഡ ഭജാനന്ദയാണ്.

ഏതാണ്ട് മൂന്ന് മൂന്നര വര്‍ഷം മുമ്പ് ഒരു ദിവസം ഗംഗേശാനന്ദ സ്വാമി ആശ്രമത്തില്‍ വരുബോള്‍ കൂടെ ഇയാളും (അയ്യപ്പദാസ്) ഉണ്ടായിരുന്നുവെന്ന് ഗരുഡ ഭജാനന്ദ പറഞ്ഞു. സുഹൃത്ത് പരിചയപ്പെടുത്തിയ ആളാണെന്നും മനോനില തെറ്റിയിരിക്കുകയാണെന്നും ചികത്സിച്ച് ഭേദമാക്കണമെന്നും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇയാളുടെ അച്ഛനെ വിളിച്ചു വരുത്തി കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തി.

ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ചികത്സയും ധ്യാനവും മറ്റും കൊണ്ട് ഏറെ താമസിയാതെ തന്നെ രോഗം ഭേദമായി. പിന്നീടാണ് തനിക്ക് നേരിട്ട ദുരനുഭവങ്ങളേക്കുറിച്ച് അയ്യപ്പദാസ് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. ശിവരാത്രിക്ക് ആലുവ മണപ്പുറത്ത് വച്ചാണ് 45 വയസോളം പ്രായമുള്ള സ്ത്രീയുമായി താന്‍ പരിചയത്തിലായതെന്നും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ തന്റെ സമ്പാദ്യം മൊത്തം തട്ടിയെടുത്തെന്നും ഇതേത്തുടര്‍ന്നുള്ള വിഷമത്താലാണ് മാനസികനില തകരാറിലായതെന്നുമായിരുന്നു ഇയാളുടെ വിവരണം. രോഗം ഭേതമായതു മുതല്‍ ഇയാള്‍ സ്വാമിയുടെ നിഴലായി ഒപ്പം കൂടി.

സ്വാമി തിരുവനന്തപുരത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്ന അവസരത്തില്‍ അയ്യപ്പദാസിനേയും ഒപ്പം കൂട്ടിയിരുന്നു. ഈ അവസരത്തിലാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. ഇതറിഞ്ഞ സ്വാമി ഇരുവരെയും താക്കീത് ചെയ്തു. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇത്. പിന്നീട് സ്വാമിയുമായി പെണ്‍കുട്ടി സംസാരിക്കാന്‍ പോലും തയ്യാറായിരുന്നില്ല.

തനിക്ക് തെറ്റ് പറ്റിയെന്നും നേരില്‍ ക്ഷമ ചോദിക്കണമെന്നും ഇതിനായി നാട്ടിലെത്തണമെന്നും ഒരാഴ്ചയോളം തുടര്‍ച്ചയായി ആവശ്യപ്പെട്ടപ്പോഴാണ് വയനാട്ടിലായിരുന്ന സ്വാമി തിരുവനന്തപുരത്തെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. സ്വാമിയോട് നേരില്‍ മാപ്പ് ചോദിക്കലും മറ്റും നടത്തിയ ശേഷം അടുപ്പം കാണിച്ചാണ് പെണ്‍കുട്ടി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകിട്ട് ഇവള്‍ സ്നേഹത്തോടെ നല്‍കിയ കടല പായ്ക്കറ്റും സ്വാമി വാങ്ങിയിരുന്നു. ഇതിന് ശേഷം അയ്യപ്പദാസുമായി കൂടിച്ചേര്‍ന്നാണ് പെണ്‍കുട്ടി ഈ കൃത്യം നടപ്പിലാക്കിയതെന്നാണ് കരുതുന്നത്.

സംഭവത്തിന് ശേഷം അയ്യപ്പദാസ് ക്രിമിനലാണെന്ന് സ്വാമി പറഞ്ഞത് ഇത്തരത്തിലുള്ള സംശയം ഇരട്ടിയാക്കിയിട്ടുണ്ടെന്നും സ്വാമി ശരുഡ ഭജാനന്ദ തീര്‍ത്ഥ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മാതാവിന് പുറമേ പിതാവും സഹോദരനും സ്വാമി ഒരു തെറ്റും ചെയ്തിട്ടില്ലന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ച് സ്വാമിയുടെ മാതാവ് കമലമ്മയെ നേരില്‍ കണ്ടാണ് ഇവര്‍ ഇരുവരും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ പെണ്‍കുട്ടിയുടെ മൊഴിയിലേ വിശ്വാസ്യത പരക്കെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്.

ആപത്തില്‍പെട്ട സുഹൃത്തിനെ സഹായിക്കാന്‍ മെഡിക്കല്‍ കോളേജിലെത്തിയതിന്റെ പേരില്‍ തനിക്കേ നേരെ ഉണ്ടായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ തെല്ലും വിഷമമില്ലന്നു ഗംഗേശ്വാനന്ദ തെറ്റുകാരനല്ലന്ന ഉറച്ച വിശ്വാസത്തിലാണ് താന്‍ സംഭവത്തില്‍ ഇടപെട്ടതെന്നും ഗരുഡ ഭജാനന്ദ. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികത്സയില്‍ കഴിയുന്ന ഗംഗേശ്വാനന്ദ തീര്‍ത്തപാദരോടൊപ്പം സംഭവം ഉണ്ടായതിന്റെ പിറ്റേന്നുപുലര്‍ച്ചെ മുതല്‍ എന്തിനും ഏതിനും തയ്യാറായി സ്വാമി രംഗത്തുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു...  (19 minutes ago)

വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് മരണം... റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി  (36 minutes ago)

രണ്ടു ടേം കഴിഞ്ഞവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സി.പി.എം -ൻ്റെ പ്രഖ്യാപിത തീരുമാനം പിണറായി ഇത്തവണ അട്ടിമറിച്ചു; മുഖ്യമന്ത്രിയ്ക്ക് അധികാര ദുർമോഹമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (37 minutes ago)

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...  (45 minutes ago)

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (58 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (1 hour ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (1 hour ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (2 hours ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

Malayali Vartha Recommends