Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ജസ്‌നയെ ഉടന്‍ കണ്ടെത്തിയേക്കും; അന്വേഷണം നടത്തുന്നത് ആറ് സംഘങ്ങളായി ആശ്വാസ ഭവനില്‍ ജസ്‌നയും സുഹൃത്തും ചെന്നതിന് തെളിവ് മലയാളി വാര്‍ത്തക്ക്; ആശ്വാസ ഭവനിലെ അധികൃതര്‍ ജസ്‌നയെ തിരിച്ചറിഞ്ഞു

09 MAY 2018 05:44 PM IST
മലയാളി വാര്‍ത്ത

ജസ്‌നയുടെ തിരോധാനത്തില്‍ പൊലീസിന് കൂടുതല്‍ തളിവുകള്‍. ബംഗളൂരുവില്‍ ജസ്‌നയെയും പുരുഷ സുഹൃത്തിനെയും കണ്ടുവെന്ന വിവരത്തെ തുടര്‍ന്ന് അവിടെ എത്തിയ അന്വേഷണ സംഘത്തിന് മടിവാള ആശ്വാസഭവനില്‍ നിന്ന് കൂടുതല്‍ തെളിവുള്‍ ലഭിച്ചു. തൃശൂരിലേക്ക് പോയ രണ്ടാമത്തെ സംഘം അവിടെ നിന്ന് യുവാക്കളാരും നാടുവിട്ടു പോയിട്ടില്ല എന്ന് മനസിലാക്കി മൈസൂരിലേക്ക് പോയി. ബംഗളൂരുവില്‍ നിന്ന് ജസ്‌നയും സുഹൃത്തും മൈസൂരിലേക്ക് പോയെന്ന സൂചനയെ തുടര്‍ന്നാണിത്.

ആശ്വാസ ഭവനില്‍ ജസ്‌ന എത്തിയതായി സൂചന നല്‍കിയ ആന്റോ ആന്റണിയുടെ നിലപാടും അന്വേഷണത്തിന് നിര്‍ണായകമായി. 

വടശേരിക്കര സിഐയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി എട്ടുമണിയോടെ പുറപ്പെട്ട ഒന്നാമത്തെ അന്വേഷണ സംഘം ഇന്ന് ഉച്ചയോടെയാണ് മടിവാളയിലെ ആശ്വാസ ഭവനില്‍ എത്തിയത്. ശനിയാഴ്ച രാവിലെ ഒരു ബൈക്കിലാണ് ജസ്‌നയും ആണ്‍ സുഹൃത്തും ഇവിടെ വന്നതെന്ന് അന്തേവാസിയായ പുരോഹിതന്‍ നാട്ടിലുള്ള ബന്ധുവിനെ വിളിച്ച് അറിയിച്ചത്. പൈക സ്വദേശിയാണ് പുരോഹിതന്‍. ഇദ്ദേഹം പുഞ്ചവയലിലുള്ള ജസ്‌നയുടെ ബന്ധുവിനെ വിളിച്ചാണ് ഇക്കാര്യം പറഞ്ഞത്. ഇയാളാണ് പത്തനംതിട്ട ഡിവൈഎസ്പി റഫീക്കിനോട് കാര്യങ്ങള്‍ അറിയിച്ചു കൊടുത്തത്.

തുടര്‍ന്നാണ് പ്രത്യേകസംഘം ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. ഒരാഴ്ച മുമ്പു മുതലുള്ള ക്യാമറ ദൃശ്യങ്ങള്‍ സംഘം അരിച്ചു പരിശോധിച്ചതിനെ തുടര്‍ന്നാണ് തെളിവ് ലഭിച്ചത്. പ്രധാനമായും പ്രവേശന കവാടത്തിലുള്ള ക്യാമറകളാണ് നോക്കിയത്.

ഇനി ജസ്‌നയ്ക്ക് ഒപ്പമുള്ള യുവാവ് ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് എന്നുപറയുന്ന നിംഹാന്‍സ് ആശുപത്രിയില്‍ ആക്‌സിഡന്റ് കെയര്‍ വിഭാഗമില്ല. അവിടെ ഇവര്‍ ചികില്‍സയില്‍ കഴിഞ്ഞുവെന്ന് അവര്‍ തന്നെ പറഞ്ഞുവെന്നാണ് ആശ്വാസ ഭവന്‍ അധികൃതര്‍ പറഞ്ഞു

എന്തായാലും ഇവിടുത്തെ മലയാളി നഴ്‌സുമാരുടെ മൊഴി എടുക്കും. അതേ സമയം അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കമായും ഇതിനെ പൊലീസ് കാണുന്നുണ്ട്. അടുത്ത ദിവസങ്ങളിലായി ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുമെന്ന സൂചനയും പൊലീസ് നല്‍കുന്നു.

തൃശൂര്‍ സ്വദേശിയായ, സമ്പന്നനായ ഒരു യുവാവിനൊപ്പമാണ് ജെസ്‌ന എത്തിയതെന്ന വിധത്തിലായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. യാത്രയ്ക്കിടെ ഉണ്ടായ അപകടത്തെ തുടര്‍ന്നാണ് ഇരുവരും ആശ്വാസ് ഭവനില്‍ എത്തുന്ന സാഹചര്യം ഉണ്ടായത്. മാര്‍ച്ച് 22നാണ് ജെസ്‌ന ആന്റിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. ഇതിനുശേഷം പുരുഷസുഹൃത്തിനൊപ്പം കൊല്ലത്തെത്തിയെന്ന് ആണ് ആശ്വാസ ഭവനില്‍ എത്തിയെന്നായിരുന്നു നിഗമനം. തൃശൂര്‍ സ്വദേശിയായ സമ്പന്ന കുടുംബത്തിലെ യുവാവായിരുന്നു ഒപ്പമുണ്ടായിരുന്നത്. വിവാഹത്തിന് രണ്ടുവീട്ടുകാരും സമ്മതിച്ചില്ലെങ്കിലോ എന്ന ആശങ്കയാലാണ് ഇരുവരും ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്. പുതിയ ബൈക്കും ബാങ്കില്‍ നിന്ന് പിന്‍വലിച്ച രണ്ടായിരം രൂപയുടെ രണ്ടുകെട്ട് നോട്ടും സഹിതമായിരുന്നു യാത്രയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ജെസ്‌നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പതിനഞ്ചംഗ സംഘത്തെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിയോഗിച്ചത്. ഇതോടെ അന്വേഷണം ഊര്‍ജിതമായി. തൃശൂരിലെ യുവാവിനൊപ്പമാണ് യുവതി പോയതെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന തൃശൂരിലു ബംഗളൂരുവിലുമായി രണ്ട് സംഘങ്ങളായാണ് പൊലീസ് അന്വേഷണം നടത്തുന്നത്. എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്‌ന. കാണാതായ സംഭവത്തില്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പിച്ചതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends