Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

മനം നിറയും മുൻപേ മണ്മറഞ്ഞ മഴത്തുള്ളികൾ: കടുത്ത ആശങ്കയിൽ ചെന്നൈ നഗരം

21 JUNE 2019 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ്

റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണം.. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നായ്ക്കൾ കയറാതിരിക്കാൻ നടപടികൾ ഉണ്ടാകണം... തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

ബീഹാറിൽ ഒന്നാം ഘട്ട വോട്ടെടുപ്പിൽ പോളിംഗ് 64.66% ; 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശതമാനം

ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം മറുപടി ഇല്ലാതെ നാണിച്ചു ചിരിച്ചു മോദി ; വനിതാ ലോകകപ്പ് ജേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ചിരിപരത്തി വീഡിയോ

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി

ആശ്വാസമായി മഴ എത്തിയെങ്കിലും തീരാദുരിതക്കയത്തിലാണ് ചെന്നൈ നഗരനിവാസികൾ. കഴിഞ്ഞ രണ്ടു വര്ഷമായുള്ള മഴയുടെ ലഭ്യതാക്കുറവാണ് തമിഴ്‌നാട്ടിൽ ശുദ്ധജലക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വെള്ളമില്ലാത്തതു കാരണം ഹോട്ടലുകൾ പൂട്ടുന്നു, ജനങ്ങൾ താമസം മാറുന്നു, നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നു,സ്കൂളുകൾ പ്രവൃത്തി സമയം കുറയ്ക്കുന്നു. സമീപ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരൾച്ചയിൽ പകച്ചുനിൽക്കുകയാണ് ചെന്നൈ നഗരം.

കഴിഞ്ഞവര്ഷം ചില ജില്ലകളിൽ 60 ശതമാനംവരെ മഴ ലഭ്യതക്കുറവുണ്ടായി. ജലക്ഷാമം രൂക്ഷമായത് നഗരഹൃദയത്തിലാണ്. അതിതീക്ഷ്ണമായ ചൂടും ജലക്ഷാമവും കാരണം കുളത്തിലെ മീനുകൾ ചത്തുപൊങ്ങുന്നു. നഗരത്തിലെ കിണറുകൾ താഴിട്ട് പൂട്ടുകയും സമയക്രമത്തിൽ നറുക്കിട്ട് വെള്ളം 3 കുടം മാത്രം നൽകുന്ന കാഴ്ചയും വ്യക്തമാണ്. വെള്ളം സംഭരിക്കാവുന്ന ബക്കറ്റുകൾ, വലിയ പാത്രങ്ങൾ എന്നിവയുടെ വിൽപന വർധിച്ചു. നിർമാണ മേഖലയിലെ 60% ജോലികൾ നിർത്തി.

ചെന്നൈ ഉൾപ്പെടെ ആകെയുള്ള 33 ജില്ലകളിൽ 24 എണ്ണം പൂർണമായും വരൾച്ചബാധിതം. ഭൂഗർഭ ജലനിരപ്പ് ആശങ്കജനകമാംവിധം താഴ്ന്നതിനാൽ കുഴൽക്കിണറുകൾ വറ്റി.ഭൂഗർഭ ജലനിരപ്പ് നഗരമേഖലയിൽ 15 അടി വരെ താഴ്ന്നു. മധുരവയൽ പ്രദേശത്ത് ഒരു വർഷത്തിനിടെ 10.4 മീറ്ററാണു താഴ്ന്നത്.ലക്ഷക്കണക്കിന് രൂപയാണ് ഓരോ ഫ്‌ളാറ്റുകളും വെള്ളത്തിനായി ചിലവാക്കുന്നത്. ടാങ്കർ ലോറികളുടെ വരവനുസരിച്ച് ചെന്നൈ നഗരത്തിലെ ജനജീവിതം തന്നെ മാറിമറിഞ്ഞിരിക്കുകയാണ് . വികസനത്തിന്റെ പാതയിലാണ് തമിഴ്നാട് സർക്കാർ എന്ന് നെടുനീളം പ്രസംഗിക്കുമ്പോളും കാലത്തെയും പ്രകൃതിയെയും മറന്ന മനുഷ്യന്റെ അതിവികസനം മനുഷ്യരെ മാത്രമല്ല മിണ്ടാപ്രാണികളെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.

16 വർഷത്തിനുശേഷം ചെന്നൈ അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ള പ്രേശ്നത്തിന്റെ മുഖ്യ കാരണം മഴവെള്ള സംഭരണ പദ്ധതി കൃത്യമായി നടപ്പിലാക്കാത്തതു തന്നെയാണെന്നാണ് വിദഗ്ധർ വെളിപ്പെടുത്തുന്നത്. 4 വർഷത്തിന് മുൻപ് വന്ന പ്രളയവും ഇപ്പോൾ നേരിടുന്ന ജലക്ഷാമവും കേരളത്തിനു ഒരു മുന്നറിയിപ്പായി തമിഴ്നാട് മാറിയിരിക്കുകമനം നിറയും മുബേ മണ്മറഞ്ഞ മഴത്തുള്ളികൾ: കടുത്ത ആശങ്കയിൽ ചെന്നൈ നഗരം


ആശ്വാസമായി മഴ എത്തിയെങ്കിലും തീരാദുരിതക്കയത്തിലാണ് ചെന്നൈ നഗരനിവാസികൾ.കഴിഞ്ഞ രണ്ടു വര്ഷമായുള്ള മഴ ലഭ്യതാക്കുറവാണ് തമിഴ്‌നാട്ടിൽ ശുദ്ധജലക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വെള്ളമില്ലാത്തതു കാരണം ഹോട്ടലുകൾ പൂട്ടുന്നു, ജനങ്ങൾ താമസം മാറുന്നു, നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നു,സ്കൂളുകൾ പ്രവൃത്തി സമയം കുറയ്ക്കുന്നു. സമീപ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരൾച്ചയിൽ പകച്ചുനിൽക്കുകയാണ് ചെന്നൈ നഗരം.

കഴിഞ്ഞവര്ഷം ചില ജില്ലകളിൽ 60 ശതമാനംവരെ മഴ ലഭ്യതക്കുറവുണ്ടായി. ജലക്ഷാമം രൂക്ഷമായത് നഗരഹൃദയത്തിലാണ്. അതിതീക്ഷ്ണമായ ചൂടും ജലക്ഷാമവും കാരണം കുളത്തിലെ മീനുകൾ ചത്തുപൊങ്ങുന്നു. നഗരത്തിലെ കിണറുകൾ താഴിട്ട് പൂട്ടുകയും സമയക്രമത്തിൽ നറുക്കിട്ട് വെള്ളം 3 കുടം മാത്രം നൽകുന്ന കാഴ്ചയും വ്യക്തമാണ്. വെള്ളം സംഭരിക്കാവുന്ന ബക്കറ്റുകൾ, വലിയ പാത്രങ്ങൾ എന്നിവയുടെ വിൽപന വർധിച്ചു. നിർമാണ മേഖലയിലെ 60% ജോലികൾ നിർത്തി.

ചെന്നൈ ഉൾപ്പെടെ ആകെയുള്ള 33 ജില്ലകളിൽ 24 എണ്ണം പൂർണമായും വരൾച്ചബാധിതം. ഭൂഗർഭ ജലനിരപ്പ് ആശങ്കജനകമാംവിധം താഴ്ന്നതിനാൽ കുഴൽക്കിണറുകൾ വറ്റി.ഭൂഗർഭ ജലനിരപ്പ് നഗരമേഖലയിൽ 15 അടി വരെ താഴ്ന്നു. മധുരവയൽ പ്രദേശത്ത് ഒരു വർഷത്തിനിടെ 10.4 മീറ്ററാണു താഴ്ന്നത്.ലക്ഷക്കണക്കിന് രൂപയാണ് ഓരോ ഫ്‌ളാറ്റുകളും വെള്ളത്തിനായി ചിലവാക്കുന്നത്. ടാങ്കർ ലോറികളുടെ വരവനുസരിച് ചെന്നൈ നഗരത്തിലെ ജനജീവിതം തന്നെ മാറിമറിഞ്ഞിരിക്കുകയാണ് .വികസനത്തിന്റെ പാതയിലാണ് തമിഴ്നാട് സർക്കാർ എന്ന് നെടുനീളം പ്രേസംഗിക്കുമ്പോളും കാലത്തെയും പ്രകൃതിയെയും മറന്ന മനുഷ്യന്റെ അതിവികസനം മനുഷ്യരെ മാത്രമല്ല മിണ്ടാപ്രാണികളെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.

16 വർഷത്തിനുശേഷം ചെന്നൈ അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ള പ്രേശ്നത്തിന്റെ മുഖ്യ കാരണം മഴവെള്ള സംഭരണ പദ്ധതി കൃത്യമായി നടപ്പിലാക്കാത്തതു തന്നെയാണെന്നാണ് വിദഗ്ധർ വെളിപ്പെടുത്തുന്നത്.വർഷത്തിന് മുൻപ് വന്ന പ്രളയവും ഇപ്പോൾ നേരിടുന്ന ജലക്ഷാമവും കേരളത്തിനു ഒരു മുന്നറിയിപ്പായി തമിഴ്നാട് മാറിയിരിക്കുകയാണ് . അധികം ദൂരമല്ലാത്ത മുന്നറിയിപ്പാണിതെന്ന്‌ വിദഗ്ധർ വ്യക്തമാക്കുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനൊപ്പം വേദി പങ്കിടാതെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ഇറങ്ങിപ്പോയി  (4 hours ago)

അടുത്ത വര്‍ഷം മുതല്‍ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ് വാങ്ങുന്ന ജില്ലയ്ക്ക് സ്വര്‍ണകപ്പ്  (4 hours ago)

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും  (4 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂള്‍ ബസ് ഇടിച്ച് എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

ദേശീയതലത്തില്‍ ശ്രദ്ധനേടി കുളനട കുടുംബാരോഗ്യ കേന്ദ്രം; നൂറില്‍ 98.64 ശതമാനം സ്‌കോറോടെ എന്‍.ക്യു.എ.എസ്  (5 hours ago)

ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഏറ്റവും ഒടുവിലത്തെ ഇര; സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മരണമൊഴി വരെ നല്‍കേണ്ട ദയനീയാവസ്ഥ; കേരളത്തിന്റെ ആരോഗ്യരംഗം കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ്  (7 hours ago)

ശബരിമലയുടെ സംരക്ഷണത്തിന് പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ബി ജെ പി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒപ്പുശേഖരണം  (7 hours ago)

മോദി സര്‍ക്കാരിന്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം എല്ലാ വിഭാഗം ജനങ്ങൾക്കും പകര്‍ന്നു നല്‍കും; ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ബിജെപി; മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാം നടത്ത  (7 hours ago)

ആദ്യമായിട്ടാണ് ഞങ്ങൾ പിരിഞ്ഞ് നിൽക്കുന്നത്; ആദില പുറത്തായതിന് പിന്നാലെ ബി​ഗ് ബോസ് വീട്ടിൽ ആ രഹസ്യം പൊട്ടിച്ച് ദുഃഖത്തോടെ നൂറ  (7 hours ago)

അടിമാലിയിൽ ഉണ്ടായ മണ്ണിടിച്ചിൽ; വീട് പൂർണ്ണമായി നഷ്ടപ്പെട്ടവർക്കും ദുരിതാശ്വാസക്യാമ്പിൽ താമസിക്കുന്നവർക്കും സംസ്ഥാന നാഷണൽ സർവീസ് സ്കീം സമാശ്വാസമെത്തിച്ചെന്ന് മന്ത്രി ആർ ബിന്ദു  (9 hours ago)

അത്യാഹിത ഘട്ടങ്ങളിൽ രോഗികൾക്ക് ഉടനടി വിദഗ്ധ ചികിത്സ നൽകാൻ പുതിയ കാഷ്വാലിറ്റി വിഭാഗം; നേമം മണ്ഡലത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (9 hours ago)

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി  (9 hours ago)

നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഐക്യകേരളത്തിൻ്റെ മുഖ്യമന്ത്രിയും നവോത്ഥാന നായകനുമായ ആർ. ശങ്കറിൻ്റെ പ്രതിമയോട് അനാദരവ്; കോർപറേഷനെ കൊണ്ടും അതിൻ്റെ ഭരണാധികാരികളെ കൊണ്ടും മറുപടി പറയിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (9 hours ago)

അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് പദ്ധതിയിലൂടെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു; നവീന കൃഷി രീതികളിലേക്ക് കുടുംബശ്രീ ചുവടുറപ്പിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ  (10 hours ago)

Malayali Vartha Recommends