Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഐഎസിന്റെ ഭീകരവാദമൊന്നും ഈ മണ്ണില്‍ നടക്കില്ല ഇത് ഇന്ത്യയാണ്; ഭീകരാക്രമണ പദ്ധതി ചുരുട്ടിക്കൂട്ടി എന്‍ഐഎ; പൊളിച്ചടുക്കിയത് ഇസ്ലാമിക് സ്റ്റേറ്റിന്റെ യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കം; നിര്‍ണായക അറസ്റ്റിലൂടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന് വിവരങ്ങള്‍

18 JULY 2019 12:07 AM IST
മലയാളി വാര്‍ത്ത

തമിഴ്നാട്ടില്‍ നാലിടങ്ങളിലായി നടന്ന എന്‍ഐഎ പരിശോധനയില്‍ കഴിഞ്ഞ ദിവസം രണ്ട് പേരെയാണ് അറസ്റ്റു ചെയ്തത് ഈ അറസ്റ്റിലൂടെ ഇന്ത്യ വലിയൊരു ഭീകരാക്രമണ പദ്ധതിയെയാണ് പൊളിച്ചടുക്കിയിരിക്കുന്നത്. ഐഎസിനെയും ഭീകര സംഘടനകളെയും ഇന്ത്യ എത്രമാത്രം സൂക്ഷ്മതയോടെയാണ് നിരീക്ഷിക്കുന്നു എന്നതിന് ഉദാഹരണമാണ് ഇത്. ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ യൂണിറ്റ് സ്ഥാപിക്കാന്‍ പിടിയിലായ തമിഴ്‌നാട് സ്വദേശികള്‍ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. ഇതിലൂടെ വന്‍ അക്രമ പദ്ധകളാണ് ഇവര്‍ പ്ലാന്‍ ചെയ്തിരുന്നത് ഇതിനായി ദുബായില്‍ നിന്നും പണം ശേഖരിച്ചതായുമുള്ള നിര്‍ണായക വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ഇവര്‍ക്ക് ഭീകര സംഘടനകളായ അല്‍ഖ്വയ്ദ, അന്‍സറുള്ള എന്നിവയുമായി അടുത്ത ബന്ധമുള്ളതായും എന്‍ ഐ എ വക്താക്കള്‍ അറിയിച്ചിട്ടുണ്ട്.

വഹാദത്ത് ഇ ഇസ്ലാം, ജമാഅത്ത് വഹാദത്ത് ഇ ഇസ്ലാം, അല്‍ ജിഹാദിയെ, ജിഹാദിസ്റ്റ് ഇസ്ലാമിക് യൂണിറ്റ് എന്നീ പേരുകളിലാണ് ഇവരുടെ പ്രവര്‍ത്തനം. ചെന്നൈ ഹൈക്കോടതിയില്‍ ഹാജരാക്കിയ ഇവരെ എന്‍ ഐ എ ജൂലൈ 25 വരെ കസ്റ്റഡിയില്‍ വാങ്ങി.ഐ എസ് ആശയങ്ങള്‍ രാജ്യത്ത് പ്രചരിപ്പിക്കുകയാണ് പിടിയിലായവരുടെ ലക്ഷ്യമെന്ന് എന്‍ ഐ എ പബ്ലിക് പോസിക്യൂട്ടര്‍ സി എസ് പിള്ള പറഞ്ഞു. ആറു മാസമായി യു എ ഇയിലെ ജയിലില്‍ കഴിഞ്ഞിരുന്ന ഇവരെ കഴിഞ്ഞ ആഴ്ചയിലാണ് ഇന്ത്യയിലേക്ക് നാട് കടത്തിയത്. ഇവര്‍ നല്‍കിയ വിവരങ്ങളെ തുടര്‍ന്ന് വിശാഖ പട്ടണത്തു നിന്നും ഹരീഷ് മുഹമ്മദ്, ഹസന്‍ അലി എന്നിവരെയും എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു. ഹസന്‍ അലിയാണ് യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാനി. ചാവേര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോകളും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു.
ഐഎസ് ബന്ധം തമിഴ്നാട്

ഇസ്ലാമിക് ഹിന്ദ്, തൗഹീദ് ജമാഅത്ത് സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നവരുടെ വസതികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഹസന്‍ അലി, ഹാരിഷ് മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇരുവരും ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. എന്‍ഐഎ കൊച്ചി വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. നാഗപട്ടണത്തും ചെന്നൈയിലുമായി നടത്തിയ പരിശോധനകളില്‍ ഡിജിറ്റല്‍ രേഖകളടക്കം പിടിച്ചെടുത്തു. ശ്രീലങ്കന്‍ ചാവേറാക്രമണത്തിന് പിന്നാലെ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചെന്നൈയിലും റെയ്ഡ് നടത്തിയത്. തമിഴ്നാട്ടില്‍ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഷെയ്ഖ് മുഹമ്മദ്, സാദിഖ്, മുഹമ്മദ് റിയാസ്, ഹമീദ് അക്ബര്‍, റിസ്വാന്‍ എന്നിവരെ കേന്ദ്രീകരിച്ച് മുന്‍പ് നടത്തിയ പരിശോധനയില്‍ രഹസ്യ രേഖകളും ആയുധങ്ങളും കണ്ടെടുത്തിരുന്നു. മെയ് 2-ന് തമിഴ്‌നാട്ടിലെ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട്, തൗഹീദ് ജമാഅത്ത് സംഘടനകളുടെ ഓഫീസുകളിലും എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ചെന്നൈയിലും നാഗപട്ടണത്തും രണ്ടുവീതം കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തിയിരുന്നു. വാദത് ഇസ്ലാമിയുടെ സംസ്ഥാനനേതാവ് സയിദ് മുഹമ്മദ് ബുഖാരിയുടെ വസതിയിലും ഓഫീസിലും പരിശോധന നടന്നിരുന്നു. ചെന്നൈ വേപേരിയിലുള്ള ബുഖാരിയുടെ വീട്ടിലും ഹസന്‍ അലി യൂനസ് മരക്കാര്‍, മുഹമ്മദ് യൂസഫുദ്ദീന്‍ ഹാരിസ് മുഹമ്മദ് എന്നിവരുടെ നാഗപട്ടണത്തെ വീട്ടിലും എന്‍ഐഎ പരിശോധന നടത്തി. പരിശോധനയില്‍ ഒമ്പത് മൊബൈല്‍ ഫോണ്‍, 16 സിം കാര്‍ഡ്, ഏഴ് മെമ്മറി കാര്‍ഡ്, മൂന്ന് ലാപ്ടോപ്, അഞ്ച് ഹാര്‍ഡ് ഡിസ്‌ക്, ആറ് പെന്‍ഡ്രൈവ് എന്നിവയും രണ്ട് ടാബുകളും നിരവധി സിഡി, ഡിവിഡി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. നിരവധി ലഘുലേഖകളും ബാനറുകളും പിടിച്ചെടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (7 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (8 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (11 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (11 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (12 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (12 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends