Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

12 ജെഡിഎസ് എംഎല്‍എമാര്‍ കൂടി ബിജെപിയേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ജെഡിഎസിലെ കുടുംബാധിപത്യത്തിനെതിരെ അതൃപ്തിയാണ് എംഎല്‍എമാരാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നത് . പാര്‍ട്ടിയിലെ പ്രധാന പദവികള്‍ എല്ലാം എച്ച്ഡി ദേവഗൗഡ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും നല്‍കുന്നുവെന്നാണ് എംഎല്‍എമാരുടെ ആരോപണം

18 AUGUST 2019 12:01 PM IST
മലയാളി വാര്‍ത്ത

ദക്ഷിണേന്ത്യയില്‍ ആദ്യം താമര വിരിഞ്ഞത് കർണാടകയിലാണ്‌ ...എന്നാൽ അധികാരത്തിലേറി മൂന്നാഴ്‌ച പിന്നിട്ടിട്ടും കർണാടകത്തിൽ മന്ത്രി സഭ എന്നാൽ മുഖ്യമന്ത്രി മാത്രം എന്ന അവസ്ഥയാണിപ്പോൾ ..മൂന്നാഴ്‌ചയ്‌ക്കുള്ളിൽ യെദ്യൂരപ്പ നാല്‌ മന്ത്രിസഭായോഗം വിളിച്ചുചേർത്തുവെങ്കിലും മന്ത്രിയായി പങ്കെടുത്തത്‌ മുഖ്യമന്ത്രിമാത്രം. ചീഫ്‌ സെക്രട്ടറിയും വകുപ്പുതലവൻമാരുമാണ്‌ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുന്നത്‌.
അധികാരം തിരിച്ച് പിടിക്കാനുള്ള ജീവന്‍മരണ പോരാട്ടത്തിലാണ് ഇപ്പോൾ ബിജെപി.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിലെ 17 എംഎല്‍എമാരെ അടര്‍ത്തിയെടുത്താണ് കര്‍ണാടകത്തില്‍ ബിജെപി വീണ്ടും ഭരണം പിടിച്ചെടുത്തത്. അധികാരത്തില്‍ ഏറിയെങ്കിലും രാജിവെപ്പിച്ച 17 വിമത എംഎല്‍എമാരേയും സ്പീക്കര്‍ അയോഗ്യരാക്കി. ഇതോടെ നേരിയ ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ തുടരുന്ന ബിജെപി കൂടുതല്‍ പ്രതിപക്ഷ എംഎല്‍എമാരെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള സാധ്യത തേടുകയാണ്. അതേസമയം അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ കേസ്‌ സുപ്രീംകോടതിയിലുള്ളതും ബിജെപിയിലെ മന്ത്രിസ്ഥാന മോഹികളുടെ എണ്ണപ്പെരുപ്പവും മന്ത്രിസഭാ രൂപീകരണത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്

എങ്കിലും ബിജെപി സർക്കാരിന്റെ മന്ത്രിസഭാ വികസനം ആഗസ്റ്റ് 20 ചൊവ്വാഴ്ച നടക്കും എന്ന് റിപ്പോർട്ടുകളുണ്ട്. മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരുടെ പട്ടികയുമായി ഈ മാസം ആദ്യം മുഖ്യമന്ത്രി യെഡിയൂരപ്പ ദില്ലിയിൽ എത്തിയിരുന്നു. ഹൈക്കമാൻഡിന്റെ അനുമതി തേടുകയായിരുന്നു ലക്ഷ്യം. എന്നാൽ സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ കർണാടകയിലേക്ക് തിരികെ പോയി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അമിത് ഷാ യെഡിയൂരപ്പയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു

ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി 12 ജെഡിഎസ് എംഎല്‍എമാര്‍ കൂടി ബിജെപിയേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ജെഡിഎസിലെ കുടുംബാധിപത്യത്തിനെതിരെ അതൃപ്തിയാണ് എംഎല്‍എമാരാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നത് . പാര്‍ട്ടിയിലെ പ്രധാന പദവികള്‍ എല്ലാം എച്ച്ഡി ദേവഗൗഡ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും നല്‍കുന്നുവെന്നാണ് എംഎല്‍എമാരുടെ ആരോപണം


19 എംഎൽഎമാർ കൂറുമാറിയതിനെത്തുടർന്ന്‌ നടത്തിയ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ്‌–-ജെഡിഎസ്‌ സഖ്യസർക്കാർ രാജിവച്ചതിനെത്തുടർന്നാണ്‌ യെദ്യൂരപ്പ മുഖ്യമന്ത്രിയായത്‌.അതേസമയം രാജിവെച്ച 17 പേരേയും സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു . കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് സ്പീക്കറുടെ നടപടി. ഇതോടെ ഈ നിയമസഭ കാലാവധി പൂര്‍ത്തിയാക്കുന്ന 2023 വരെ വിമതര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധിക്കില്ല.

സ്പീക്കറുടെ നടപടി കടുത്ത പ്രതിസന്ധിയാണ് ബിജെപിക്ക് സമ്മാനിച്ചത്. വിമതരെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്താമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. എന്നാല്‍ അയോഗ്യതാ നടപടിയോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. സ്പീക്കറുടെ നടപടിക്കെതിരെ എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസില്‍ അനുകൂല വിധി വന്നാല്‍ മാത്രമേ എംഎല്‍എമാരെ മന്ത്രി സഭയിൽ ഉൾപ്പെടുത്താനാകൂ.. . നിലവില്‍ ബിജെപിക്ക് ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ 106 പേരുടെ പിന്തുണയാണ് ഉള്ളത്.

എംഎല്‍എമാരെ അയോഗ്യറാക്കിയാൽ കർണാടകയിൽ 17 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങും.. ഇലക്ഷനിൽ കോണ്‍ഗ്രസും ജെഡിഎസും കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ ബിജെപിക്ക് വീണ്ടും ഭരണം നഷ്ടമായേക്കും. ഈ സാഹചര്യത്തില്‍ കൂടുതല്‍ എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് സര്‍ക്കാരിന്‍റെ നില ഭദ്രമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി ഇപ്പോൾ .


37 എംഎല്‍എമാരാണ് ജെഡിഎസിനുള്ളത്. കുമാരസ്വാമി സര്‍ക്കാരിനെതിരായ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന രാജിവെച്ച മുന്‍ ജെഡിഎസ് സംസ്ഥാന അധ്യക്ഷനായ എഎച്ച് വിശ്വനാഥന്‍ ഉള്‍പ്പെടെയുള്ള മൂന്ന് എംഎല്‍എമാരെ പാര്‍ട്ടി അയോഗ്യരാക്കിയിരുന്നു. ഇവരെ കൂടാതെ അസംതൃപ്തരായ 12 പേര്‍ പാര്‍ട്ടി വിട്ട് ബിജെപിക്കൊപ്പം പോകാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം.ഇവര്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട് ..

അതേസമയം 12 എം എൽ എ മാർ ഒരുമിച്ച് ബിജെപിയില്‍ ചേര്‍ന്നാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമായേക്കില്ല എന്നും സൂചനയുണ്ട് .അങ്ങിനെയെങ്കിൽ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതയും ഇല്ലാതാകും. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 17 മണ്ഡലങ്ങളിലെ ഫലങ്ങളും ബിജെപി സര്‍ക്കാരിനെ ബാധിക്കില്ല. ഇതോടെ യെഡ്ഡി സര്‍ക്കാരിന് ഭരണ കാലയളവ് വലിയ വെല്ലുവിളികള്‍ ഇല്ലാതെ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കും എന്ന സാധ്യതയും തെളിയുന്നുണ്ട് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends