Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഉണ്ടായിരുന്ന ജയ്ഷെ ഭീകര ക്യാംപ് വീണ്ടും സജീവമാകുന്നു..

23 SEPTEMBER 2019 02:39 PM IST
മലയാളി വാര്‍ത്ത

പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഉണ്ടായിരുന്ന ജയ്ഷെ ഭീകര ക്യാംപ് ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണത്തിലൂടെ തകര്‍ത്തതാണ്‌ . എന്നാൽ ഇവ വീണ്ടും സജീവമാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ ലഭിക്കുന്നത് .ഇത് സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ കരസേനാ മേധാവി ബിപിൻ റാവത്ത് സ്ഥിരീകരിക്കുന്നുമുണ്ട്.

ബാലക്കോട്ട് നഗരത്തിൽ നിന്നും മാറി കൊടുംകാട്ടിലാണ് ജയ്ഷെ ഭീകര ക്യാംപ് പ്രവർത്തിച്ചിരുന്നത് . വെള്ള പതാക ഉയര്‍ത്തിയിട്ടുള്ള ഗെയ്റ്റിന് പിന്നിലാണ് പഞ്ചനക്ഷത്ര ഹോട്ടലിന് തുല്യമായ സൗകര്യമുള്ള ഭീകരക്യാംപുകൾ പ്രവർത്തിച്ചിരുന്നത് .600ൽ അധികം പേർക്ക് താമസ സൗകര്യം, നീന്തൽക്കുളം, തീ കായാനുള്ള ഇടം, ജിം തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്യാമ്പിൽ അന്ന് ഇന്ത്യൻ വ്യോമസേനാ നടത്തിയ മിന്നാലാക്രമണത്തിൽ 300 ഓളം ഭീകര്‍ മരിച്ചെന്ന് വ്യോമസേനാ അറിയിച്ചിറയുന്നു. എന്നാൽ ഇന്ത്യയുടെ അവകാശവാദം കള്ളമാണെന്നാണ് ഇമ്രാന്‍ ഖാൻ ആരോപിചിച്ചിരുന്നത്

എന്നാൽ ഇപ്പോൾ ബാലാകോട്ടിലെ ഭീകര ക്യാംപ് വീണ്ടും പ്രവർത്തിച്ചു തുടങ്ങിയതായി ദേശീയ മാധ്യമങ്ങൾ വാർത്ത നൽകുന്നുണ്ട് . ഇന്ത്യയുടെ ആക്രമണത്തിൽ പാക്ക് ഭീകരക്യാംപ് തകർന്നിരുന്നുവെന്നതിനു തെളിവാണ് ഇതെന്ന് ബിപിൻ റാവത്ത് പറഞ്ഞു
വ്യോമസേനയുടെ ആക്രമണത്തെ തുടർന്നു മേഖല വിട്ട ഭീകരരെ പാക്കിസ്ഥാൻ വീണ്ടും ബാലാകോട്ടിൽ എത്തിച്ചിരിക്കുകയാണെന്നും കരസേനാ മേധാവി ആരോപിച്ചു

കേന്ദ്രസർക്കാർ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും കശ്മീരിനെ വിഭജിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ പിന്തുണയോടെ ജയ്ഷെ മുഹമ്മദ് ബാലാകോട്ടിൽ ഭീകരകേന്ദ്രം പുനരാരംഭിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇനിയൊരു ബാലാകോട്ട് ആക്രമണം ആവർത്തിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ഒരിക്കൽ ചെയ്തത് ഇനിയും ആവർത്തിക്കുന്നത് എന്തിനാണ്? എന്തുകൊണ്ട് അതിനപ്പുറം നമുക്ക് പോയികൂടായെന്നായിരുന്നു കരസേനാ മേധാവിയുടെ മറുചോദ്യം. ഇന്ത്യയ്ക്ക് ഇനിയും എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് പാക്കിസ്ഥാൻ ഊഹിക്കട്ടെയെന്നും കരസേനാ മേധാവി പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 27 നു
സംസാരിക്കാനിരിക്കെയാണ് ബാലാകോട്ട് ഭീകര കേന്ദ്രം വീണ്ടും ചർച്ചയാവുന്നത്. പാക്കിസ്ഥാൻ ഭീകരരെ ഉൽപ്പാദിപ്പിക്കുന്ന രാജ്യമായി തുടർന്നാൽ അതിനു തക്ക വില തന്നെ നൽകേണ്ടി വരുമെന്നതിൽ സംശയമില്ല. ഇപ്പോൾ തന്നെ ലോകരാജ്യങ്ങളുടെ പിന്തുണ പാകിസ്ഥാന് ഇല്ല. അതിനൊപ്പം ഭീകരാക്രമണം തുടരുന്നതിന്റെ തെളിവുകൾ കൂടി ലഭിച്ചയാൾ പാകിസ്താന് പിടിച്ചു നിൽക്കാനാകില്ല.

പൊതുസഭയിൽ കശ്മീർ വിഷയം ഉന്നയിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. കശ്മീരിലെ ഇന്ത്യൻ നടപടികൾക്കു പിന്നാലെ ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന ഭീകര ഗ്രൂപ്പുകൾക്കുള്ള നിയന്ത്രണങ്ങളിൽ പാക്കിസ്ഥാൻ ഇളവു വരുത്തിയതായും വാർത്തകൾ ഉണ്ടായിരുന്നു. അതിനിടയിലാണ് ഇപ്പോൾ ഇത്തരം വാർത്തകൾ പുറത്തുവരുന്നത് എന്നതിന് പ്രാധാന്യം ഏറുന്നുണ്ട്

കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ അതിർത്തി കടന്ന് ബാലാകോട്ടിലെ ജയ്ഷെ കേന്ദ്രം ബോംബിട്ട് തകർത്തത്. ഫെബ്രുവരി 14 ന് കശ്മീരിലെ പുൽവാമയിൽ നടന്ന സ്ഫോടനത്തിൽ 40 സിആർഎഫ് ജവാൻമാർ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ഇന്ത്യ സൈനിക നീക്കം നടത്തിയത്.

രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധരാണെന്നും പാക്കിസ്ഥാന്‍ ഇനിയും ഭീകരവാദികള്‍ക്കുള്ള പ്രോത്സാഹനം തുടര്‍ന്നാല്‍ ഇന്ത്യ ഇനിയും തീവ്രവാദ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളും തുടരുമെന്നും കര,നാവിക, വ്യോമ സേനാ മേധാവികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഇതിനിടയിൽ പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഉണ്ടായിരുന്ന ജയ്ഷെ ഭീകര ക്യാംപ് വീണ്ടും സജീവമാകുന്നു എന്ന വാർത്തകൾ വരുന്നത് ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യ നോക്കികാണുന്നത് . ഇത്തരം നീക്കങ്ങൾ തടയാൻ ഇന്ത്യ കർശന നിലപാട് എടുക്കുമെന്നും കരസേനാ മേധാവി സൂചിപ്പിച്ചിട്ടുണ്ട്

 ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണത്തിലൂടെ തകര്‍ത്തതാണ്‌ . എന്നാൽ ഇവ വീണ്ടും സജീവമാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ ലഭിക്കുന്നത് .ഇത് സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ കരസേനാ മേധാവി ബിപിൻ റാവത്ത് സ്ഥിരീകരിക്കുന്നുമുണ്ട്.

ബാലക്കോട്ട് നഗരത്തിൽ നിന്നും മാറി കൊടുംകാട്ടിലാണ് ജയ്ഷെ ഭീകര ക്യാംപ് പ്രവർത്തിച്ചിരുന്നത് . വെള്ള പതാക ഉയര്‍ത്തിയിട്ടുള്ള ഗെയ്റ്റിന് പിന്നിലാണ് പഞ്ചനക്ഷത്ര ഹോട്ടലിന് തുല്യമായ സൗകര്യമുള്ള ഭീകരക്യാംപുകൾ പ്രവർത്തിച്ചിരുന്നത് .600ൽ അധികം പേർക്ക് താമസ സൗകര്യം, നീന്തൽക്കുളം, തീ കായാനുള്ള ഇടം, ജിം തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്യാമ്പിൽ അന്ന് ഇന്ത്യൻ വ്യോമസേനാ നടത്തിയ മിന്നാലാക്രമണത്തിൽ 300 ഓളം ഭീകര്‍ മരിച്ചെന്ന് വ്യോമസേനാ അറിയിച്ചിറയുന്നു. എന്നാൽ ഇന്ത്യയുടെ അവകാശവാദം കള്ളമാണെന്നാണ് ഇമ്രാന്‍ ഖാൻ ആരോപിചിച്ചിരുന്നത്

എന്നാൽ ഇപ്പോൾ ബാലാകോട്ടിലെ ഭീകര ക്യാംപ് വീണ്ടും പ്രവർത്തിച്ചു തുടങ്ങിയതായി ദേശീയ മാധ്യമങ്ങൾ വാർത്ത നൽകുന്നുണ്ട് . ഇന്ത്യയുടെ ആക്രമണത്തിൽ പാക്ക് ഭീകരക്യാംപ് തകർന്നിരുന്നുവെന്നതിനു തെളിവാണ് ഇതെന്ന് ബിപിൻ റാവത്ത് പറഞ്ഞു
വ്യോമസേനയുടെ ആക്രമണത്തെ തുടർന്നു മേഖല വിട്ട ഭീകരരെ പാക്കിസ്ഥാൻ വീണ്ടും ബാലാകോട്ടിൽ എത്തിച്ചിരിക്കുകയാണെന്നും കരസേനാ മേധാവി ആരോപിച്ചു

കേന്ദ്രസർക്കാർ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും കശ്മീരിനെ വിഭജിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ പിന്തുണയോടെ ജയ്ഷെ മുഹമ്മദ് ബാലാകോട്ടിൽ ഭീകരകേന്ദ്രം പുനരാരംഭിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇനിയൊരു ബാലാകോട്ട് ആക്രമണം ആവർത്തിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ഒരിക്കൽ ചെയ്തത് ഇനിയും ആവർത്തിക്കുന്നത് എന്തിനാണ്? എന്തുകൊണ്ട് അതിനപ്പുറം നമുക്ക് പോയികൂടായെന്നായിരുന്നു കരസേനാ മേധാവിയുടെ മറുചോദ്യം. ഇന്ത്യയ്ക്ക് ഇനിയും എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് പാക്കിസ്ഥാൻ ഊഹിക്കട്ടെയെന്നും കരസേനാ മേധാവി പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 27 നു
സംസാരിക്കാനിരിക്കെയാണ് ബാലാകോട്ട് ഭീകര കേന്ദ്രം വീണ്ടും ചർച്ചയാവുന്നത്. പാക്കിസ്ഥാൻ ഭീകരരെ ഉൽപ്പാദിപ്പിക്കുന്ന രാജ്യമായി തുടർന്നാൽ അതിനു തക്ക വില തന്നെ നൽകേണ്ടി വരുമെന്നതിൽ സംശയമില്ല. ഇപ്പോൾ തന്നെ ലോകരാജ്യങ്ങളുടെ പിന്തുണ പാകിസ്ഥാന് ഇല്ല. അതിനൊപ്പം ഭീകരാക്രമണം തുടരുന്നതിന്റെ തെളിവുകൾ കൂടി ലഭിച്ചയാൾ പാകിസ്താന് പിടിച്ചു നിൽക്കാനാകില്ല.

പൊതുസഭയിൽ കശ്മീർ വിഷയം ഉന്നയിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. കശ്മീരിലെ ഇന്ത്യൻ നടപടികൾക്കു പിന്നാലെ ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന ഭീകര ഗ്രൂപ്പുകൾക്കുള്ള നിയന്ത്രണങ്ങളിൽ പാക്കിസ്ഥാൻ ഇളവു വരുത്തിയതായും വാർത്തകൾ ഉണ്ടായിരുന്നു. അതിനിടയിലാണ് ഇപ്പോൾ ഇത്തരം വാർത്തകൾ പുറത്തുവരുന്നത് എന്നതിന് പ്രാധാന്യം ഏറുന്നുണ്ട്

കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ അതിർത്തി കടന്ന് ബാലാകോട്ടിലെ ജയ്ഷെ കേന്ദ്രം ബോംബിട്ട് തകർത്തത്. ഫെബ്രുവരി 14 ന് കശ്മീരിലെ പുൽവാമയിൽ നടന്ന സ്ഫോടനത്തിൽ 40 സിആർഎഫ് ജവാൻമാർ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ഇന്ത്യ സൈനിക നീക്കം നടത്തിയത്.

രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധരാണെന്നും പാക്കിസ്ഥാന്‍ ഇനിയും ഭീകരവാദികള്‍ക്കുള്ള പ്രോത്സാഹനം തുടര്‍ന്നാല്‍ ഇന്ത്യ ഇനിയും തീവ്രവാദ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളും തുടരുമെന്നും കര,നാവിക, വ്യോമ സേനാ മേധാവികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഇതിനിടയിൽ പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഉണ്ടായിരുന്ന ജയ്ഷെ ഭീകര ക്യാംപ് വീണ്ടും സജീവമാകുന്നു എന്ന വാർത്തകൾ വരുന്നത് ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യ നോക്കികാണുന്നത് . ഇത്തരം നീക്കങ്ങൾ തടയാൻ ഇന്ത്യ കർശന നിലപാട് എടുക്കുമെന്നും കരസേനാ മേധാവി സൂചിപ്പിച്ചിട്ടുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്; ഇത് ധർമ്മ വിജയമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി  (7 minutes ago)

നിലവിളിച്ച് അമ്മ.... അമ്മയുടെ കണ്‍മുന്നില്‍വച്ച് ആറുവയസ്സുകാരനെ ബസ്സിടിച്ചു....  (22 minutes ago)

കിരണ്‍കുമാറിന്റെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു  (52 minutes ago)

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച കേസില്‍ സുകാന്തിന് റിമാന്റ് ജൂലൈ 8 വരെനീട്ടി ജയിലിലേക്ക്  (1 hour ago)

സർക്കാരിൻ്റെയും ആരോഗ്യവകുപ്പുമന്ത്രിയുടെയും കെടുകാരസ്ഥത മൂലം വിശ്വപ്രസിദ്ധി നേടിയിരുന്ന ആരോഗ്യ രംഗത്തെ കേരള മോഡൽ അനുദിനം ഇല്ലാതാകുന്നു; വിമർശനവുമായി നവകേരളം മിഷനുകളുടെ മുൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ  (1 hour ago)

പവന് 360രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലിയുള്ള പീഡനം  (1 hour ago)

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (1 hour ago)

സ്‌കൂള്‍ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പുറത്തിറങ്ങിയില്ല; പിന്നാലെ ശുചിമുറയിൽ കണ്ടത് ഭീകര കാഴ്ച...!!! രണ്ടാഴ്ച മുമ്പ് ആ വീട്ടിൽ മറ്റൊരാൾ കൂടി തൂങ്ങി മരിച്  (1 hour ago)

ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു ... പോലീസ് അന്വേഷണം ആരംഭിച്ചു...  (1 hour ago)

തലയെടുപ്പുള്ള കൊമ്പന്‍മാരെ ഒരുമിച്ചു കാണാനുള്ള സുവര്‍ണാവസരം ...  (2 hours ago)

ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ വിദഗ്ദ്ധസംഘം  (2 hours ago)

ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു...  (2 hours ago)

ആന്‍ഡേഴ്‌സന്‍-ടെണ്ടുല്‍കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു...  (2 hours ago)

ഫൈസല്‍ കൊലക്കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങി  (3 hours ago)

Malayali Vartha Recommends