Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഉണ്ടായിരുന്ന ജയ്ഷെ ഭീകര ക്യാംപ് വീണ്ടും സജീവമാകുന്നു..

23 SEPTEMBER 2019 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഉണ്ടായിരുന്ന ജയ്ഷെ ഭീകര ക്യാംപ് ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണത്തിലൂടെ തകര്‍ത്തതാണ്‌ . എന്നാൽ ഇവ വീണ്ടും സജീവമാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ ലഭിക്കുന്നത് .ഇത് സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ കരസേനാ മേധാവി ബിപിൻ റാവത്ത് സ്ഥിരീകരിക്കുന്നുമുണ്ട്.

ബാലക്കോട്ട് നഗരത്തിൽ നിന്നും മാറി കൊടുംകാട്ടിലാണ് ജയ്ഷെ ഭീകര ക്യാംപ് പ്രവർത്തിച്ചിരുന്നത് . വെള്ള പതാക ഉയര്‍ത്തിയിട്ടുള്ള ഗെയ്റ്റിന് പിന്നിലാണ് പഞ്ചനക്ഷത്ര ഹോട്ടലിന് തുല്യമായ സൗകര്യമുള്ള ഭീകരക്യാംപുകൾ പ്രവർത്തിച്ചിരുന്നത് .600ൽ അധികം പേർക്ക് താമസ സൗകര്യം, നീന്തൽക്കുളം, തീ കായാനുള്ള ഇടം, ജിം തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്യാമ്പിൽ അന്ന് ഇന്ത്യൻ വ്യോമസേനാ നടത്തിയ മിന്നാലാക്രമണത്തിൽ 300 ഓളം ഭീകര്‍ മരിച്ചെന്ന് വ്യോമസേനാ അറിയിച്ചിറയുന്നു. എന്നാൽ ഇന്ത്യയുടെ അവകാശവാദം കള്ളമാണെന്നാണ് ഇമ്രാന്‍ ഖാൻ ആരോപിചിച്ചിരുന്നത്

എന്നാൽ ഇപ്പോൾ ബാലാകോട്ടിലെ ഭീകര ക്യാംപ് വീണ്ടും പ്രവർത്തിച്ചു തുടങ്ങിയതായി ദേശീയ മാധ്യമങ്ങൾ വാർത്ത നൽകുന്നുണ്ട് . ഇന്ത്യയുടെ ആക്രമണത്തിൽ പാക്ക് ഭീകരക്യാംപ് തകർന്നിരുന്നുവെന്നതിനു തെളിവാണ് ഇതെന്ന് ബിപിൻ റാവത്ത് പറഞ്ഞു
വ്യോമസേനയുടെ ആക്രമണത്തെ തുടർന്നു മേഖല വിട്ട ഭീകരരെ പാക്കിസ്ഥാൻ വീണ്ടും ബാലാകോട്ടിൽ എത്തിച്ചിരിക്കുകയാണെന്നും കരസേനാ മേധാവി ആരോപിച്ചു

കേന്ദ്രസർക്കാർ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും കശ്മീരിനെ വിഭജിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ പിന്തുണയോടെ ജയ്ഷെ മുഹമ്മദ് ബാലാകോട്ടിൽ ഭീകരകേന്ദ്രം പുനരാരംഭിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇനിയൊരു ബാലാകോട്ട് ആക്രമണം ആവർത്തിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ഒരിക്കൽ ചെയ്തത് ഇനിയും ആവർത്തിക്കുന്നത് എന്തിനാണ്? എന്തുകൊണ്ട് അതിനപ്പുറം നമുക്ക് പോയികൂടായെന്നായിരുന്നു കരസേനാ മേധാവിയുടെ മറുചോദ്യം. ഇന്ത്യയ്ക്ക് ഇനിയും എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് പാക്കിസ്ഥാൻ ഊഹിക്കട്ടെയെന്നും കരസേനാ മേധാവി പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 27 നു
സംസാരിക്കാനിരിക്കെയാണ് ബാലാകോട്ട് ഭീകര കേന്ദ്രം വീണ്ടും ചർച്ചയാവുന്നത്. പാക്കിസ്ഥാൻ ഭീകരരെ ഉൽപ്പാദിപ്പിക്കുന്ന രാജ്യമായി തുടർന്നാൽ അതിനു തക്ക വില തന്നെ നൽകേണ്ടി വരുമെന്നതിൽ സംശയമില്ല. ഇപ്പോൾ തന്നെ ലോകരാജ്യങ്ങളുടെ പിന്തുണ പാകിസ്ഥാന് ഇല്ല. അതിനൊപ്പം ഭീകരാക്രമണം തുടരുന്നതിന്റെ തെളിവുകൾ കൂടി ലഭിച്ചയാൾ പാകിസ്താന് പിടിച്ചു നിൽക്കാനാകില്ല.

പൊതുസഭയിൽ കശ്മീർ വിഷയം ഉന്നയിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. കശ്മീരിലെ ഇന്ത്യൻ നടപടികൾക്കു പിന്നാലെ ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന ഭീകര ഗ്രൂപ്പുകൾക്കുള്ള നിയന്ത്രണങ്ങളിൽ പാക്കിസ്ഥാൻ ഇളവു വരുത്തിയതായും വാർത്തകൾ ഉണ്ടായിരുന്നു. അതിനിടയിലാണ് ഇപ്പോൾ ഇത്തരം വാർത്തകൾ പുറത്തുവരുന്നത് എന്നതിന് പ്രാധാന്യം ഏറുന്നുണ്ട്

കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ അതിർത്തി കടന്ന് ബാലാകോട്ടിലെ ജയ്ഷെ കേന്ദ്രം ബോംബിട്ട് തകർത്തത്. ഫെബ്രുവരി 14 ന് കശ്മീരിലെ പുൽവാമയിൽ നടന്ന സ്ഫോടനത്തിൽ 40 സിആർഎഫ് ജവാൻമാർ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ഇന്ത്യ സൈനിക നീക്കം നടത്തിയത്.

രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധരാണെന്നും പാക്കിസ്ഥാന്‍ ഇനിയും ഭീകരവാദികള്‍ക്കുള്ള പ്രോത്സാഹനം തുടര്‍ന്നാല്‍ ഇന്ത്യ ഇനിയും തീവ്രവാദ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളും തുടരുമെന്നും കര,നാവിക, വ്യോമ സേനാ മേധാവികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഇതിനിടയിൽ പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഉണ്ടായിരുന്ന ജയ്ഷെ ഭീകര ക്യാംപ് വീണ്ടും സജീവമാകുന്നു എന്ന വാർത്തകൾ വരുന്നത് ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യ നോക്കികാണുന്നത് . ഇത്തരം നീക്കങ്ങൾ തടയാൻ ഇന്ത്യ കർശന നിലപാട് എടുക്കുമെന്നും കരസേനാ മേധാവി സൂചിപ്പിച്ചിട്ടുണ്ട്

 ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണത്തിലൂടെ തകര്‍ത്തതാണ്‌ . എന്നാൽ ഇവ വീണ്ടും സജീവമാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ ലഭിക്കുന്നത് .ഇത് സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ കരസേനാ മേധാവി ബിപിൻ റാവത്ത് സ്ഥിരീകരിക്കുന്നുമുണ്ട്.

ബാലക്കോട്ട് നഗരത്തിൽ നിന്നും മാറി കൊടുംകാട്ടിലാണ് ജയ്ഷെ ഭീകര ക്യാംപ് പ്രവർത്തിച്ചിരുന്നത് . വെള്ള പതാക ഉയര്‍ത്തിയിട്ടുള്ള ഗെയ്റ്റിന് പിന്നിലാണ് പഞ്ചനക്ഷത്ര ഹോട്ടലിന് തുല്യമായ സൗകര്യമുള്ള ഭീകരക്യാംപുകൾ പ്രവർത്തിച്ചിരുന്നത് .600ൽ അധികം പേർക്ക് താമസ സൗകര്യം, നീന്തൽക്കുളം, തീ കായാനുള്ള ഇടം, ജിം തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്യാമ്പിൽ അന്ന് ഇന്ത്യൻ വ്യോമസേനാ നടത്തിയ മിന്നാലാക്രമണത്തിൽ 300 ഓളം ഭീകര്‍ മരിച്ചെന്ന് വ്യോമസേനാ അറിയിച്ചിറയുന്നു. എന്നാൽ ഇന്ത്യയുടെ അവകാശവാദം കള്ളമാണെന്നാണ് ഇമ്രാന്‍ ഖാൻ ആരോപിചിച്ചിരുന്നത്

എന്നാൽ ഇപ്പോൾ ബാലാകോട്ടിലെ ഭീകര ക്യാംപ് വീണ്ടും പ്രവർത്തിച്ചു തുടങ്ങിയതായി ദേശീയ മാധ്യമങ്ങൾ വാർത്ത നൽകുന്നുണ്ട് . ഇന്ത്യയുടെ ആക്രമണത്തിൽ പാക്ക് ഭീകരക്യാംപ് തകർന്നിരുന്നുവെന്നതിനു തെളിവാണ് ഇതെന്ന് ബിപിൻ റാവത്ത് പറഞ്ഞു
വ്യോമസേനയുടെ ആക്രമണത്തെ തുടർന്നു മേഖല വിട്ട ഭീകരരെ പാക്കിസ്ഥാൻ വീണ്ടും ബാലാകോട്ടിൽ എത്തിച്ചിരിക്കുകയാണെന്നും കരസേനാ മേധാവി ആരോപിച്ചു

കേന്ദ്രസർക്കാർ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും കശ്മീരിനെ വിഭജിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ പിന്തുണയോടെ ജയ്ഷെ മുഹമ്മദ് ബാലാകോട്ടിൽ ഭീകരകേന്ദ്രം പുനരാരംഭിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇനിയൊരു ബാലാകോട്ട് ആക്രമണം ആവർത്തിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ഒരിക്കൽ ചെയ്തത് ഇനിയും ആവർത്തിക്കുന്നത് എന്തിനാണ്? എന്തുകൊണ്ട് അതിനപ്പുറം നമുക്ക് പോയികൂടായെന്നായിരുന്നു കരസേനാ മേധാവിയുടെ മറുചോദ്യം. ഇന്ത്യയ്ക്ക് ഇനിയും എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് പാക്കിസ്ഥാൻ ഊഹിക്കട്ടെയെന്നും കരസേനാ മേധാവി പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 27 നു
സംസാരിക്കാനിരിക്കെയാണ് ബാലാകോട്ട് ഭീകര കേന്ദ്രം വീണ്ടും ചർച്ചയാവുന്നത്. പാക്കിസ്ഥാൻ ഭീകരരെ ഉൽപ്പാദിപ്പിക്കുന്ന രാജ്യമായി തുടർന്നാൽ അതിനു തക്ക വില തന്നെ നൽകേണ്ടി വരുമെന്നതിൽ സംശയമില്ല. ഇപ്പോൾ തന്നെ ലോകരാജ്യങ്ങളുടെ പിന്തുണ പാകിസ്ഥാന് ഇല്ല. അതിനൊപ്പം ഭീകരാക്രമണം തുടരുന്നതിന്റെ തെളിവുകൾ കൂടി ലഭിച്ചയാൾ പാകിസ്താന് പിടിച്ചു നിൽക്കാനാകില്ല.

പൊതുസഭയിൽ കശ്മീർ വിഷയം ഉന്നയിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. കശ്മീരിലെ ഇന്ത്യൻ നടപടികൾക്കു പിന്നാലെ ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന ഭീകര ഗ്രൂപ്പുകൾക്കുള്ള നിയന്ത്രണങ്ങളിൽ പാക്കിസ്ഥാൻ ഇളവു വരുത്തിയതായും വാർത്തകൾ ഉണ്ടായിരുന്നു. അതിനിടയിലാണ് ഇപ്പോൾ ഇത്തരം വാർത്തകൾ പുറത്തുവരുന്നത് എന്നതിന് പ്രാധാന്യം ഏറുന്നുണ്ട്

കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ അതിർത്തി കടന്ന് ബാലാകോട്ടിലെ ജയ്ഷെ കേന്ദ്രം ബോംബിട്ട് തകർത്തത്. ഫെബ്രുവരി 14 ന് കശ്മീരിലെ പുൽവാമയിൽ നടന്ന സ്ഫോടനത്തിൽ 40 സിആർഎഫ് ജവാൻമാർ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ഇന്ത്യ സൈനിക നീക്കം നടത്തിയത്.

രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധരാണെന്നും പാക്കിസ്ഥാന്‍ ഇനിയും ഭീകരവാദികള്‍ക്കുള്ള പ്രോത്സാഹനം തുടര്‍ന്നാല്‍ ഇന്ത്യ ഇനിയും തീവ്രവാദ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളും തുടരുമെന്നും കര,നാവിക, വ്യോമ സേനാ മേധാവികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഇതിനിടയിൽ പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഉണ്ടായിരുന്ന ജയ്ഷെ ഭീകര ക്യാംപ് വീണ്ടും സജീവമാകുന്നു എന്ന വാർത്തകൾ വരുന്നത് ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യ നോക്കികാണുന്നത് . ഇത്തരം നീക്കങ്ങൾ തടയാൻ ഇന്ത്യ കർശന നിലപാട് എടുക്കുമെന്നും കരസേനാ മേധാവി സൂചിപ്പിച്ചിട്ടുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends