Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയറാമിന്‍റെ മൊഴിയെടുക്കും... ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത, പത്മകുമാറിൻറെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാട് രേഖകൾ പിടിച്ചെടുത്തു


ജി20 ഉച്ചകോടി: മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭം... ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി


സംസ്ഥാനത്ത് നാലുദിവസം കനത്തമഴ തുടരും; തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്,  ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്


ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃത്യു..ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു.... ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിലെത്തിച്ചു, സംസ്കാരം കുടുംബശ്മശാനത്തിൽ


ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..

ചാമ്പലായത് മൂന്ന് ഭീകര ക്യാമ്പുകൾ ;10 പാക്ക് സൈനികരെയും 35 ഭീകരരെയും വധിച്ചു....പാകിസ്ഥാന് കിട്ടിയത് മുട്ടൻ പണി

21 OCTOBER 2019 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഉത്തരാഖണ്ഡിലെ സ്കൂളിന് സമീപത്തായി ഉഗ്ര സ്ഫോടന ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി

53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് നവംബർ 24 തിങ്കളാഴ്ച ചുമതലയേല്‍ക്കും...

ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണ സംഭവം.... ക്യാപ്റ്റൻ വിംഗ് കമാൻഡർ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നതായി അന്വേഷണ സംഘം

വായുമലിനീകരണം രൂക്ഷം...ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് അധികൃതർ

ജി20 ഉച്ചകോടി: മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭം... ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി

പുല്‍വാമയ്ക്ക് മറുപടിയുമായിപാക്കിസ്ഥാന്‍ അതിര്‍ത്തി നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ വ്യോമസേനയുടെ നീക്കത്തിനു ശേഷം അതിര്‍ത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തുന്ന ആദ്യ ആക്രമണമാണ് ഇന്നലെ അരങ്ങേറിയത്. പാക് അധിനിവേശ കാശ്മീരിനെ മാത്രമേ ഇന്ത്യ അക്രമിക്കുകയുള്ളു എന്ന നിഗമനത്തിലായിരുന്നു പാകിസ്ഥാൻ എന്നാൽ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണം ഒരു പടികൂടി കടന്ന് ബലാകോട്ടിനെ തകർത്ത് തരിപ്പണമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പാക് അധിനിവേശ കശ്മീരിലെ നീലം താഴ്‌വരയില്‍ ജുറ, അത്മുഖം, കുന്ദല്‍സാഹി എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ഇന്ത്യൻ സൈന്യം 7 ഭീകര ക്യാമ്പുകൾ മാത്രമല്ല തകർത്തത് 10 പാക്ക് സൈനികരെയും 35 ഭീകരരെയും വധിക്കുകയുമുണ്ടായി.


അതോടൊപ്പം തന്നെ ഇനിയും വെടി നിര്‍ത്തല്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചാല്‍ നിയന്ത്രണ രേഖയ്ക്ക് അപ്പുറം വായു സേനയും കരസേനയും സംയുക്ത ഓര്‍പ്പറേഷന്‍ നടത്തും എന്ന ശാസനയും ഇന്ത്യ പറയാതെ പറഞ്ഞു. പാക് അധീന കശ്മീരിലെ ലീപ താഴ്‌വരയിലാണ് ഭീകരക്യാമ്ബുകള്‍ പ്രവര്‍ത്തിച്ചിരുന്നത് തന്നെ. ഇതിൽ നിന്നുള്ള 7 ക്യാമ്പുകളാണ് സൈന്യം പൂര്‍ണമായും തകര്‍ത്തത്. ഇതോടൊപ്പം തന്നെ ഇനി ഉണ്ടാകുന്ന ഏത് സാഹചര്യത്തെയും നേരിടാൻ നാവിക സേനയും അറേബ്യന്‍ കടലില്‍ സൈനികാഭ്യാസങ്ങള്‍ക്ക് തുടക്കമിടുമെന്നുംവെളിപ്പെടുത്തുകയുണ്ടായി. ഇനി എങ്ങനെ എവിടെ മറുപടി നൽകണമെന്ന് തീരുമാനമെടുക്കാൻ സൈന്യത്തിന് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം പ്രകോപിതനായ ഇമ്രാൻ ഖാൻ നിരന്തം പ്രേശ്നങ്ങൾ ഉരുവാക്കിയിരുന്നു. എന്നാൽ ലോകരാഷ്ട്രങ്ങൾ കൂടി കൈവിട്ടതോടെ കൂട്ടുപിടിച്ചത് ഭീകരരെയാണ്. കാശ്മീരിലേക്ക് അവിടേക്കു ഭീകരരെ കടത്തിവിടാന്‍ പാക്കിസ്ഥാന്‍ നിരന്തരം ശ്രമം നടത്തുന്നതായി രഹസ്യ അന്വേഷണ സംഘം വിലയിരുത്തി. ഇതിലൂടെ കണ്ടെത്തിയ കണക്കുകൾ പ്രകാരം ഈ വര്‍ഷം സെപ്റ്റംബര്‍ വരെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 2050 തവണയും ജൂലൈയില്‍ 296 തവണയും ഓഗസ്റ്റില്‍ 307 തവണയും സെപ്റ്റംബറില്‍ 292 തവണയും പാക്കിസ്ഥാന്റെ പ്രകോപനമുണ്ടാക്കിയിരുന്നു. നുഴഞ്ഞ് കയറാൻ ശ്രമിച്ച ഭീകരവാദികളെ പിടികൂടിയതിലും ഗണ്യമായ വർധന ഉണ്ടായി. അതിനോടൊപ്പം തന്നെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ശനിയാഴ്ച രാത്രി പാക്കിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ 2 ഇന്ത്യന്‍ സൈനികരും ഒരു നാട്ടുകാരനും മരണമടഞ്ഞിരുന്നു എന്ന വാർത്തയും പുറത്തേക്ക് വന്നു. ഇതിനെതിരെ ഒത്തിരി തവണ ഇന്ത്യ നേരിട്ട് കണക്ക് നൽകിയതാണ്. എന്നാൽ അത് പാകിസ്ഥാൻ മുഖവിലക്കെടുത്തില്ല.

പാക് അധീന കാശ്മീരില്‍ 35 ഭീകരര്‍ വരെ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങള്‍ക്കും അവര്‍ക്കു പിന്തുണ നല്‍കുന്ന പാക്ക് സൈനിക പോസ്റ്റുകള്‍ക്കും നേരെ വന്‍ ആക്രമണമാണ് ഇന്ത്യന്‍ സൈന്യം നടത്തിയത് തന്നെ. തകര്‍ത്ത മുന്ന് ഭീകരത്താവളങ്ങളും നുഴഞ്ഞു കയറ്റക്കാരെ സജ്ജമാക്കി നിര്‍ത്താന്‍ വേണ്ടി പാക് സൈന്യം തയ്യാറാക്കിയതാണ് എന്നാണ് അന്വേഷണ അജൻസികൾ നൽകിയ വിവരം.

അതേസമയം അഞ്ചുകൊല്ലത്തിനിടെ പാക്കിസ്ഥാന്‍ ഏറ്റവുംകൂടുതല്‍ പ്രാവശ്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചവര്‍ഷമാണിത്. ഒക്ടോബര്‍വരെ 2,310 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് തന്നെ. അതോടൊപ്പം തന്നെ 2018-ല്‍ ഇത് 1,629 ആയിരുന്നു. ഇക്കൊല്ലം ഒക്ടോബര്‍വരെ 147 ഭീകരരെ വധിച്ചെന്ന് സൈന്യം അറിയിച്ചു. പാക് അതിക്രമത്തില്‍ ഹവില്‍ദാര്‍ പദം ബഹാദൂര്‍ ശ്രേഷ്ഠ, റൈഫിള്‍മാന്‍ ഗാമില്‍ കുമാര്‍ ശ്രേഷ്ഠ എന്നിവരാണു വീരമൃത്യു വരിച്ചത് തന്നെ. തുടര്‍ന്ന് അര്‍ധരാത്രിക്കു ശേഷം ഇന്ത്യ തിരിച്ചടി ആരംഭിക്കുകയുണ്ടായി. ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ കേന്ദ്രങ്ങളാണ് സൈന്യം തകര്‍ത്തത്. പാകിസ്താന്റെ ഭാഗത്ത് നിന്നും ഇനി ഒരു പ്രകോപനം ഉണ്ടായാൽ ഇന്ത്യൻ സൈന്യം തീരുമാനിക്കും ഇനി എന്ത് എങ്ങനെ എന്നൊക്കെ. ത്തിനായി ഇന്ത്യൻ സൈന്യം എല്ലാ ദിശയും സുരക്ഷ ശക്തമാക്കി കഴിഞ്ഞു.

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ‍ൗദി അറേബ്യയിലെ ചെങ്കടൽ മ്യൂസിയം ഡിസംബർ ആറിന്  (2 minutes ago)

ഉഗ്ര സ്ഫോടന ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ  (22 minutes ago)

രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു...  (41 minutes ago)

സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു..  (56 minutes ago)

ജസ്റ്റിസ് സൂര്യകാന്ത് നവംബർ 24 തിങ്കളാഴ്ച ചുമതലയേല്‍ക്കും...  (1 hour ago)

കാലിക്കറ്റ് എഫ്സി മലപ്പുറത്തെ നേരിടും  (1 hour ago)

തിരുവനന്തപുരം കല്ലറയിൽ കാട്ടുപന്നി വന്ന് ഓട്ടോറിക്ഷയിൽ ഇടിച്ച് ...  (1 hour ago)

ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണ...  (2 hours ago)

ഇന്ന് രാവിലെ പാപനാശം തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്....  (2 hours ago)

ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യചെയ്തു  (2 hours ago)

പി വി അൻവറിനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....  (2 hours ago)

പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു  (3 hours ago)

ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത,  (3 hours ago)

കൈവെട്ട് കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്‍പ്പെടെ വലിശ ശൃഖല തന്നെ പ്രവര്‍ത്തിച്ചു എന്ന നിലപാടുമായി എന്‍ഐഎ  (3 hours ago)

എ.ക്യു.ഐ 400 കടക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് ഗ്രാപ്-4 നിയന്ത്രണങ്ങൾ ...  (3 hours ago)

Malayali Vartha Recommends