Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..

സ്നേഹിച്ച് വളർത്തിയ പൊന്നുമോളെ...'മരണത്തോട് മല്ലടിച്ചു ആശുപത്രിയിൽ ബോധമില്ലാതെ കിടന്ന നാളുകളിൽ നേർത്ത ഒരു അനക്കത്തിനിടെ അവൾ ഒരു തുള്ളി വെള്ളം ചോദിച്ചിരുന്നു..' കരഞ്ഞു കല്ലായി മാറിയ നിർഭയയുടെ അമ്മയ്ക്ക് പറയാനുള്ളത്

20 MARCH 2020 09:02 AM IST
മലയാളി വാര്‍ത്ത

നടപ്പിലായത് ഒരമ്മയുടെ കണ്ണുനീരിന്റെ ശിക്ഷയാണ്. ഒരു പെൺകുട്ടി അനുഭവിച്ച പ്രാണവേദനയുടെ ,അവളുടെ പ്രാണൻ പറന്നകന്നപ്പോൾ ആ വീട്ടുകാരനുഭവിച്ച നിത്യ ദുഖത്തിന്റെ പരിസമാപ്തി. മരണത്തോളം കൂടെപ്പോരുന്ന ഒരു വേദന എന്‍റെയുള്ളിലുണ്ട്. കഴിഞ്ഞ ഏഴു വർഷക്കാലവും എന്‍റെ കണ്ണിലൂടെ ഒഴുകിയത് ഉള്ളു മുറിഞ്ഞൊഴുകിയ ആ വേദനയായിരുന്നു. കരഞ്ഞു കരഞ്ഞ് കല്ലായിപ്പോയ ഒരമ്മയാണ് ഞാൻ’. ഇന്ത്യയിൽ ഇനി ഇതുപോലെ ഒരമ്മയും ഉണ്ടാകാതിരിക്കട്ടെ എന്ന വേദനയോടെയല്ലാതെ ആശാദേവി എന്ന അമ്മയുടെ വിലാപത്തെ കേൾക്കാനാവില്ല. . വിലാപങ്ങൾക്കൊപ്പം നിർഭയ എന്ന് പേരിട്ട് വിളിച്ച് വർഷാവർഷം മെഴുക് തിരി കത്തിച്ച് അനുസ്മരിക്കുന്ന അത്രിക്രൂരമായി കൊല്ലപ്പെട്ട ഒരു മകളുടെ അമ്മ. ഇപ്പോൾ മകളുടെ ഘാതകരുടെ വധശിക്ഷ നടപ്പായപ്പോഴും മരണത്തോളം തന്‍റെ നെഞ്ചിനുള്ളിൽ കൂടെപ്പോരുന്ന വേദന ആശാ ദേവിയുടെ ഉള്ളിലുണ്ട്. മരണത്തോട് മല്ലടിച്ചു ആശുപത്രിയിൽ ബോധമില്ലാതെ കിടന്ന നാളുകളിൽ നേർത്ത ഒരു അനക്കത്തിനിടെ അവൾ ഒരു തുള്ളി വെള്ളം ചോദിച്ചിരുന്നു.

അതു നൽകാൻ തനിക്കായില്ലല്ലോ എന്ന വേദന മാഞ്ഞു പോകാതെ ഇപ്പോഴും ഉള്ളിൽ കെട്ടിക്കിടക്കുകയാണെന്ന് അവർ നിറകണ്ണുകളോടെ പറഞ്ഞു. ഭൂമിയിൽ മറ്റൊരു മൃഗവും മനുഷ്യനെ മുറിവേൽപ്പിക്കാത്ത വിധത്തിൽ അത്രിക്രൂരമായി വേട്ടയാടി ചോര വാർന്നു കിടക്കുന്ന തന്‍റെ മകളുടെ ദൃശ്യം ഇപ്പോഴും കണ്‍മുന്നിലുണ്ട്. ആ ഓർമ മാത്രമാണ് ഉയിരിനെ ഇന്നു പുലർക്കാലത്തേക്കു കൂടെ ഉണാരാനുള്ള കരുത്തോടെ പിടിച്ചു നിർത്തിയതെന്നും അവർ പറയുന്നു. എട്ടു വർഷത്തെ അവരുടെ കാത്തിരിപ്പ് കാലത്തിനും കോടതികൾക്കും തൂക്ക് കയറിനും ഇടയിലായിരുന്നു എന്നു തന്നെ പറയാം. ലോകത്ത് തന്നെ മറ്റൊരു മാതാപിതാക്കൾക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത രാപകലുകളിലൂടെയാണ് ഇക്കാലമത്രയും ആശാദേവി എന്ന അമ്മയും ബദ്രി സിംഗ് എന്ന അച്ഛനും കടന്നു പോയത്.

ഇന്ത്യയിൽ ഇനിയൊരു അമ്മയുടെയും ഓർമകളിലേക്ക് അതു പോലൊരു രാത്രി കടന്നു വരാതിരിക്കാൻ തന്‍റെ മകളുടെ ജീവൻ ഇറുത്തെടുത്ത കുറ്റവാളികളുടെ മരണദണ്ഡനം കൊണ്ടു മാത്രമേ കഴിയൂ എന്ന് ആശാദേവി എന്ന അമ്മ ഉറച്ചു വിശ്വസിച്ചു. നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ശരിവച്ച കോടതി വിധി വന്നപ്പോൾ തന്‍റെ വേദനിക്കുന്ന മുറിവുകൾക്ക് മേൽ പുരട്ടിയ മരുന്നു പോലെയായിരുന്നു ആ വാർത്ത എന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം. വധശിക്ഷയ്ക്കെതിരേ രാജ്യത്തിനകത്തും പുറത്തും നടക്കുന്ന ചർച്ചകളെക്കുറിച്ചോ അതൊരു കിരാത ശിക്ഷാ മാർഗമാണെന്ന ന്യായവാദങ്ങളെക്കുറിച്ചോ ആശങ്കപ്പെടാൻ കഴിയാത്ത വിധം ജീവിതത്തിൽ മുറിവേറ്റു പോയ ഒരച്ഛനും അമ്മയ്ക്കും തൂക്കുമരത്തിലേക്ക് നോക്കി നീതി പുലരുന്നത് കാത്തിരിക്കുന്ന അവരുടെ പ്രതീക്ഷയ്ക്കും മനുഷ്യന്‍റെ ഭാഷയിൽ നൽകാവുന്ന മറുപടി ഇപ്പോൾ മൗനം മാത്രമായിരിക്കും. അച്ഛനും അമ്മയും ജ്യോതിയെന്ന് പേരിട്ടു വിളിച്ച ആ പാരാമെഡിക്കൽ വിദ്യാർഥിനി ഒരു നാടിന്‍റെ നൊമ്പരങ്ങളിൽ ഇന്ന് നിർഭയ എന്ന അടയാളമാണ്.
തങ്ങളുടെ മകളെ ഭൂമിയിൽ നിന്ന് പറിച്ചെറിഞ്ഞ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതും കാത്ത് ദ്വാരകയിലെ വീട്ടിൽ കഴിയുകയായിരുന്നു ബദ്രി സിംഗും ആശാ ദേവിയും. മകളുടെ മരണം മുതൽ പ്രതികളുടെ വധശിക്ഷയിലൂടെ മാത്രമേ തങ്ങൾക്കു നീതി ലഭിക്കൂ എന്ന ഉറച്ച വിശ്വാസത്തിലാണ് ഇവർ കഴിഞ്ഞു പോകുന്നത്. അതിനായി മുന്നിട്ടിറങ്ങിയത് നിർഭയയുടെ അമ്മ ആശാ ദേവി തന്നെയാണ്. ഏഴു വർഷമായും തുടരുന്ന നിയമ പോരാട്ടങ്ങൾക്കൊടുവിലും നീതി തങ്ങളെ തേടിയെത്തിയിട്ടില്ല എന്നു തന്നെയാണ് ആശാ ദേവിക്കു പറയാനുണ്ടായിരുന്നത്. പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് വൈകിയത് കോടതിയിൽ ഉള്ള ജനങ്ങളുടെ വിശ്വാസം തന്നെ നഷ്ടപ്പെടാനിടയാക്കുമെന്നും അവർ പറഞ്ഞു.

സംഭവ ദിവസം ഒന്നു രണ്ടു മണിക്കൂറുകൾക്കകം തിരികെ വരാമെന്ന് പറഞ്ഞാണ് അവൾ പുറത്തു പോയത്. എട്ടു മണിക്കുശേഷവും കാണാതായതോടെ ഫോണിൽ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. പിന്നീട് മകനെയും കൂട്ടി ബസ് സ്റ്റാൻഡുകളിൽ പോയി നോക്കിയെങ്കിലും കണ്ടെത്താനായില്ല. പത്തു മണിയോടെ അച്ഛനും എത്തി തെരച്ചിൽ തുടങ്ങി. പതിനൊന്നു മണി ആയപ്പോഴാണ് സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് വിളിയെത്തുന്നത്.മകൾ പരിക്കേറ്റ നിലയിൽ അവിടെ ഉണ്ടെന്നായിരുന്നു ആ അറിയിപ്പ്. ആശുപത്രിയിലെത്തി എന്നെ കണ്ടതും നേർത്ത ബോധാവസ്ഥയിലും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഓപ്പറേഷൻ റൂമിലേക്ക് കൊണ്ടു പോകുന്പോൾ അവൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. അവളുടെ ചുണ്ട് രണ്ടായി പിളർന്നിരുന്നു. തലയിലെ തൊലി ഉരിഞ്ഞെടുത്ത പോലെയായിരുന്നു. ശരീരം നിറയെ മുറിവുകളും ചതവുമായിരുന്നു. പല മുറിവുകളിലും മാംസം തന്നെ പുറത്തു വന്ന നിലയിലായിരുന്നു. എന്ത് ചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ലെന്നാണു ഡോക്ടർ ആദ്യം പറഞ്ഞത്. ആദ്യം എന്തിന് ചികിത്സ നൽകണമെന്ന കാര്യത്തിൽ ഡോക്ടർമാർ പോലും ആശയക്കുഴപ്പത്തിലായിരുന്നു എന്നും ആശാ ദേവി ആ ദിവസങ്ങളെക്കുറിച്ച് വിശദീകരിച്ചു.

നിർഭയ കൊല്ലപ്പെട്ട ഡിസംബർ 16നു തന്നെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിധിയിൻമേൽ ഉള്ള പുനപരിശോധന ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ ഇതു വീണ്ടും നീണ്ടു പോകുകയായിരുന്നു.കഴിഞ്ഞ ഡിസംബർ പതിനെട്ടിന് അതീവ വൈകാരിക രംഗങ്ങളാണ് കോടതിക്കുള്ളിൽ നടന്നത്. വധശിക്ഷ ഏർപ്പെടുത്തുന്നതിനു മുന്പ് പ്രതികളുടെ നിയമപരമായ അവകാശങ്ങൾ നിർവഹിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എവിടെ പോയാലും പ്രതികളുടെ അവകാശത്തെ കുറിച്ചു മാത്രമാണ് പറയുന്നതെന്നും ഞങ്ങൾക്കും അവകാശങ്ങളില്ലേയെന്നും നിർഭയയുടെ അമ്മ കരഞ്ഞുകൊണ്ട് കോടതിയോട് ചോദിച്ചു. നിങ്ങളെ കേൾക്കാനും പിന്തുണയ്ക്കാനുമാണ് കോടതിയുള്ളതെന്നു ചൂണ്ടിക്കാട്ടിയ ജഡ്ജി, നിയമങ്ങൾ പിന്തുടരാൻ കോടതി ബാധ്യസ്ഥരാണെന്നും വ്യക്തമാക്കുകയുമാണ് ചെയ്തത്. അതിന് മുൻപ് പ്രതികളിലൊരാളുടെ അമ്മ കോടതി മുറിയിൽ തന്‍റെ മുന്നിൽ വീണു നിലവിളിച്ചപ്പോഴും ഇതിലൊന്നും തന്‍റെ മനസ് അലിയില്ലെന്നാണ് ആശാദേവി പറഞ്ഞത്
അതെ മാർച്ച് 20 ചരിത്ര ദിനമാകുകയാണ് .കല്ലുപോലെ ഉരുകിയുറച്ച ഒരമ്മയുടെ നിശ്ചയ ദാർഢ്യത്തിന്റെ ദിനമാണത്.മകൾക് നീതി ലഭിക്കാനായി പോരാടിയ മാതൃത്വത്തിന്റെ ദിനം .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിന്റെയൊക്കെ CROSS MASSAGING ഇവിടെ നടക്കില്ല...!V V രാജേഷ് തലസ്ഥാനത്ത് വേട്ടയ്ക്ക് ഇറങ്ങി..!പൂട്ടികെട്ടിച്ചു..!  (5 minutes ago)

യുകെ കിങ്‌സ് കോളേജുമായി ഗവേഷണത്തില്‍ സഹകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (12 minutes ago)

ഇന്ത്യ-യുഎസ് വ്യാപാര കരാറിനു ശേഷം റഷ്യ പാക്കിസ്ഥാനുമായി പുതിയ സഖ്യം രൂപീകരിക്കാന്‍ തയാറെടുക്കുകയാണോ?  (22 minutes ago)

പ്രതിപക്ഷം നിയമസഭയില്‍ പെരുമാറിയത് തെരുവുചട്ടമ്പികളെപ്പോലെ  (42 minutes ago)

ഉണ്ണിക്കൃഷ്ണൻ പോറ്റി പലതവണ സോണിയാ ഗാന്ധിയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്; അതീവ സുരക്ഷാ വലയത്തിലുള്ള സോണിയാ ഗാന്ധിയെ സന്ദർശിക്കാൻ സ്വർണ്ണക്കവർച്ചാ കേ  (48 minutes ago)

യുവാക്കളിൽ പാർക്കിൻസൺസ് രോഗം വർദ്ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു; പാർക്കിൻസൺസ് രോഗ ഗവേഷണത്തിൽ യുകെ കിങ്സുമായി സഹകരിക്കും; ഡോക്ടര്‍മാര്‍ക്ക് ഫെലോഷിപ്പ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ  (51 minutes ago)

കേരളം നെല്ലിന്‌ നല്‍കുന്ന അധിക പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണം; നെല്ലുൽപാദനം ആവശ്യത്തിലധികമായതിനാൽ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

പൊട്ടിക്കരഞ്ഞ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ; അധിക്ഷേപം ശരിയല്ലെന്ന് രാഹുല്‍ ഈശ്വര്‍; എല്ലാവരെയും സുഖിപ്പിച്ചുള്ള ഇരട്ടത്താപ്പ് നയമെന്ന് രാഹുലിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ  (1 hour ago)

നിയമസഭയില്‍ ഇന്നും ഭരണ പ്രതിപക്ഷാംഗങ്ങളുടെ വാക്‌പോര്  (1 hour ago)

കുടുംബത്തിന് അപമാനം വരുത്തുന്ന മകനെ കൊല്ലുന്നതാണ് നല്ലത്; മകനെ വെടിവച്ചുകൊന്ന പൊലീസിനു നന്ദി പറഞ്ഞ് അച്ഛന്‍  (1 hour ago)

ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ  (1 hour ago)

ഭാരത് ഭവനിൽ എസ്. പി. വെങ്കിടേഷ് ഓർമ്മ കൂട്ടായ്മയും സംഗീതാർച്ചനയും  (2 hours ago)

ബേപ്പൂരിനെ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു: സംസ്ഥാനത്തെ പരമ്പരാഗത വ്യവസായത്തെ ടൂറിസം പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കും- പി എ മുഹമ്മദ് റിയാസ്  (2 hours ago)

ഉത്തരവാദിത്ത ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ പ്രാദേശിക ജനതയ്ക്ക് സര്‍ക്കാര്‍ ഉറപ്പ് വരുത്തും- ആഗോള ഉത്തരവാദിത്ത ടൂറിസം സമ്മേളനം  (2 hours ago)

കൊച്ചി-മുസിരിസ് ബിനാലെയിൽ മറീന അബ്രമോവിച്ച് ഫെബ്രുവരി 10-ന് പ്രഭാഷണം നടത്തും; ടിക്കറ്റുകൾ ബുക്ക് ചെയ്യാം...  (2 hours ago)

Malayali Vartha Recommends