ഇന്ത്യയിൽ നിറയും മോദി മാസ്‌ക്കുകൾ ,വിലയോ തുച്ഛം ഗുണമോ മെച്ചം; ഇപ്പോൾ രാജ്യത്ത് കൂടുതലായി വിറ്റഴിയുന്നത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖം പ്രിന്റ് ചെയ്ത മാസ്കുകൾ

ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസ് ലോകമെമ്പാടും നാശം വിതയ്ക്കുകയാണ്. വുഹാനിലെ കോറോണ വൈറസ് രാജ്യമെമ്പാടും പടർന്നു പന്തലിക്കുന്ന ഈ സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ഇല്ലാതെ കുറച്ച് അധികം നാൾ പുറത്തിറങ്ങാൻ എന്നാരും കരുതുകയും വേണ്ട ഇതോടെ രാജ്യത്ത് മാസ്ക് വിൽപന പൊടിപൊടിക്കുകയാണ്. കേരളത്തിലടക്കം വിവിധ വെറൈറ്റികൾ പരീക്ഷിച്ചിരുന്നു പ്രതേകിച്ച് കോട്ടയത്തു മാസ്ക്കിൽ സ്വന്തം മുഖമൊക്കെ വച്ച് ഒരെണ്ണം സെറ്റ് ചെയ്തത് നമ്മുടെ മലയാളി മിടുക്കന്മാർ തന്നെയാണ്.
ഇപ്പോൾ രാജ്യത്ത് കൂടുതലായി വിറ്റഴിയുന്ന മാസ്ക് ഏതാണെന്ന് അറിയണ്ടേ.. അത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖം പ്രിന്റ് ചെയ്ത മാസ്കുകളാണ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് മോദി മാസ്കുകൾക്ക് ആവശ്യക്കാർ ഏറെയുള്ളത്. മണിക്കൂറുകൾക്കുള്ളിൽ ആയിരത്തിലധികം മാസ്കുകളാണ് വിറ്റഴിഞ്ഞത്. അതുപോലെതന്നെ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മാസ്കിനും നല്ല ഡിമാൻഡ് ഉണ്ട്. കൂടാതെ കമൽനാഥിന്റെയും രാഹുൽ ഗാന്ധിയുടേയും ചിത്രങ്ങളടങ്ങിയ മാസ്കുകളും വിൽപനക്കായി തയ്യാറാക്കിയിട്ടുണ്ടെന്ന് വസ്ത്രവ്യാപാരിയായ കുനാൽ പരിയാണി അറിയിച്ചു. കോറോണ വ്യാപനം തടയാൻ മാസ്ക് ധരിക്കുന്നത് രാജ്യത്ത് നിർബന്ധമാക്കിയിട്ടുണ്ട്. ആദ്യമൊക്കെ പൂർണ്ണ ആരോഗ്യവന്മാർ മാസ്ക് ധരിക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അത് മറ്റുകയായിരുന്നു.
കഴിഞ്ഞ മാർച്ച് മാസം ആദ്യത്തെ ബാച്ച് മെഡിക്കൽ ഉൽപ്പന്നങ്ങൾ ചൈനയിൽ നിന്ന് ഡൽഹിയിൽ എത്തി. ഈ സഹായം ലഭിച്ച ഏഴ് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. മൊത്തം 1.7 ദശലക്ഷം ഫെയ്‌സ് മാസ്കുകൾ, 165,000 ടെസ്റ്റ് കിറ്റുകൾ, സംരക്ഷിത വസ്ത്രങ്ങൾ, വെന്റിലേറ്ററുകൾ, തെർമോമീറ്ററുകൾ എന്നിവ പോലുള്ള മെഡിക്കൽ ഉപകരണങ്ങളും കയറ്റുമതിയിൽ ഉൾപ്പെടുന്നു. . ഇതെല്ലം ഇപ്പോൾ വലിച്ചെറിയാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നമ്മൾ കാരണം പരിസ്ഥിതി മലിനീകരണമ് അതി ഭീകരം വിധം ഉയരുകയാണ് ബോയ്‌കോട്ട് ചൈന പ്രകാരം ചൈനീസ് ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുന്ന ഈ സമയത് ഇത്തരം സാധനങ്ങൾ ചാണകകത്തിലേറിയേണ്ടതാണ് കാരണം ചക്ക പുഴുക്കളിലേ അവ തിന്നിട്ട് വളമായി മാറി അങ്ങനെ എങ്കിലും അവ നമ്മുടെ കർഷകർക്ക് ഉപകാര പെടട്ടെ ചൈന പാകിസ്താന് നൽകിയ മാസ്‌ക്കുകൾ അടിവസ്ത്രം നിർമിക്കാൻ ഉപയോഗിക്കുന്ന തുണി കൊണ്ട് നിർമ്മിച്ചതാണെന്ന് വ്യക്തമായ തെളിവുകൾ അവർ നൽകിയിരുന്നു അത് കൊണ്ട് ഇനി ഇത്തരം ചൈനീസ് മാസ്‌ക്കുകളും അല്ലെങ്കിൽ ഒരു പ്രോഡക്റ്റും നമ്മുക്ക് വേണ്ട.
https://www.facebook.com/Malayalivartha























