Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...


​ഗൂ​ഗിൾ മാപ്പ് വീണ്ടും ചതിച്ചു... തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ


ശബരിമലയിലെ ആചാരം സംരക്ഷിക്കണം... യുവതി പ്രവേശനം പാടില്ല.... സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കും...


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..

ഇന്ത്യയിലെ നിയമങ്ങളെല്ലാം കശ്മീരിനും ബാധകം; കശ്മീർ മുന്‍ മുഖ്യമന്ത്രിമാര്‍ ആഡംബര ബംഗ്ലാവ് ഒഴിയേണ്ടി വരും

07 AUGUST 2019 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

സ്പോര്‍ട്സ് ക്വോട്ട നിയമനത്തിന് ബോഡി ബില്‍ഡിംഗ് ഒരു കായിക ഇനമേ അല്ല; ബോഡി ബില്‍ഡര്‍മാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ നിയമനം നല്‍കിയ സര്‍ക്കാര്‍ നടപടി; ചട്ടങ്ങള്‍ മറികടന്ന നിയമനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി

നഗരസഭയിൽ അധികാരം നഷ്ടപ്പെട്ട വിഭ്രാന്തി; വനിതകളായ ബി ജെ പി കൗൺസില മാർക്ക് നേരെ CPM ആക്രമണം അഴിച്ച് വിടുന്നു; ആരോപണവുമായി ബി ജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ

എവിടുന്നൊക്കെ കടമെടുത്തിട്ടുണ്ടെന്നും, എന്തിനൊക്കൊ വിനിയോഗിച്ചെന്നും, എപ്പോൾ തിരിച്ചടക്കേണ്ടി വരുമെന്നുമൊക്കെയുള്ള വസ്തുതകൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ വ്യക്തമാക്കണം; ധനസ്ഥിതിയെപ്പറ്റി ധവളപത്രം ഇറക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

പിണറായിക്ക് വേണ്ടി അടി കൊണ്ട സുധാകരനോട് കൊടുംചതിയാണ് പാർട്ടി കാണിച്ചത്; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ മത്സരത്തിനിറങ്ങണം; ഇല്ലെങ്കിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ പ്രത്യേകമായി അനുഭവിച്ചു വന്ന മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാവുകയാണ്.അതിനാൽ ഇപ്പോള്‍ താമസിക്കുന്ന ഔദ്യോഗിക വസതിയുള്‍പ്പെടെയുള്ളവ അവർക്കു ഒഴിയേണ്ടി വരും. അത്യാഡംബര ബംഗ്ലാവിന് പുറമെ മറ്റ് സൗകര്യങ്ങളും കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ അനുഭവിക്കുന്നുണ്ട്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ജീവനക്കാരുമടങ്ങുന്ന സുരക്ഷയും ഇവര്‍ക്ക് കിട്ടുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ സഹോദരീ ഭര്‍ത്താവും 1984 മുതല്‍ 1986 വരെ മുഖ്യമന്ത്രിയായിരുന്ന ഗുലാം മുഹമ്മദ് ഷായാണ് മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് പെന്‍ഷനും ജീവനക്കാരെയും നിയോഗിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതനുസരിച്ച്‌ ഒരു പേഴ്‌സണല്‍ അസിസ്റ്റന്റ്, ഒരു സ്‌പെഷ്യല്‍ അസിസ്റ്റന്റ്, രണ്ട് പ്യൂണ്‍, ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം എന്നിവ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക്അനുവദിച്ചിരിക്കുന്നു. കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയുമൊക്കെ നിലവില്‍ സര്‍ക്കാര്‍വക അത്യാഡംബര ബംഗ്ലാവുകളിലാണ് താമസം. ശ്രീനഗറിലെ അതീവസുരക്ഷാമേഖലയായ ഗുപ്കര്‍ റോഡിലാണ് ഈ ബംഗ്ലാവുകള്‍. അധികാരം ഒഴിഞ്ഞെങ്കിലും നിയമ പ്രകാരം അവർക്ക്‌ അനുവദിക്കപ്പെട്ട പഴയ ഔദ്യോഗിക വസതികളിലാണ് താമസം തുടരുന്നത്.എന്നാൽ ഭരണഘടനാപരമായ പദവി വഹിച്ചതിന്റെ പേരില്‍ ഔദ്യോഗിക വസതിയിൽ ആയുഷ്‌കാലം കഴിയാനാകില്ലെന്ന സുപ്രീംകോടതി വിധി ഇവർക്കും ബാധകമാകുകയാണ്. ഈ വിധി നടപ്പിലാക്കേണ്ടുന്നതിനാൽ ഇവര്‍ക്ക് വീടൊഴിയേണ്ടി വരും. മുന്‍ മുഖ്യമന്ത്രി കൂടിയായ മുഫ്തി മുഹമ്മദ് സയീദിന്റെ പേരിലുള്ള കുടുംബവീട് ശ്രീനഗറിലെ നൗഗാമിലുണ്ടെങ്കിലും മെഹബൂബ മുഫ്തി ഔദ്യോഗിക വസതിയിലാണ് താമസം തുടരുന്നത്. മെഹബൂബ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചായിരുന്നു കുടുംബവീടിന്റെ അറ്റകുറ്റപ്പണികളും മറ്റും നടത്തിയത്. സുരക്ഷാ കാരണങ്ങള്‍ ഉള്ളതിനാലാണ് ഇവര്‍ ഈ വീടൊഴിയാതിരുന്നത് . പിതാവ് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ക്കെ അവരുടെ വീടായ ഫെയര്‍വ്യൂവിലാണ് മെഹബൂബ 2005 മുതല്‍ താമസിക്കുന്നത്.

മുന്‍ മുഖ്യമന്ത്രികൂടിയായ ഫറൂഖ് അബ്ദുള്ളയുടെ പേരില്‍ ഗുപ്കര്‍ റോഡില്‍ രണ്ട് വീടുകളുണ്ടെങ്കിലും . ഒമര്‍ നമ്പര്‍ 1 എന്ന ഔദ്യോഗിക വസതി ഇത് വരെയും മാറിയിട്ടില്ല . 2009 മുതല്‍ 2014 വരെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഈ ബംഗ്ലാവിന്റെ നവീകരണത്തിനായി 20 കോടി രൂപയെങ്കിലും ഒമര്‍ ചെലവിട്ടതായാണ് കണക്കുകള്‍. മുന്‍ മുഖ്യമന്ത്രിയായ ഗുലാം മുഹമ്മദ് സാദിഖിന്റെ പൗത്രനായ ഇഫ്തിഖര്‍ സാദിഖ് താന്‍ താമസിക്കുന്ന ദാല്‍ഗേറ്റിലെ ഔദ്യോഗിക വസതിയുടെ ഒരു ഭാഗം മറിച്ചു വിറ്റതായുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. 1947-ലെ ഇന്ത്യ- കശ്മീര്‍ വിഭജന സമയത്ത് അനാഥമായ ഭൂമി പിന്നീട് ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലാവുകായിരുന്നു. ഗുപ്കര്‍ റോഡിലെ ജമ്മു കശ്മീര്‍ ബാങ്കിന്റെ ഗസ്റ്റ് ഹൗസ് ഇടയ്ക്കിടെ പാര്‍ട്ടി യോഗങ്ങള്‍ ചേരാനായി അദ്ദേഹം ഉപയോഗിക്കാറുണ്ടെങ്കിലും ശ്രീനഗറിലെ ഹൈദര്‍പോരയിലുള്ള സ്വന്തം വീട്ടിൽ താമസിച്ചു വരികെയായിരുന്നു. ജമ്മു കശ്മീരിനെ വിഭജിച്ചും പ്രത്യേക പദവി എടുത്തു കളഞ്ഞുമുള്ള ബില്ലുകള്‍ രാജ്യസഭക്ക് പിന്നാലെ ലോക്‌സഭയും പാസാക്കിയിരുന്നു. . താല്‍കാലികമായി മാത്രമാണ് ജമ്മു കാശ്മീരിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുന്നതെന്നും അവിടുത്തെ ക്രമസമാധാനനില സാധാരണ ഗതിയിലായ ശേഷം ജമ്മു കാശ്മീരിന് പൂര്‍ണ സംസ്ഥാന പദവി തിരികെ നല്‍കുമെന്നും അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞിരുന്നു. കശ്മീർ അനുഭവിച്ച പദവികളെല്ലാം എടുത്തു മാറ്റിയ സ്ഥിതിക്ക് ഇന്ത്യയിലെ നിയമങ്ങളെല്ലാം ഇനി കശ്മീരിന് പൂര്‍ണമായും ബാധകമാകും. ഇതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു നീക്കം കേന്ദ്ര സർക്കാർ നടത്തുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നേവരെ കണ്ടിട്ടില്ലാത്ത ആക്രമണം  (2 minutes ago)

ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍...  (7 minutes ago)

ഇന്ന് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (29 minutes ago)

സ്വർണ വിലയിൽ വീണ്ടും ഇടിവ്... പവന് 760 രൂപയുടെ ഇടിവ്  (37 minutes ago)

കേരളത്തിൽ വീണ്ടും മരണാനന്തര അവയവദാനം...  (1 hour ago)

സിപിഐ എം മുൻ ബാലുശേരി ഏരിയാ കമ്മറ്റി അംഗവും മുതിർന്ന നേതാവുമായിരുന്ന തൃക്കുറ്റിശേരി പുറ്റൻ കണ്ടി പി കെ ഗംഗാധരൻ അന്തരിച്ചു...  (1 hour ago)

നിരക്കു വര്‍ധന പ്രഖ്യാപിച്ച് ഉത്തരവ്...  (1 hour ago)

നെയ്യാർ അണക്കെട്ടിന്റെ റിസർവോയറിൽ ചാടിയ ആർ.ടി ഓഫിസ് ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

കാണാതായ ഹൗസ്ബോട്ട് ജീവനക്കാരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിച്ചേക്കും...  (2 hours ago)

ഇന്ത്യൻ ഫുട്ബാൾ ലീഗിലെ ആദ്യ വിജയം തേടി ഗോകുലം കേരള എഫ്.സി ഇന്ന് ഇറങ്ങും  (2 hours ago)

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ചു.. പെൻഷൻകാരുടെ രണ്ട് ഗഡു ഡി ആറും അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകി  (2 hours ago)

അപൂര്‍വ രോഗികളുടെ തിരിച്ചറിവ്, ട്രാക്കിംഗ്, റഫറല്‍, ചികിത്സാ ഏകോപനം എന്നിവയ്ക്ക് സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം  (2 hours ago)

ട്രെയിനിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

വാണിജ്യ എൽപിജി പ്രതിസന്ധി അതിരൂക്ഷമാകുന്നു...  (3 hours ago)

Malayali Vartha Recommends