Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിക്യഷ്ടജീവിക്കും പരനാറിക്കും ശേഷം പിണറായി ജി.സുധാകരനെതിരെ നടത്തിയ ചെറ്റപ്രയോഗം സൂപ്പർ ഹിറ്റായി.. ഇതോടെ ജി. സുധാകരൻ ജയിച്ചതായി സി പി എം പോലും ഉറപ്പിക്കുന്നു... ചെറ്റ എന്നുവിളിച്ചതിൽ അഭിമാനമാണ്...


പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ.. ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.... 'ഇറാന്റെ മരണത്തോടെ, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു തീവ്ര ഇടതുപക്ഷവും ഒട്ടും പ്രാപ്തിയില്ലാത്തവരുമായ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ്..


ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഓരോ ചരക്കുകപ്പലുകളും ഇനിയല്പം വിയർക്കും.. ഓരോ ചരക്കുകപ്പലില്‍നിന്നും രണ്ട് മില്യണ്‍ ഡോളര്‍ ഏകദേശം 18.76 കോടി രൂപ വീതം ഇറാന്‍ ഈടാക്കുന്നു.


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

ജൂണിയർ എൻജിനിയേഴ്സ് പരീക്ഷ- 2108-19 സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ വിജ്ഞാപനം വൈകാതെ പുറത്തിറങ്ങും

17 JULY 2018 11:44 AM IST
മലയാളി വാര്‍ത്ത

ജൂണിയർ എൻജിനിയേഴ്സ് (സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിംഗ് ആൻഡ് കോണ്‍ട്രാക്ട്) പരീക്ഷ- 2108-19 സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ വിജ്ഞാപനം വൈകാതെ പുറത്തിറങ്ങും. ഓഗസ്റ്റ് മുതൽ അപേക്ഷ സമർപ്പിക്കാം. വിവിധ വിഭാഗങ്ങളിലായി ആയിരത്തിലേറെ ഒഴിവുകളാണുള്ളത് . സെൻട്രൽ പബ്ളിക് വർക്ക്സ് ഡിപ്പാർട്ട്മെന്‍റ്, ഡിപ്പാർട്ട്മെന്‍റ് ഓഫ് പോസ്റ്റ്, മിലിട്ടറി എൻജിനിയിറിംഗ് സർവീസ്, സെൻട്രൽ വാട്ടർ കമ്മീഷൻ എന്നീ വകുപ്പ്/ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

പ്രായം-
(ജൂണിയർ എൻജിനിയർ സർവീസ്, മെക്കാനിക്കൽ- സെൻട്രൽ വാട്ടർ കമ്മീഷൻ):32 വയസ്
(ജൂണിയർ എൻജിനിയർ സിവിൽ, ഇലക്‌ട്രിക്കൽ-സെൻട്രൽ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്‍റ്):32 വയസ്
(ജൂണിയർ എൻജിനിയർ സിവിൽ, ഇലക്‌ട്രിക്കൽ-ഡിപ്പാർട്ട്മെന്‍റ് ഓഫ് പോസ്റ്റ്):18- 27വയസ്സ്
(ജൂണിയർ എൻജിനിയർ സിവിൽ, ഇലക്‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ- മിലിട്ടറി എൻജിനിയറിംഗ് സർവീസ്):30 വയസ്
(ജൂണിയർ എൻജിനിയർ ക്വാണ്ടിറ്റി സർവേയിംഗ് ആൻഡ് കോണ്‍ട്രാക്ട്- മിലിട്ടറി എൻജിനിയറിംഗ്):18-27 വയസ്സ്

2018 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. (എസ്‌സി/ എസ്ടിക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗർക്ക് പത്തുംവർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്ക് നിയമാനുസൃത ഇളവ്)

ശമ്പളം:- 9,300- 34,800 രൂപ. ഗ്രേഡ് പേ -4,200 രൂപ.

യോഗ്യത-

ജൂണിയർ എൻജിനിയർ സിവിൽ ആൻഡ് ഇലക്‌ട്രിക്കൽ: സെൻട്രൽ പബ്ലിക് വർക്സ് അല്ലെങ്കിൽ ഇലക്‌ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ/ തത്തുല്യം.

ജൂണിയർ എൻജിനിയർ:സിവിൽ ആൻഡ് ഇലക്‌ട്രിക്കൽ- ഡിപ്പാർട്ട്മെന്‍റ് ഓഫ് പോസ്റ്റ്(സിവിൽ എൻജിനിയറിംഗ് അല്ലെങ്കിൽ ഇലക്‌ട്രിക്കൽ എൻജിനിയറിംഗിൽ മൂന്നുവർഷത്തെ ഡിപ്ലോമ/ തത്തുല്യം).

മിലിട്ടറി എൻജിനിയറിംഗ് സർവീസിലെ ജൂണിയർ എൻജിനിയർ:
സിവിൽ, ഇലക്‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ, ക്വാണ്ടിറ്റി സർവേയിംഗ് ആൻഡ് കണ്‍ട്രോൾ- സിവിൽ എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനിയറിംഗിൽ ഡിപ്ലോമ+ ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനിയറിംഗിൽ മൂന്നു വർഷ ഡിപ്ലോമ+ ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ-

www.ssconline.nic.in, www.ssconline2.gov.in എന്നീ വെബ്സൈറ്റുകളിൽ ഏതെങ്കിലും ഒന്നിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷന് പാർട്ട് ഒന്ന്, രണ്ട് എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. പ്രാഥമിക വിവരങ്ങൾ നല്കി പാർട്ട് ഒന്ന് പൂർത്തിയാക്കിയാൽ ഉദ്യോഗാർഥികൾക്ക് രജിസ്ട്രേഷൻ നന്പർ ലഭിക്കും. ഇതുപയോഗിച്ച് ഫീസ് പേയ്മെന്‍റ് ചെലാൻ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. എസ്ബിഐയുടെ ഏതെങ്കിലും ബ്രാഞ്ചിലൂടെ ഫീസടയ്ക്കാം. ഫീസടച്ചശേഷം പാർട്ട് രണ്ട് രജിസ്ട്രേഷൻ പൂർത്തിയാക്കുക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

സിവിൽ എൻജിനിയറിംഗിൽ മൂന്നുവർഷത്തെ ഡിപ്ലോമ/ തത്തുല്യം. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സർവേയേഴ്സ് (ഇന്ത്യ) നടത്തുന്ന ബിൽഡിംഗ് ആൻഡ് ക്വാണ്ടിറ്റി സർവേയിംഗ് ഇന്‍റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം.

ജൂണിയർ എൻജിനിയർ-സിവിൽ ആൻഡ് മെക്കാനിക്കൽ- സെൻട്രൽ വാട്ടർ കമ്മീഷൻ (സിവിൽ/ മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം/ ഡിപ്ലോമ.

ഫീസ്- 100, വനിതകൾ, എസ്‌സി/എസ്ടി വിഭാഗക്കാർ, വികലാംഗർ, വിമുക്തഭടൻ എന്നിവർക്ക് ഫീസില്ല. www.ssconline.nic.in, www.ssconline2.gov.in ലൂടെ പാർട്ട് ഒന്ന് രജിസ്ട്രേഷൻ നടത്തിയാൽ ഫീ പേമെന്‍റ് ചെലാൻ ലഭിക്കും. സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചിലൂടെ ഫീസടയ്ക്കാം.

എസ്ബിഐ, നെറ്റ്ബാങ്കിംഗ് സംവിധാനമുപയോഗിച്ചും ഫീസടയ്ക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.

പരീക്ഷ, സിലബസ്, തെരഞ്ഞെടുപ്പ്- എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

പേപ്പർ ഒന്ന്, രണ്ട് എന്നിങ്ങനെ രണ്ട് പേപ്പറാണ് ഉള്ളത്. പേപ്പർ, വിഷയം, മാർക്ക്, പരീക്ഷാസമയം എന്നിവ വ്യക്തമാക്കുന്ന പട്ടിക വെബ്സൈറ്റിൽ ലഭിക്കും. ഡിസംബറിലാണ് എഴുത്തുപരീക്ഷ. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ്. എഴുത്തുപരീക്ഷാ കേന്ദ്രമാണ്. എഴുത്തു പരീക്ഷയിൽ നിർദിഷ്ടമാർക്ക് നേടുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും.

ഫീസ് അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ പാർട്ട്-രണ്ടിൽ നിർദിഷ്ടകോളത്തിൽ എന്‍റർ ചെയ്യണം. ഉദ്യോഗാർഥിയുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം. പാർട്ട് രണ്ടിൽ വിവരങ്ങൾ സമർപ്പിച്ചു കഴിഞ്ഞാൽ ഓണ്‍ലൈൻ രജിസ്ട്രേഷൻ പൂർത്തിയാകും.

ഉദ്യോഗാർഥികൾ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്‍റൗട്ടും ഫീസടച്ചതിന്‍റെ രേഖകളും സൂക്ഷിച്ചു വയ്ക്കണം. എഴുത്തുപരീക്ഷയുടെ രണ്ടാഴ്ചയ്ക്കു മുന്പ് അതത് റീജണൽ എസ്എസ്‌സി വെബ്സൈറ്റിൽനിന്ന് ഉദ്യോഗാർഥികൾക്ക് റോൾനന്പർ ലഭിക്കും.

വെബ്സൈറ്റ്- www.ssconli ne.nic.in, www.sscon line2. gov.in.

കേരള/ കർണാടക റീജണൽ ഓഫീസിന്‍റെ വിലാസം:
Regional Director (KKR),
Staff Selection Commission,
1st Floor, E wing,
Kendriya Sadan,
Koramangala,
Bangalore,
Karnataka- 560034.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിന്റെ നെഹ്രുവിയൻ ലെഫ്റ്റ് നിലപാടുകളോട് എനിക്കെതിർപ്പാണ്; എന്നാലും രാഹുലിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരു വ്യക്തിയാണ് താൻ; രാഹുൽ മാങ്കൂട്ടത്തിനെ പ്രശംസിച്ച് രാഹുൽ ഈശ്വർ  (5 minutes ago)

വിളപ്പിൽശാല കൂട്ട ആത്മഹത്യ; ഞങ്ങളുടെ സ്വത്തുക്കൾ ബന്ധുക്കൾ ഒറ്റയെണ്ണത്തിന് കൊടുക്കരുത്...! മരണത്തിന് മുന്നേ അശ്വതിയുടെ ആ വാശി, മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ  (21 minutes ago)

പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ക്കെതിരെ ഉള്ള വ്യാജ പ്രചാരങ്ങൾ അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണ്; തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് ഇങ്ങനെ അല്ല; വിമർശിച്ച് രാഹുൽ ഈശ്വർ  (45 minutes ago)

ഫോണുകൾ പരിശോധിക്കാൻ പോലീസ്  (1 hour ago)

സുധാകരൻ പാട്ടുംപാടി ജയിക്കും.  (1 hour ago)

ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിനായുള്ള തയ്യാറെടുപ്പുമായി ഇന്ത്യ... പരിശീലന ക്യാമ്പിന്‌ ഇന്ന്‌ കൊച്ചിയിൽ തുടക്കമാകും  (1 hour ago)

ഇനി ഏറ്റവും വലിയ ശത്രുവിനെ പ്രഖ്യാപിച്ച് ട്രംപ്  (1 hour ago)

പാചകവാതകം ,പെട്രോൾ, ഡീസൽ വിതരണം സുഗമാകണമെന്ന് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

കപ്പലുകൾക്ക് 2 മില്യൺ ഡോളർ ഫീസോ?  (2 hours ago)

  നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

ജനം മുഖത്തടിച്ച് ആട്ടും എന്ന് ഉറപ്പായപ്പോൾ പല വിധ ഉഡായിപ്പുകളുമായിട്ട് ആണ് ഈ അന്തം കമ്മികൾ ഇറങ്ങി; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച സംഭവം; പ്രതികരണവു  (2 hours ago)

12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

വരും മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത; താപനില കൂടുകയാണെന്നും ജാഗ്രത വേണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ്  (2 hours ago)

പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി കോമാളിയാണെന്ന് തോമസ് ഐസക്ക്; കേരളത്തിൻ്റെ സമ്പദ്ഘടന തകർത്ത ധാരാളിയാണ് തോമസ് ഐസക്കെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (2 hours ago)

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലും തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി, ഉറങ്ങികിടക്കുകയായിരുന്ന വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

Malayali Vartha Recommends