Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

ഇനി ബിടെക്കും മറ്റൊരു ബിരുദവും ഒരുമിച്ച് നേടാവുന്ന ഡ്യൂവൽ ഡിഗ്രിയടക്കമുള്ള കോഴ്‌സുകളിലേക്ക് ചേരാം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

31 AUGUST 2022 02:49 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം വലിയമലയിലെ കൽപ്പിത സർവ്വകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജി ബിരുദ പ്രവേശനത്തിന് സെപ്റ്റംബർ 5 ന് രാവിലെ 10 മാണി മുതൽ സെപ്റ്റംബർ 19 ഉച്ചകഴിഞ്ഞ് 3 മാണി വരെ രജിസ്റ്റർ ചെയ്യാം.

75 സീറ്റോടെ ബിടെക് എയ്റോസ്പേസ് എഞ്ചിനീയറിംഗ് (4 വർഷം), 75 സീറ്റോടെ ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ഏവിയണിക്സ്) (4 വർഷം) എന്നിവയാണ് വിവിധ പഠനശാഖകൾ.

എഞ്ചിനീയറിംഗ് ഫിസിക്സിലെ ബിടെക്കും ഇനി പറയുന്ന 4 ബിരുദങ്ങളിലൊന്നും ലഭിക്കുന്ന ഇരട്ട ഡിഗ്രി രീതിയുണ്ട് (5 വർഷം). 24 സീറ്റുകളാണ് ആകെയുള്ളത്. എം എസ് ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്/ സോളിഡ് സ്റ്റേറ്റ് ഫിസിക്സ്, അഥവാ എംടെക്ക് എർത്ത് സിസ്റ്റം സയൻസ്/ ഒപ്റ്റിക്കൽ എഞ്ചിനീയറിംഗ് എന്നി വിഷയങ്ങളിലാണ് ഡ്യൂവൽ ഡിഗ്രി ഉള്ളത്. ഇവ തിരഞ്ഞെടുത്തുകഴിഞ്ഞാൽ സാധാരണഗെറ്ഗിയിൽ, ബിടെക് മാത്രം നേടിയിറങ്ങാനാവില്ല.

75% മാർക്കോടെ പ്ലസ് ടു ജയിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 65% മാർക്ക് മതിയാകും. മാത്‍സ്, കെമിസ്ട്രി, ഫിസിക്സ് എന്നിവയ്ക്ക് പുറമെ രണ്ടു വിഷയങ്ങളും നിർദിഷ്ട രീതിയിൽ പരിഗണിച്ചാണ് മാർക്ക് കണക്കാക്കുക. കൂടാതെ 2022 ജെ ഇ ഇ അഡ്വാൻസിൽ മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി ഇവയോരോന്നിനും 4% മൊത്തം 16% ക്രമത്തിൽ മാർക്ക് വേണം. പിന്നാക്ക , സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 3.6%, 14.4% മാർക്ക് മതിയാകും. പട്ടിക, ഭിന്നശേഷ വിഭാഗക്കാർക്ക് 2%, 8% ക്രമത്തിലാണ് മാർക്ക് അടിസ്ഥാനമാക്കുന്നത്. ഐ ഐ ടി/എൻ ഐ ടി പ്രവേശനത്തിനുള്ള ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി വഴിയല്ല സെലക്‌ഷൻ.കേന്ദ്ര മാനദണ്ഡമനുസ്സരിച് സംവരണമുണ്ട്.

രജിസ്‌ട്രേഷൻ ഫീസ് 600 രൂപയാണ്. പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാരും, അപേക്ഷിക്കുന്ന എല്ലാ പെൺകുട്ടികളും 300 രൂപയടച്ചാൽ മതി. റാങ്ക് ലിസ്റ്റ് സെപ്റ്റംബർ 19ന് വൈകിട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 20ന് വൈകിട്ട് 5 വരെ ബ്രാഞ്ച് പ്രിഫറൻസ് സമർപ്പിക്കാം. 21 മുതൽ ഒക്ടോബർ 27 വരെ സീറ്റ് അലോട്ട്മെന്റ്/ അക്സപ്റ്റൻസ്.ഒക്ടോബർ 31ന് ഇൻസ്റ്റിറ്റിയൂട്ടിൽ ചേരണം.

 

തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി (IIST), UGC ആക്‌ട് 1956-ന്റെ സെക്ഷൻ 3 പ്രകാരം ഒരു സർവ്വകലാശാലയായി കണക്കാക്കപ്പെടുന്നു. ഇന്ത്യൻ ഗവൺമെന്റിന്റെ ബഹിരാകാശ വകുപ്പിന്റെ കീഴിൽ ഒരു സ്വയംഭരണ സ്ഥാപനമായാണ് IIST പ്രവർത്തിക്കുന്നത്. ബഹിരാകാശ ഗവേഷണത്തിലും ബഹിരാകാശ പ്രയോഗങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ലോകത്തെ പ്രമുഖ ശാസ്ത്ര സംഘടനകളിലൊന്നായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് ഉയർന്ന നിലവാരമുള്ള മനുഷ്യശക്തിയുടെ ആവശ്യകത കണക്കിലെടുത്താണ് ഇത്തരമൊരു സ്ഥാപനം എന്ന ആശയം ഉയർന്നത്.

ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ പ്രയോഗങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന മേഖലകളിൽ ബിരുദ, ബിരുദ, ഡോക്ടറൽ, പോസ്റ്റ്-ഡോക്ടറൽ തലങ്ങളിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ സ്ഥാപനമാണിത്. 2007 സെപ്റ്റംബർ 14-ന് അന്നത്തെ ISRO ചെയർമാനായിരുന്ന ഡോ. ജി. മാധവൻ നായർ IIST ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ISRO അതിന്റെ ആദ്യ റോക്കറ്റ് നിർമ്മിക്കുകയും വിക്ഷേപിക്കുകയും ചെയ്ത സ്ഥലത്തിന് വളരെ അടുത്തുള്ള വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ പരിസരത്താണ് താൽക്കാലികമായി സ്ഥിതി ചെയ്യുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകരായ ഡോ. ജി മാധവൻ നായരും ഡോ. ​​ബി.എൻ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ രൂപീകരണത്തിലും അതിന്റെ സ്ഥാപനം സുഗമമാക്കുന്നതിലും അതിന്റെ കാഴ്ചപ്പാടിന് സംഭാവന നൽകുന്നതിലും ഐഐഎസ്‌ടിയുടെ ആദ്യ ഡയറക്ടർ ആയ സുരേഷ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചു. ഡോ.ബി.എൻ. 2010-ൽ തിരുവനന്തപുരത്തിനടുത്തുള്ള ഒരു സ്ഥിരം കാമ്പസിൽ ഈ ആശയത്തിന്റെ സങ്കൽപ്പം മുതൽ അതിന്റെ സാക്ഷാത്കാരത്തിലേക്ക് സുരേഷ് പൈലറ്റ് നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (6 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (9 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (9 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (10 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (10 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (11 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (12 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (12 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (12 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (12 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (12 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (12 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (13 hours ago)

Malayali Vartha Recommends