Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഇനി ബിടെക്കും മറ്റൊരു ബിരുദവും ഒരുമിച്ച് നേടാവുന്ന ഡ്യൂവൽ ഡിഗ്രിയടക്കമുള്ള കോഴ്‌സുകളിലേക്ക് ചേരാം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

31 AUGUST 2022 02:49 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം വലിയമലയിലെ കൽപ്പിത സർവ്വകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജി ബിരുദ പ്രവേശനത്തിന് സെപ്റ്റംബർ 5 ന് രാവിലെ 10 മാണി മുതൽ സെപ്റ്റംബർ 19 ഉച്ചകഴിഞ്ഞ് 3 മാണി വരെ രജിസ്റ്റർ ചെയ്യാം.

75 സീറ്റോടെ ബിടെക് എയ്റോസ്പേസ് എഞ്ചിനീയറിംഗ് (4 വർഷം), 75 സീറ്റോടെ ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ഏവിയണിക്സ്) (4 വർഷം) എന്നിവയാണ് വിവിധ പഠനശാഖകൾ.

എഞ്ചിനീയറിംഗ് ഫിസിക്സിലെ ബിടെക്കും ഇനി പറയുന്ന 4 ബിരുദങ്ങളിലൊന്നും ലഭിക്കുന്ന ഇരട്ട ഡിഗ്രി രീതിയുണ്ട് (5 വർഷം). 24 സീറ്റുകളാണ് ആകെയുള്ളത്. എം എസ് ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്/ സോളിഡ് സ്റ്റേറ്റ് ഫിസിക്സ്, അഥവാ എംടെക്ക് എർത്ത് സിസ്റ്റം സയൻസ്/ ഒപ്റ്റിക്കൽ എഞ്ചിനീയറിംഗ് എന്നി വിഷയങ്ങളിലാണ് ഡ്യൂവൽ ഡിഗ്രി ഉള്ളത്. ഇവ തിരഞ്ഞെടുത്തുകഴിഞ്ഞാൽ സാധാരണഗെറ്ഗിയിൽ, ബിടെക് മാത്രം നേടിയിറങ്ങാനാവില്ല.

75% മാർക്കോടെ പ്ലസ് ടു ജയിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 65% മാർക്ക് മതിയാകും. മാത്‍സ്, കെമിസ്ട്രി, ഫിസിക്സ് എന്നിവയ്ക്ക് പുറമെ രണ്ടു വിഷയങ്ങളും നിർദിഷ്ട രീതിയിൽ പരിഗണിച്ചാണ് മാർക്ക് കണക്കാക്കുക. കൂടാതെ 2022 ജെ ഇ ഇ അഡ്വാൻസിൽ മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി ഇവയോരോന്നിനും 4% മൊത്തം 16% ക്രമത്തിൽ മാർക്ക് വേണം. പിന്നാക്ക , സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 3.6%, 14.4% മാർക്ക് മതിയാകും. പട്ടിക, ഭിന്നശേഷ വിഭാഗക്കാർക്ക് 2%, 8% ക്രമത്തിലാണ് മാർക്ക് അടിസ്ഥാനമാക്കുന്നത്. ഐ ഐ ടി/എൻ ഐ ടി പ്രവേശനത്തിനുള്ള ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി വഴിയല്ല സെലക്‌ഷൻ.കേന്ദ്ര മാനദണ്ഡമനുസ്സരിച് സംവരണമുണ്ട്.

രജിസ്‌ട്രേഷൻ ഫീസ് 600 രൂപയാണ്. പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാരും, അപേക്ഷിക്കുന്ന എല്ലാ പെൺകുട്ടികളും 300 രൂപയടച്ചാൽ മതി. റാങ്ക് ലിസ്റ്റ് സെപ്റ്റംബർ 19ന് വൈകിട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 20ന് വൈകിട്ട് 5 വരെ ബ്രാഞ്ച് പ്രിഫറൻസ് സമർപ്പിക്കാം. 21 മുതൽ ഒക്ടോബർ 27 വരെ സീറ്റ് അലോട്ട്മെന്റ്/ അക്സപ്റ്റൻസ്.ഒക്ടോബർ 31ന് ഇൻസ്റ്റിറ്റിയൂട്ടിൽ ചേരണം.

 

തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി (IIST), UGC ആക്‌ട് 1956-ന്റെ സെക്ഷൻ 3 പ്രകാരം ഒരു സർവ്വകലാശാലയായി കണക്കാക്കപ്പെടുന്നു. ഇന്ത്യൻ ഗവൺമെന്റിന്റെ ബഹിരാകാശ വകുപ്പിന്റെ കീഴിൽ ഒരു സ്വയംഭരണ സ്ഥാപനമായാണ് IIST പ്രവർത്തിക്കുന്നത്. ബഹിരാകാശ ഗവേഷണത്തിലും ബഹിരാകാശ പ്രയോഗങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ലോകത്തെ പ്രമുഖ ശാസ്ത്ര സംഘടനകളിലൊന്നായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് ഉയർന്ന നിലവാരമുള്ള മനുഷ്യശക്തിയുടെ ആവശ്യകത കണക്കിലെടുത്താണ് ഇത്തരമൊരു സ്ഥാപനം എന്ന ആശയം ഉയർന്നത്.

ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ പ്രയോഗങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന മേഖലകളിൽ ബിരുദ, ബിരുദ, ഡോക്ടറൽ, പോസ്റ്റ്-ഡോക്ടറൽ തലങ്ങളിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ സ്ഥാപനമാണിത്. 2007 സെപ്റ്റംബർ 14-ന് അന്നത്തെ ISRO ചെയർമാനായിരുന്ന ഡോ. ജി. മാധവൻ നായർ IIST ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ISRO അതിന്റെ ആദ്യ റോക്കറ്റ് നിർമ്മിക്കുകയും വിക്ഷേപിക്കുകയും ചെയ്ത സ്ഥലത്തിന് വളരെ അടുത്തുള്ള വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ പരിസരത്താണ് താൽക്കാലികമായി സ്ഥിതി ചെയ്യുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകരായ ഡോ. ജി മാധവൻ നായരും ഡോ. ​​ബി.എൻ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ രൂപീകരണത്തിലും അതിന്റെ സ്ഥാപനം സുഗമമാക്കുന്നതിലും അതിന്റെ കാഴ്ചപ്പാടിന് സംഭാവന നൽകുന്നതിലും ഐഐഎസ്‌ടിയുടെ ആദ്യ ഡയറക്ടർ ആയ സുരേഷ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചു. ഡോ.ബി.എൻ. 2010-ൽ തിരുവനന്തപുരത്തിനടുത്തുള്ള ഒരു സ്ഥിരം കാമ്പസിൽ ഈ ആശയത്തിന്റെ സങ്കൽപ്പം മുതൽ അതിന്റെ സാക്ഷാത്കാരത്തിലേക്ക് സുരേഷ് പൈലറ്റ് നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (1 hour ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (1 hour ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (1 hour ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (1 hour ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (1 hour ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (3 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (3 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (3 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (4 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (4 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (4 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (5 hours ago)

Malayali Vartha Recommends