Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

പ്രളയക്കെടുതിയും ദുരിതാശ്വാസവും; അന്നും ഇന്നും ....

30 AUGUST 2018 04:04 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിന്റെ ഉള്ളിൽ 8,500 വർഷം പഴക്കമുള്ള ഒരു ലോകം

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ


ഒരു നൂറ്റാണ്ടിൽ കണ്ടതിൽ ഏറ്റവും വലിയ പ്രളയദുരന്തത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ നഷ്ടത്തിന്റെ വ്യാപ്തി എത്രയാണെന്ന് തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയിൽ , ഈ പ്രളയം അത്ര വലിയ തിരിച്ചടിയാണെന്നും പറയാനാകില്ല. ലോകമെമ്പാടുമുള്ള മലയാളികളും അല്ലാത്തവരും കേരളത്തെ ഒരേ മനസ്സോടെ സഹായിക്കാൻ തയ്യാറായി നിൽക്കുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത് .

ഇതിന് മുൻപ് പ്രളയം കേരളത്തെ കശക്കിയെറിഞ്ഞത് 1924ലാണ്. ശകവര്‍ഷ കലണ്ടറിലെ 1099 എന്ന വര്‍ഷത്തെ അടിസ്ഥാനമാക്കി 99ലെ വെള്ളപ്പൊക്കംഎന്നാണ് 1924ലെ വെള്ളപ്പൊക്കം അറിയപ്പെടുന്നത്. ഇന്ന് കേരളത്തെ പുനർനിർമിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്ക് സഹായം ഒഴുകുകയാണ്. എന്നാൽ 94 വർഷം മുൻപ് പ്രളയത്തിൽ തകർന്ന കേരളത്തിന് കൈത്താങ്ങായത് നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജിയാണ്

ശകവര്‍ഷ കലണ്ടറിലെ 1099 എന്ന വര്‍ഷത്തെ അടിസ്ഥാനമാക്കി 99ലെ വെള്ളപ്പൊക്കംഎന്നാണ് 1924ലെ വെള്ളപ്പൊക്കം അറിയപ്പെടുന്നത്.
കഴിഞ്ഞയാഴ്ച ഉണ്ടായ പ്രളയക്കെടുതിയില്‍ 290 പേര്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും 10 ലക്ഷത്തോളം പേര്‍ക്ക് വീടു വിട്ട് ക്യാംപുകളിലേക്ക് പോരേണ്ടിവരികയും ചെയ്തു. ധാരാളം വീടുകൾ വാസയോഗ്യമല്ലാതായി. കൃഷിയും കന്നുകാലികൾക്കും നാശം വന്നു. എന്നാല്‍ ഇതിലും ഭീകരമായ വെള്ളപ്പൊക്കമാണ് 1924ല്‍ ഉണ്ടായത്. മൂന്നാഴ്ച നീണ്ട മഹാപ്രളയം മലയോര പ്രദേശമായ മുന്നാറിനെ കശക്കിയെറിഞ്ഞെന്നാണു ചരിത്രരേഖകള്‍ പറയുന്നത്. ഭാവനാതീതമായ ദുരന്തമെന്നാണ്ഏകദേശം മൂന്നാഴ്ചയോളം നീട് നിന്ന ആ മഹാപ്രളയത്തെ ഗാന്ധിജി വിശേഷിപ്പിച്ചത്

അന്ന് ഔദ്യോഗികമായി കേരളം രൂപീകരിക്കപ്പെട്ടിട്ടില്ലെങ്കിലും മലയാളികള്‍ ഒറ്റക്കെട്ടായി നിന്നു പ്രളയക്കെടുതിയെ നേരിട്ടു. അന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മലയാളികള്‍ക്കു സഹായമെത്തി. അന്ന് മഹാത്മാഗാന്ധി കേരളത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു.
അന്ന് ഗാന്ധിജി 6994 രൂപ സമാഹരിച്ചതായി വ്യക്തമാക്കുന്ന രേഖകള്‍ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്വർണത്തിന് പവന് 15.62 രൂപ വിലയുള്ള കാലത്താണ് കേരളത്തിനായി ഗാന്ധിജി ഇത്രയും തുക സമാഹരിച്ചത് എന്നോർക്കണം.. ഇന്നത്തെ രൂപയുടെ മൂല്യം എടുത്താൽ ഇത് ഏകദേശം 28 ലക്ഷം രൂപവരും.

ഇന്ന് സോഷ്യൽ മീഡിയകളും മാധ്യമങ്ങളും ഒറ്റക്കെട്ടായി അണിനിരന്നതുപോലെ അന്ന് യങ് ഇന്ത്യ‌, നവജീവൻ എന്നീ പത്രങ്ങളിലൂടെയാണ് കേരളത്തിലെ ജനങ്ങളെ സഹായിക്കാൻ എല്ലാവരും കഴിയുന്ന സഹായം നൽകണമെന്ന് ഗാന്ധിജി ആഹ്വാനം ചെയ്തത് . തുടർന്നുണ്ടായ പ്രതികരണം ഗാന്ധിജിയെ പോലും അത്ഭുതപ്പെടുത്തുന്നതരത്തിലായിരുന്നു എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത് . പലരും ആഹാരം ഉപേക്ഷിച്ചു. ചെലവുചുരുക്കി പണം ശേഖരിച്ചു. ആഭരണങ്ങൾ പോലും പലരും അയച്ചുകൊടുത്തു. പണം കിട്ടാൻ മറ്റൊരു വഴിയും കാണാതായതോടെ ഒരു കുട്ടി തുച്ഛമായൊരു തുക മോഷ്ടിച്ചെടുത്ത് അയച്ചുതന്നതിനെ കുറിച്ച് ഗാന്ധിജി തന്നെ എഴുതിയിട്ടുണ്ട്. ദിവസവും പാൽ കുടിക്കുന്ന ശീലമുണ്ടായിരുന്ന ഗാന്ധിജി അത് ഉപേക്ഷിച്ചു . അങ്ങിനെ സ്വരൂപിച്ച പൈസയും കേരളത്തിനായി മാറ്റിവെച്ചു!

പണം പിരിച്ചതിൽ മാത്രം അവസാനിച്ചില്ല ഗാന്ധിജിയുടെ ദൗത്യം. പിരിഞ്ഞുകിട്ടിയ പണം ഫലപ്രദമായി വിനിയോഗിക്കാനുള്ള പദ്ധതി രൂപീകരിക്കാൻ ഗാന്ധിജി വിശ്വസ്തനായ ബാരിസ്റ്റർ ജോർജ് ജോസഫിനെ നിയോഗിച്ചു. പാവപ്പെട്ടവർക്ക് വീട് നിര്‍മിച്ച് നൽകുക, ചർക്കയിൽ നൂൽ നൂൽക്കുന്നതിന് പരിശീലനം നൽകുക തുടങ്ങിയവ ഉൾപ്പെട്ട വിപുലമായ പുനരധിവാസ പദ്ധതിയാണ് ജോർജ് ജോസഫ് തയാറാക്കിയത്.

നിയമവിരുദ്ധമായ ക്വാറികളും, പാറമടകളും ശാസ്‌ത്രീയമായി ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാനാകാത്തതും എല്ലാം ഈ പ്രളയത്തിനു ഹേതുവായിട്ടുണ്ടാകാം. ഇനിയൊരു പ്രളയം വരാതിരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും ജനങ്ങളും ഒത്തൊരുമിക്കും എന്ന് പ്രത്യാശിക്കാം

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (1 hour ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (1 hour ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (1 hour ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (1 hour ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (3 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (3 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (3 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (3 hours ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (4 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (12 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (12 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (12 hours ago)

Malayali Vartha Recommends