Widgets Magazine
01
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീകരൻ ഹാഫിസ് സയീദിന്റെ പ്രധാന സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു,.ഇന്ത്യയുടെ ശത്രുക്കളുടെ കൊല്ലുന്ന അജ്ഞാതൻ..പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ..പാകിസ്താന്റെ നെഞ്ചിൽ ഇടിമിന്നലായി അടുത്ത മരണം..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ഊഹാപോഹങ്ങളെ തള്ളി തമിഴ്‌നാട് ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ.. പ്രശ്‌നങ്ങള്‍ക്കിടെ താന്‍ രാജിവെച്ച് കൃഷിപ്പണിക്ക് പോകുമെന്ന മുന്നറിയിപ്പും അണ്ണാമലൈ നല്‍കി..


2025ലെ ഏഷ്യാ കപ്പ് ട്രോഫി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുംബൈയിലെ ആസ്ഥാനത്ത് എത്തിച്ചേക്കും.. പ്രതിസന്ധി തുടരുകയാണെങ്കിൽ, നവംബർ 4 ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐസിസിയെ സമീപിക്കും..

എൽ ഡി സി പരീക്ഷക്ക് സിലബസ് അറിഞ്ഞു പഠിക്കാം

20 APRIL 2017 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

2017 ലെ എല്‍.ഡി.സി. പരീക്ഷയ്ക്കുള്ള വിശദമായ സിലബസ് പി.എസ്.സി. പ്രസിദ്ധീകരിച്ചു. ആദ്യഘട്ടം പരീക്ഷ ജൂൺ മാസത്തിൽ തുടങ്ങുകയാണ്. അതിനു മുന്നോടിയായിട്ടാണ് സിലബസ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ എല്‍.ഡി.സി. പരീക്ഷ സിലബസിൽ നിന്നും വലിയ മാറ്റമൊന്നും കൊണ്ടുവന്നിട്ടില്ല എങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ചില പഠന മേഖലകൾ ഒഴിവാക്കിയിട്ടുണ്ട്. ഒന്ന് ശ്രദ്ധിച്ചാൽ വെറുതെ കാടുകയറി പഠിക്കേണ്ട ആവശ്യം വരുന്നില്ല. ചിട്ടയായ പഠനം ഉണ്ടെങ്കിൽ വിജയം ഉറപ്പാക്കാൻ കഴിയുന്ന ഒന്നുകൂടി അവനു എല്‍.ഡി.സി. എന്ന കാര്യം ആരും മറക്കണ്ട.
ഗണിതവിഭാഗം കഴിഞ്ഞതവണത്തേതുപോലെത്തന്നെ ആവര്‍ത്തിച്ചിട്ടുണ്ട്. പുതിയ സിലബസിലും ജ്യാമിതിയും പ്രോഗ്രഷനുമാണ് പ്രാധാന്യം കൊടുക്കുന്നത്. ഇവയ്ക്കു പ്രത്യേക ഊന്നല്‍ നല്‍കി പഠിക്കുന്നത് നന്നാവും. മാനസിക ശേഷിയില്‍ സംഖ്യാശ്രേണിയും സ്ഥാനനിര്‍ണയവും പ്രത്യേകം പ്രാധാന്യമർഹിക്കുന്നു. ക്ലറിക്കല്‍ എബിലിറ്റി സിലബസില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. നെഗറ്റീവ് മാർക്കിനെ കരുതലോടെ ഒഴിവാക്കുക.
പൊതുവിജ്ഞാനം പഴയതു പോലെ കാടുകയറി പേടിക്കേണ്ട ആവശ്യം ഇല്ല. കാരണം പൊതുവിജ്ഞാനത്തിലെ പഠന മേഖല കുറച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികളെ കുഴക്കിയിരുന്ന ലോകം, പ്രാചീന ചരിത്രം എന്നിവ പൂര്‍ണമായി സിലബസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭരണഘടനയുമായി ബന്ധപ്പെട്ട മേഖലയെ ക്ലിപ്തപ്പെടുത്തി. കേരള നവോത്ഥാനം സിലബസില്‍ പരാമര്‍ശിക്കുന്നുമില്ല. അതായത് ഇത്തവണത്തെ പരീക്ഷക്ക് വളരെ കുറച്ച ഏരിയ മാത്രം കവർ ചെയ്താൽ മതി.
പൊതുവിജ്ഞാനം ആന്‍ഡ് കറന്റ് അഫയേഴ്‌സ്, ജനറല്‍ സയന്‍സ് എന്നിങ്ങനെ രണ്ട് പാര്‍ട്ടായി തിരിച്ചാണ് 50 മാര്‍ക്കിനുള്ള പൊതുവിജ്ഞാന മേഖലയെ സിലബസില്‍ കൊടുത്തിരിക്കുന്നത്. ആദ്യ പാര്‍ട്ടില്‍നിന്ന് 40 ചോദ്യവും രണ്ടാം പാര്‍ട്ടില്‍നിന്ന് 10 ചോദ്യവും എന്ന അനുപാതം പ്രതീക്ഷിക്കാം. കേരളത്തെക്കുറിച്ചുള്ള പരന്ന പഠനത്തിനുപകരം സിലബസില്‍ എടുത്തുപറഞ്ഞ മേഖലകളില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതായിരിക്കും ഉചിതം. വെറുതെ സമയം പാഴാക്കി കളയണ്ടല്ലോ.
ഇൻഡ്യാ ചരിത്രത്തിൽ മധ്യകാല ഇന്ത്യ മുതലാണ് തുടങ്ങുന്നത്. സുല്‍ത്താന്‍ഭരണം മുതലുള്ള ചരിത്രപഠനത്തിന് പ്രാധാന്യം നല്‍കിയാല്‍ മതിയാവും. 1857 കലാപത്തിനും പ്രാധാന്യം നല്‍കണം. കൂടാതെ സ്വാതന്ത്ര്യാനന്തര ചരിത്രവും(ഇന്ത്യാവിഭജനം, ആദ്യ തിരഞ്ഞെടുപ്പ്, ഇന്ത്യപാക്, ഇന്ത്യ ചൈന യുദ്ധങ്ങള്‍, തുടങ്ങിയവയും പ്രത്യേകം ശ്രദ്ധിക്കണം. പഞ്ചവത്സരപദ്ധതികളും സാമൂഹിക വികസന പദ്ധതികളും സിലബസില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളിലെ വിവരവും ശ്രദ്ധയൂന്നി പഠിക്കണം.
ഇന്ത്യന്‍ ഭരണഘടനയുടെ സവിഷേതകള്‍ക്കുപുറമെ സിലബസില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം, വിവരാവകാശനിയമം, പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമങ്ങള്‍, പൗരാവകാശ സംരക്ഷണ നിയമം, സ്ത്രീ സുരക്ഷാ നിയമങ്ങള്‍, സൈബര്‍നിയമങ്ങള്‍ എന്നിവയാണ് എടുത്തുപറഞ്ഞിരിക്കുന്നത്. ജനറല്‍ സയന്‍സിനെ നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നിങ്ങനെ രണ്ടായി തിരിച്ചാണ് സിലബസില്‍ പറഞ്ഞിരിക്കുന്നത്.
ഭാഷ സംബന്ധമായ മേഖലകളിലും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ശ്രദ്ധിച്ചു പഠിച്ചാൽ വിജയം ഉറപ്പാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്തു  (19 minutes ago)

യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനെന്ന് കോടതി  (32 minutes ago)

പുകയില ഉപയോഗം നിരോധിച്ച് മാലിദ്വീപ്; നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപവരെ പിഴ  (43 minutes ago)

Indias-military-drills പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ!!!  (1 hour ago)

Andhra-Pradesh രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു  (1 hour ago)

കേരളപ്പിറവി ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ആര്യനാട് ബൈക്കപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

,രാജിവെച്ച് കൃഷിപ്പണിക്ക് പോകും- അണ്ണാമലൈ  (1 hour ago)

അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടി; കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല  (2 hours ago)

സ്വർണം കൊണ്ട് നിർമിച്ച ടോയ്‌ലറ്റ് ലേലത്തിന്  (2 hours ago)

ഏഷ്യാ കപ്പ് ട്രോഫി രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തും  (2 hours ago)

ആശമാർക്കിടയിൽ രാഹുൽ എത്തി പെണ്ണുങ്ങൾ കൂട്ടത്തോടെ കെട്ടിപിടിച്ചു സതീശൻ ഇറങ്ങി പോയി! റിപ്പോർട്ടറിനിട്ട് പൊട്ടിച്ച് രാഹുൽ  (3 hours ago)

MOSAD മൊസാദും ഐഡിഎഫും അതീവ ജാഗ്രതയിൽ  (3 hours ago)

പിണറായിയെ ഒറ്റി മന്ത്രി രാഹുലിനെ പിടിച്ച് മടിയിൽ ഇരുത്തി..! സർക്കാർ പരിപാടിയിൽ രാഹുൽ തീ..! ഉമ്മചാണ്ടിക്ക് ജയ് വിളി !  (3 hours ago)

കരൂർ ദുരന്തത്തിന് ഉത്തരവാദി വിജയ് മാത്രമല്ല  (4 hours ago)

Malayali Vartha Recommends