Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

മുഖത്ത് ഗുഹ്യരോമവുമായി യുവതി; അപൂർവ രോമ വളർച്ച സഹിച്ച് വർഷങ്ങൾ;രോമവളർച്ചയുടെ കാരണം ആരെയും അമ്പരപ്പിക്കും;ഒടുവിൽ രക്ഷയായത് ഇവർ

09 JANUARY 2020 12:40 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളുടെ ഭംഗി അവരുടെ മുഖ സൗന്ദര്യത്തിനാണെന്നു കണക്കാക്കുന്നവർ ഇന്നുമുണ്ട്. യഥാർത്ഥ സൗന്ദര്യം ഹൃദയത്തിന്റെ സൗന്ദര്യമാണെന്നു കണക്കാക്കേണ്ട സമയം അതിക്രമിച്ചു എന്ന് പലരും പല സന്ദർഭങ്ങളിലും പറയാറുണ്ടെങ്കിലും ഇന്നും മുഖ സൗന്ദര്യവും നിറവും ഒക്കെ സൗന്ദര്യത്തിന്റെ മാനദണ്ഡമായി വിലയിരുത്തപ്പെടുന്നുണ്ട്. മുഖത്തെ പാടുകളും മുഖക്കുരുവും ഒക്കെ സ്ത്രീകളെ അലട്ടാറുള്ള സ്ഥിരം പ്രശ്നങ്ങളാണ്. ഇവയിൽ നിന്നൊക്കെ രക്ഷപെടാൻ സ്ത്രീകൾ പരീക്ഷിക്കാത്ത മാർഗങ്ങളും കുറവായിരിക്കും. ആയുർവേദമോ ക്രീമുകളോ നാട്ടുമരുന്നുകളോ എന്തുമാകട്ടെ സൗന്ദര്യത്തെ ഭീഷണിപ്പെടുത്തുന്ന ശത്രുക്കളെ എങ്ങനെയെങ്കിലും പരാജയപ്പെടുത്തിയാലേ മതിയാകു. മുഖത്ത് അപൂർവ രോമ വളർച്ചയുമായി വർഷങ്ങൾ വേദനയും അപമാനവും സഹിച്ച യുവതി അവസാനം മുക്തി നേടിയ ജീവിത കഥയാണ് ഇപ്പൊൾ വാർത്തകളിൽ നിറയുന്നത്.

ഫ്‌ളോറിഡ സ്വദേശിയായ ക്രിസ്റ്റല്‍ എന്ന യുവതിയാണ് വർഷങ്ങളോളം മുഖത്തെ ഗുഹ്യരോമ വളർച്ച മൂലം പരിഹാസ പാത്രമായി ജീവിച്ചത്. ഈ അപൂർവ പ്രതിഭാസം സംഭവിച്ചതിനു പിന്നിൽ ഒരു അമ്പരപ്പിക്കുന്ന കഥയുമുണ്ട്. ക്രിസ്റ്റലിന് ഒമ്പത് വയസ് പ്രായമുള്ളപ്പോള്‍ അവള്‍ വീട്ടിലെ 'പിറ്റ് ബുള്‍' എന്ന ഇനത്തില്‍ പെട്ട നായയുടെ ആക്രമണത്തിന് ഇരയായി. നായയുടെ ആക്രമണത്തില്‍ ദേഹമാസകലം പരിക്ക് പറ്റിയെങ്കിലും വലതുകവിളില്‍ സംഭവിച്ച മുറിവായിരുന്നു ഏറ്റവും ഭീകരം.കവിളിലെ തൊലിയും ഒരു പങ്ക് മാംസവും നായയുടെ ആക്രമണത്തിൽ നഷ്ട്ടപ്പെട്ടു. ഈ നിലയിലായിരുന്നു ക്രിസ്റ്റലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ശരീരത്തിലെ മറ്റേതെങ്കിലും ഭാഗത്ത് നിന്ന് ചര്‍മ്മം എടുത്ത് മുഖത്ത് ചേര്‍ത്ത് തുന്നി ചേർക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. അങ്ങനെയാണ് ക്രിസ്റ്റലിന്റെ ശരീരത്തിലെ ഗുഹ്യ ഭാഗത്തു ചർമ്മം എടുത്ത് കവിളിൽ തുന്നി ചേർക്കുന്നത്. മുറിവെല്ലാം ഭേദമായി, ക്രിസ്റ്റല്‍ മെല്ലെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി. എന്നാൽ പെട്ടന്നാണ് കാര്യങ്ങളെല്ലാം മാറി മറിയാൻ തുടങ്ങിയത്. പുതിയതായി തുന്നിച്ചേർത്ത ചര്‍മ്മത്തിന്റെ നിറവും മുഖത്തിന്റെ നിറവും തമ്മില്‍ വലിയ അന്തരമായിരുന്നു. കൂടാതെ ഈ ഭാഗത്ത് നീണ്ട രോമങ്ങളും വളർന്നുവരാൻ തുടങ്ങി. ആദ്യമെല്ലാം കാര്യം മനസിലാകാതെ വളര്‍ന്നുവരുന്ന രോമങ്ങള്‍ പിഴുതിനീക്കിക്കൊണ്ട് ക്രിസ്റ്റല്‍ അവയെ അവഗണിച്ചു. എന്നാൽ പിന്നീട് കാര്യങ്ങൾ കൈവിട്ടു പോകുന്ന നിലയിലെത്തുകയായിരുന്നു.

നിറവ്യത്യാസം മാത്രം ഒരു പ്രശ്‌നമായി തന്നെ നിലനിന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ക്രിസ്റ്റല്‍ വിവാഹിതയാകുകയും ഒരു മകളുടെ അമ്മയാകുകയും ചെയ്തു. അമ്മയായത്തിനു ശേഷമാണ് താന്‍ മുഖത്തെ അഭംഗിക്കും അസാധാരണമായ രോമവളര്‍ച്ചയെ കുറിച്ചുമെല്ലാം കൂടുതല്‍ ശ്രദ്ധ നല്കാൻ തുടങ്ങിയതെന്ന് ക്രിസ്റ്റൽ പറയുന്നു. അങ്ങനെ പ്രതിവിധി അന്വേഷിച്ചു വിദഗ്ധരായ ഒരുകൂട്ടം ഡോക്ടര്‍മാരെ ക്രിസ്റ്റൽ സമീപിക്കുകയായിരുന്നു.ഒടുവിൽ ഡോക്ടർമാർ രക്ഷ മാർഗം കണ്ടെത്തി. 'ടിഷ്യൂ എക്‌സ്പാന്‍ഡര്‍' എന്ന ടെക്‌നിക് ഉപയോഗിച്ച് മുഖത്തെ ചര്‍മ്മം വലിച്ചുനീട്ടി പഴയ പാടിനെ മായിച്ചു കളയുകയായിരുന്നു ഡോക്റ്റർമാർ ചെയ്തത്. ഇതോടെ ക്രിസ്റ്റലിന് തന്റെ മുഖത്തെ അഭംഗി മാറ്റാന്‍ സാധിച്ചു. നാലാഴ്ച നീണ്ട സുപ്രധാനമായ ചികിത്സയും അതിന് ശേഷമുള്ള ശസ്ത്രക്രിയയും ആണ് ക്രിസ്റ്റലിനു ഡോക്ടർമാർ നിർദേശിച്ചത്. ഇപ്പോള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവാത്ത വിധം സാധാരണനിലയിലായി കഴിഞ്ഞു ക്രിസ്റ്റലിന്റെ മുഖം.

സാങ്കേതിക വിദ്യയുടെ സഹായവും അതിവിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനവും പുതിയ ചികിത്സ രീതികളും മനുഷ്യരുടെ ഏത് പ്രശ്നങ്ങൾക്കും പ്രതിവിധി കണ്ടെത്താൻ ഇന്ന് സഹായകമായിരിക്കുകയാണ്. അറിവും കണ്ടുപിടിത്തങ്ങളും ദിനംപ്രതി വർധിക്കുന്നതോടൊപ്പം അതി കഠിനമായതു പോലും ഇന്ന് നിസ്സാരമായി പരിഹരിക്കാൻ സാധിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (1 hour ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (1 hour ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (3 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (3 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (3 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (4 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (4 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (4 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (4 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (4 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (5 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (5 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (6 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (6 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (6 hours ago)

Malayali Vartha Recommends