Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മുഖത്ത് ഗുഹ്യരോമവുമായി യുവതി; അപൂർവ രോമ വളർച്ച സഹിച്ച് വർഷങ്ങൾ;രോമവളർച്ചയുടെ കാരണം ആരെയും അമ്പരപ്പിക്കും;ഒടുവിൽ രക്ഷയായത് ഇവർ

09 JANUARY 2020 12:40 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളുടെ ഭംഗി അവരുടെ മുഖ സൗന്ദര്യത്തിനാണെന്നു കണക്കാക്കുന്നവർ ഇന്നുമുണ്ട്. യഥാർത്ഥ സൗന്ദര്യം ഹൃദയത്തിന്റെ സൗന്ദര്യമാണെന്നു കണക്കാക്കേണ്ട സമയം അതിക്രമിച്ചു എന്ന് പലരും പല സന്ദർഭങ്ങളിലും പറയാറുണ്ടെങ്കിലും ഇന്നും മുഖ സൗന്ദര്യവും നിറവും ഒക്കെ സൗന്ദര്യത്തിന്റെ മാനദണ്ഡമായി വിലയിരുത്തപ്പെടുന്നുണ്ട്. മുഖത്തെ പാടുകളും മുഖക്കുരുവും ഒക്കെ സ്ത്രീകളെ അലട്ടാറുള്ള സ്ഥിരം പ്രശ്നങ്ങളാണ്. ഇവയിൽ നിന്നൊക്കെ രക്ഷപെടാൻ സ്ത്രീകൾ പരീക്ഷിക്കാത്ത മാർഗങ്ങളും കുറവായിരിക്കും. ആയുർവേദമോ ക്രീമുകളോ നാട്ടുമരുന്നുകളോ എന്തുമാകട്ടെ സൗന്ദര്യത്തെ ഭീഷണിപ്പെടുത്തുന്ന ശത്രുക്കളെ എങ്ങനെയെങ്കിലും പരാജയപ്പെടുത്തിയാലേ മതിയാകു. മുഖത്ത് അപൂർവ രോമ വളർച്ചയുമായി വർഷങ്ങൾ വേദനയും അപമാനവും സഹിച്ച യുവതി അവസാനം മുക്തി നേടിയ ജീവിത കഥയാണ് ഇപ്പൊൾ വാർത്തകളിൽ നിറയുന്നത്.

ഫ്‌ളോറിഡ സ്വദേശിയായ ക്രിസ്റ്റല്‍ എന്ന യുവതിയാണ് വർഷങ്ങളോളം മുഖത്തെ ഗുഹ്യരോമ വളർച്ച മൂലം പരിഹാസ പാത്രമായി ജീവിച്ചത്. ഈ അപൂർവ പ്രതിഭാസം സംഭവിച്ചതിനു പിന്നിൽ ഒരു അമ്പരപ്പിക്കുന്ന കഥയുമുണ്ട്. ക്രിസ്റ്റലിന് ഒമ്പത് വയസ് പ്രായമുള്ളപ്പോള്‍ അവള്‍ വീട്ടിലെ 'പിറ്റ് ബുള്‍' എന്ന ഇനത്തില്‍ പെട്ട നായയുടെ ആക്രമണത്തിന് ഇരയായി. നായയുടെ ആക്രമണത്തില്‍ ദേഹമാസകലം പരിക്ക് പറ്റിയെങ്കിലും വലതുകവിളില്‍ സംഭവിച്ച മുറിവായിരുന്നു ഏറ്റവും ഭീകരം.കവിളിലെ തൊലിയും ഒരു പങ്ക് മാംസവും നായയുടെ ആക്രമണത്തിൽ നഷ്ട്ടപ്പെട്ടു. ഈ നിലയിലായിരുന്നു ക്രിസ്റ്റലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ശരീരത്തിലെ മറ്റേതെങ്കിലും ഭാഗത്ത് നിന്ന് ചര്‍മ്മം എടുത്ത് മുഖത്ത് ചേര്‍ത്ത് തുന്നി ചേർക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. അങ്ങനെയാണ് ക്രിസ്റ്റലിന്റെ ശരീരത്തിലെ ഗുഹ്യ ഭാഗത്തു ചർമ്മം എടുത്ത് കവിളിൽ തുന്നി ചേർക്കുന്നത്. മുറിവെല്ലാം ഭേദമായി, ക്രിസ്റ്റല്‍ മെല്ലെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി. എന്നാൽ പെട്ടന്നാണ് കാര്യങ്ങളെല്ലാം മാറി മറിയാൻ തുടങ്ങിയത്. പുതിയതായി തുന്നിച്ചേർത്ത ചര്‍മ്മത്തിന്റെ നിറവും മുഖത്തിന്റെ നിറവും തമ്മില്‍ വലിയ അന്തരമായിരുന്നു. കൂടാതെ ഈ ഭാഗത്ത് നീണ്ട രോമങ്ങളും വളർന്നുവരാൻ തുടങ്ങി. ആദ്യമെല്ലാം കാര്യം മനസിലാകാതെ വളര്‍ന്നുവരുന്ന രോമങ്ങള്‍ പിഴുതിനീക്കിക്കൊണ്ട് ക്രിസ്റ്റല്‍ അവയെ അവഗണിച്ചു. എന്നാൽ പിന്നീട് കാര്യങ്ങൾ കൈവിട്ടു പോകുന്ന നിലയിലെത്തുകയായിരുന്നു.

നിറവ്യത്യാസം മാത്രം ഒരു പ്രശ്‌നമായി തന്നെ നിലനിന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ക്രിസ്റ്റല്‍ വിവാഹിതയാകുകയും ഒരു മകളുടെ അമ്മയാകുകയും ചെയ്തു. അമ്മയായത്തിനു ശേഷമാണ് താന്‍ മുഖത്തെ അഭംഗിക്കും അസാധാരണമായ രോമവളര്‍ച്ചയെ കുറിച്ചുമെല്ലാം കൂടുതല്‍ ശ്രദ്ധ നല്കാൻ തുടങ്ങിയതെന്ന് ക്രിസ്റ്റൽ പറയുന്നു. അങ്ങനെ പ്രതിവിധി അന്വേഷിച്ചു വിദഗ്ധരായ ഒരുകൂട്ടം ഡോക്ടര്‍മാരെ ക്രിസ്റ്റൽ സമീപിക്കുകയായിരുന്നു.ഒടുവിൽ ഡോക്ടർമാർ രക്ഷ മാർഗം കണ്ടെത്തി. 'ടിഷ്യൂ എക്‌സ്പാന്‍ഡര്‍' എന്ന ടെക്‌നിക് ഉപയോഗിച്ച് മുഖത്തെ ചര്‍മ്മം വലിച്ചുനീട്ടി പഴയ പാടിനെ മായിച്ചു കളയുകയായിരുന്നു ഡോക്റ്റർമാർ ചെയ്തത്. ഇതോടെ ക്രിസ്റ്റലിന് തന്റെ മുഖത്തെ അഭംഗി മാറ്റാന്‍ സാധിച്ചു. നാലാഴ്ച നീണ്ട സുപ്രധാനമായ ചികിത്സയും അതിന് ശേഷമുള്ള ശസ്ത്രക്രിയയും ആണ് ക്രിസ്റ്റലിനു ഡോക്ടർമാർ നിർദേശിച്ചത്. ഇപ്പോള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവാത്ത വിധം സാധാരണനിലയിലായി കഴിഞ്ഞു ക്രിസ്റ്റലിന്റെ മുഖം.

സാങ്കേതിക വിദ്യയുടെ സഹായവും അതിവിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനവും പുതിയ ചികിത്സ രീതികളും മനുഷ്യരുടെ ഏത് പ്രശ്നങ്ങൾക്കും പ്രതിവിധി കണ്ടെത്താൻ ഇന്ന് സഹായകമായിരിക്കുകയാണ്. അറിവും കണ്ടുപിടിത്തങ്ങളും ദിനംപ്രതി വർധിക്കുന്നതോടൊപ്പം അതി കഠിനമായതു പോലും ഇന്ന് നിസ്സാരമായി പരിഹരിക്കാൻ സാധിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (14 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (17 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (21 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (29 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (35 minutes ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (42 minutes ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (53 minutes ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (1 hour ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (2 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (3 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (3 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (4 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (4 hours ago)

Malayali Vartha Recommends